<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>niraksharan (നിരക്ഷരൻ) &#187; ആഘോഷങ്ങൾ</title>
	<atom:link href="http://niraksharan.in/?cat=125&#038;feed=rss2" rel="self" type="application/rss+xml" />
	<link>http://niraksharan.in</link>
	<description>travelogues, book reviews, social issues, cinema, memories &#38; lot more...</description>
	<lastBuildDate>Thu, 20 Nov 2025 06:08:07 +0000</lastBuildDate>
	<language>en-US</language>
		<sy:updatePeriod>hourly</sy:updatePeriod>
		<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.9.1</generator>
	<item>
		<title> മംഗളാദേവിയിലേക്ക്&#8230;</title>
		<link>http://niraksharan.in/?p=9923</link>
		<comments>http://niraksharan.in/?p=9923#comments</comments>
		<pubDate>Thu, 15 May 2025 14:30:26 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[Kerala]]></category>
		<category><![CDATA[Travelogues]]></category>
		<category><![CDATA[അമ്പലം]]></category>
		<category><![CDATA[ആഘോഷങ്ങൾ]]></category>
		<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[ഉത്സവം]]></category>
		<category><![CDATA[കേരളം]]></category>
		<category><![CDATA[ദൈവങ്ങള്‍]]></category>
		<category><![CDATA[നാട്ടുകാഴ്‌ച്ച]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=9923</guid>
		<description><![CDATA[ചിത്രപൗർണമി നാളിൽ, കൊച്ചു വെളുപ്പാൻ കാലത്ത് പോലും, ഇടുക്കി ജില്ലയിലെ കുമളി നഗരം ഗതാഗതക്കുരുക്കിൽ മുറുകും. അതിന് കൃത്യമായ കാരണമുണ്ട്. അന്നേ ദിവസമാണ് തമിഴ്നാടിന്റെ അതിർത്തി പട്ടണമായ കുമളിയിൽ നിന്ന് പെരിയാർ ടൈഗർ റിസർവ് കാട്ടിലൂടെ 14 കിലോമീറ്റർ സഞ്ചരിച്ചാൽ ചെന്നെത്തുന്ന മലമുകളിലുള്ള മംഗളാദേവി ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവം. അന്ന് ഒരു ദിവസം മാത്രമാണ്, വനത്തിനുള്ളിൽ മലമുകളിൽ നിലകൊള്ളുന്ന ഈ ക്ഷേത്രം തുറക്കുക. അന്ന് ഒരു ദിവസം മാത്രമാണ് ഈ കാടിനുള്ളിലൂടെ വനപ്രേമികൾക്കും ട്രക്കിംങ്ങ് പ്രേമികൾക്കുമെല്ലാം പ്രത്യേക [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9923" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/05/224.jpg"><img class="aligncenter wp-image-9924" src="http://niraksharan.in/wp-content/uploads/2025/05/224.jpg" alt="22" width="503" height="671" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ചി</span></a></strong></span>ത്രപൗർണമി നാളിൽ, കൊച്ചു വെളുപ്പാൻ കാലത്ത് പോലും, ഇടുക്കി ജില്ലയിലെ കുമളി നഗരം ഗതാഗതക്കുരുക്കിൽ മുറുകും. അതിന് കൃത്യമായ കാരണമുണ്ട്.</p>
<p>അന്നേ ദിവസമാണ് തമിഴ്നാടിന്റെ അതിർത്തി പട്ടണമായ കുമളിയിൽ നിന്ന് പെരിയാർ ടൈഗർ റിസർവ് കാട്ടിലൂടെ 14 കിലോമീറ്റർ സഞ്ചരിച്ചാൽ ചെന്നെത്തുന്ന മലമുകളിലുള്ള മംഗളാദേവി ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവം.</p>
<p>അന്ന് ഒരു ദിവസം മാത്രമാണ്, വനത്തിനുള്ളിൽ മലമുകളിൽ നിലകൊള്ളുന്ന ഈ ക്ഷേത്രം തുറക്കുക. അന്ന് ഒരു ദിവസം മാത്രമാണ് ഈ കാടിനുള്ളിലൂടെ വനപ്രേമികൾക്കും ട്രക്കിംങ്ങ് പ്രേമികൾക്കുമെല്ലാം പ്രത്യേക അനുവാദമില്ലാതെ സഞ്ചാരം സാദ്ധ്യമാകുക. ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തജനങ്ങളേക്കാൾ കൂടുതൽ കാടിനെ ഇഷ്ടപ്പെടുന്നവരും ട്രക്കിങ്ങ് താൽപ്പര്യമുള്ളവരും അന്നിവിടേയ്ക്ക് ഒഴുകിയെത്തുന്നു.</p>
<p>ഈ ക്ഷേത്രം ഇരിക്കുന്നതിന്റെ ചെറിയൊരു ഭാഗം തമിഴ്നാടിന്റെ ആണെന്നാണ് അവരുടെ അവകാശ വാദം. ഭക്തിയിൽ തമിഴരെ തോൽപ്പിക്കാൻ വേറെ ആരുണ്ട്? അതുകൊണ്ടുതന്നെ തമിഴ് അടിവാരമായ പാളയംകുളത്ത് നിന്ന് തമിഴ് ഭക്തരും കുമളിയിയിൽ നിന്ന് വരുന്ന കേരള-തമിഴ് സഞ്ചാരികളും ഭക്തരുമെല്ലാം കൂടെ അന്ന് ആ കാടും മേടും ജനബാഹുല്ല്യമുള്ളതാക്കി മാറ്റുന്നു.</p>
<p>മലകയറാൻ വരുന്ന ഇത്രയും മനുഷ്യന്മാർ ചേർന്നുണ്ടാക്കുന്ന തിരക്കാണ് അന്ന് കുമളി പട്ടണം കണി കണ്ടുണരുക.</p>
<p>കുറച്ച് വർഷങ്ങൾക്കു മുമ്പ് അജുവിന്റെ Aju Chirakkal യാത്രാവിവരണത്തിൽ നിന്നാണ് മംഗളാദേവി ക്ഷേത്രത്തിലെ പറ്റി ഞാൻ സാക്ഷരനായത്. അന്ന് മുതൽ ഉഴിഞ്ഞു വെച്ചിരുന്ന മംഗളാദേവി യാത്ര തരമായത് ഈ മാസം 12ന്. (2025 മെയ് 12)</p>
<p>കുമളിയിലെ ടൂറിസത്തിന്റെ ചുമതലയുള്ള ഷൈൻ സാറിൻ്റെ Shine Kollamparambil Shanmughan സഹായത്തോടെ ജീപ്പും മറ്റ് സൗകര്യങ്ങളും തരപ്പെടുത്തി. ഒന്നാം നമ്പർ ജീപ്പ് ഏതാണെന്ന് ചോദിച്ചാൽ ഹബീബുള്ള ഓടിച്ചിരുന്ന ഞങ്ങളുടെ ജീപ്പ് തന്നെ. പക്ഷേ തിരക്കിന്റെ ആധിക്യം കാരണം, രാവിലെ 0545ന് പുറപ്പെട്ടിട്ടും മലമുകളിൽ എത്തിയത് 9 മണിക്ക്.</p>
<p>അവസാനത്തെ നാല് കിലോമീറ്റർ ജീപ്പ് കയറി പോകുന്ന മലയുടെ ഒരു വശം തമിഴ്നാടും മറുവശം കേരളവും ആണ്. കടുകിട ഒന്ന് തെന്നിയാൽ കേരളത്തിന്റെ താഴ്വരയിൽ നിന്നോ തമിഴ്നാടിന്റെ താഴ്വരയിൽ നിന്നോ പെറുക്കി എടുക്കേണ്ടിവരും ജീപ്പിന്റെയും മനുഷ്യരുടെയും കഷണങ്ങൾ. അതിലൂടെ വാഹനം ഓടിക്കുന്ന ഡ്രൈവർമാരെ നമിക്കാതെ വയ്യ. ഇന്നുവരെ അവിടെ വാഹനം മറിഞ്ഞ് ഒരു അപകടം ഉണ്ടായിട്ടില്ല എന്നതും അൽഭുതാവഹമായ ഒരു കാര്യമാണ്.</p>
<p>ഇടുക്കി ജില്ലയിലുള്ള സകല പോലീസ് സ്റ്റേഷനുകളിൽ നിന്നും ഉദ്യോഗസ്ഥർ അന്നവിടെ ഡ്യൂട്ടിയിൽ ഉണ്ടാകും. ഫോറസ്റ്റിന്റേയും പഞ്ചായത്തിന്റേയും എന്ന് വേണ്ട സകല സർക്കാർ സ്ഥാപനങ്ങളുടേയും ജീപ്പുകൾ ഇന്നേ ദിവസം മംഗളാദേവിയിൽ കാണാം.</p>
<p>KSRTC കേരളത്തിലെ പല ജില്ലകളിൽ നിന്നായി നടത്തുന്ന മംഗളാദേവി സർവീസിന്റെ ഭാഗമായി മാത്രം 67 ജീപ്പുകളാണ് ബുക്ക് ചെയ്തിരുന്നത്. മലപ്പുറത്ത് നിന്നും കോഴിക്കോട് നിന്നും വരെ ഈ സർവീസിലൂടെ സഞ്ചാരികൾ മംഗളാദേവിയിൽ എത്തി. എല്ലാ വാഹനങ്ങളേയും സഞ്ചാരികളേയും ഭക്തരേയും അന്ന് ഈ മല താങ്ങിയേ പറ്റൂ.</p>
<p>ചേര രാജാവായ ചെങ്കുട്ടവൻ ആണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്നാണ് പറയപ്പെടുന്നത്. 2000 വർഷങ്ങൾക്ക് പഴക്കമുള്ള ക്ഷേത്രം ആണെന്നും പറയപ്പെടുന്നു. ഇത് രണ്ടും ഒത്തു പോകുന്നില്ല എന്നുള്ളത് ചരിത്രം രേഖപ്പെടുത്തിയതിൻ്റെ പോരായ്മയാണ്. ചേരൻ ചെങ്കുട്ടവൻ 2000 വർഷങ്ങൾക്ക് മുമ്പല്ല ഉണ്ടായിരുന്നത് എന്നത് തന്നെ കാരണം. ചോല മറവ പടയാണ് ഇപ്പോൾ കാണുന്ന വിധം ക്ഷേത്രത്തിൻ്റെ നാശത്തിന് കാരണക്കാർ എന്ന് കരുതിപോരുന്നു.</p>
<p>ഐതിഹ്യമായി പറയുന്നത് കണ്ണകിയുടെ കഥ തന്നെ. മുല പറിച്ചെറിഞ്ഞ് അതിൽ നിന്ന് വന്ന തീ കൊണ്ട് കാവേരി പട്ടണം ചുട്ടെരിച്ച കണ്ണകി അവസാനം ക്രൗര്യം അവസാനിപ്പിച്ച് വന്നണഞ്ഞത് കൊടുങ്ങല്ലൂരിലാണ് എന്നാണല്ലോ ഐതിഹ്യം. അതേ കഥ തന്നെയാണ് മംഗളാദേവിയിലും പാടി പോരുന്നത്. മംഗളാദേവിയിൽ നിന്നാണത്രേ ദേവി കൊടുങ്ങല്ലൂരിലേക്ക് എത്തിയത്. റൂട്ട് മാപ്പ് വെച്ച് നോക്കിയാൽ കാവേരി പട്ടണത്ത് നിന്നാണ് കൊടുങ്ങല്ലൂരിലേക്ക് വരാൻ എളുപ്പം. ദേവിയെ ഗൂഗിൾ മാപ്പ് ചതിച്ചതാകാനേ വഴിയുള്ളൂ!</p>
<p>തമിഴ്നാട്ടിൽ നിന്ന് മുകളിലേക്കുള്ള കയറ്റം കുത്തനെയാണ്. കേരളത്തിൽ നിന്നുള്ള കയറ്റമാണ് ഭേദം. അധികം സഞ്ചാരികൾ ചെന്നെത്താത്തതിന്റെ കന്യകാത്വമുണ്ട് ഈ പെരിയാർ കടുവാ സങ്കേതത്തിന്.</p>
<p>മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള ശരീര പരിശോധനയൊക്കെ നടത്തിയാണ് ഓരോ സഞ്ചാരിയെയും കയറ്റി വിടുന്നത്. കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നത് കേരള പോലീസ് ആണ്. പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കൊണ്ടുപോകാൻ അനുവദിക്കില്ല. പകരം ടാങ്കുകളിൽ കുടിവെള്ളം വഴി നീളെ കിട്ടും. ദേവിയെ തൊഴുത് ഇറങ്ങി വരുന്നവർക്ക് തക്കാളിച്ചോറും ഉള്ളിക്കറിയും തമിഴരുടെ വക പ്രസാദമായി കിട്ടും. വിശന്നു പൊരിഞ്ഞു നിൽക്കുന്ന സമയത്ത് വലിയൊരു ആശ്വാസമാണ് ആ ഭക്ഷണം.</p>
<p>ക്ഷേത്രത്തിൻ്റെ ഒരു ഭാഗം കേരളത്തിലും മറ്റൊരു ഭാഗം തമിഴ്നാട്ടിലുമാണ്. അതേപ്പറ്റിയുള്ള തർക്കങ്ങൾ തുടരുന്നു. അതിന് തീർപ്പായാലും ഇല്ലെങ്കിലും തമിഴ്നാട്ടിലെ കമ്പത്ത് നിന്ന് വിഗ്രഹം കൊണ്ടുവന്നാണ് ചിത്ര പൗർണമി നാളിൽ ഉത്സവം നടത്തിപ്പോരുന്നത്.</p>
<p>അതെന്തായാലും രണ്ട് സംസ്ഥാനത്തെ പൊലീസുകാരും, കൂടുതൽ സമയം മലമുകളിൽ നിൽക്കാൻ ജനങ്ങളെ അനുവദിക്കില്ല. ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞാൽ ആരെയും മുകളിലേക്ക് കയറ്റി വിടില്ല. വൈകീട്ട് ആറ് മണിയോടെ എല്ലാവരേയും മലയിറക്കുകയും ചെയ്യും.</p>
<p>ഭക്തി, സഞ്ചാരം, ട്രക്കിങ്ങ്, വനയാത്ര എന്നിങ്ങനെ ഏത് ഇനത്തിൽ പെടുത്തി ആയാലും, കാടിനുള്ളിൽ അത്രയും വാഹനങ്ങൾ ഉയർത്തുന്ന പൊടിപടലങ്ങളും ശബ്ദ കോലാഹലങ്ങളും അവഗണിച്ച് ജീവിതത്തിൽ ഒരിക്കലെങ്കിലും മംഗളാദേവിയിലേക്ക് കയറിയിരിക്കണം, ഏതൊരു സഞ്ചാരിയും.</p>
<p>ഇപ്രാവശ്യം ഹബീബുള്ളയുടെ ജീപ്പിലായിരുന്നു കയറ്റവും ഇറക്കവും. അടുത്ത പ്രാവശ്യം നടന്ന് കയറാൻ പദ്ധതിയുണ്ട്. ആ കാടിൻ്റെ ഭംഗി പൂർണ്ണമായി ആസ്വദിക്കണമെങ്കിൽ നടന്ന് തന്നെ കയറണം. ക്ഷേത്ര പരിസരത്ത് നിന്ന് കിട്ടിയതും കാടിനുള്ളിൽ കൂട് കെട്ടി വളർത്തി പോരുന്നതുമായ മംഗള എന്ന് പേരുള്ള കടുവയെ കാണാനുള്ള ഏർപ്പാടും അതിനകം ഉണ്ടാക്കണം.</p>
<p><strong>വാൽക്കഷണം:-</strong> സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും എനിക്ക് പരിചയമുള്ള 50 പേരെങ്കിലും 12ന് മംഗളാദേവിയിൽ ഉണ്ടായിരുന്നു. അതിൽ നേരിട്ട് കണ്ടത് ചുരുക്കം ചിലരെ മാത്രം.</p>
<p>#മംഗളാദേവി<br />
#mangaladevi</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9923" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9923</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> യാത്രാമൊഴി</title>
		<link>http://niraksharan.in/?p=9892</link>
		<comments>http://niraksharan.in/?p=9892#comments</comments>
		<pubDate>Thu, 24 Apr 2025 14:30:36 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അമ്പലം]]></category>
		<category><![CDATA[ആഘോഷങ്ങൾ]]></category>
		<category><![CDATA[ഉത്സവം]]></category>
		<category><![CDATA[ദൈവങ്ങള്‍]]></category>
		<category><![CDATA[നാട്ടുകാഴ്‌ച്ച]]></category>

		<guid isPermaLink="false">http://niraksharan.in/?p=9892</guid>
		<description><![CDATA[നമ്മൾ കാര്യമായി ഗൗനിച്ചില്ലെങ്കിലും, വളരെ വേണ്ടപ്പെട്ടവരായി ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും നമുക്കൊപ്പം നിൽക്കുന്ന ചില നല്ല മനുഷ്യരുണ്ട്. അത്തരം ചില ബന്ധങ്ങൾ ഇല്ലാതായി പോകുന്ന ഒരു ഘട്ടത്തിലേക്ക് കാലചക്രം കൊണ്ടെത്തിച്ചോ എന്നൊരു ആശങ്ക വല്ലാതങ്ങ് ഇരച്ച് കയറി വന്നപ്പോൾ, അവരിൽ ചിലരെയെങ്കിലും നേരിട്ട് കാണാൻ തീരുമാനിച്ചു. അതിന് കാരണമുണ്ട്. 2024-25ലെ GIE യാത്ര കഴിഞ്ഞപ്പോൾ, മേൽപ്പറഞ്ഞവരെയൊക്കെ ഇനിയൊരിക്കലും കാണാൻ പറ്റിയില്ലെങ്കിലോ എന്ന് തോന്നിപ്പിക്കുന്ന ചില സാഹചര്യങ്ങളിലൂടെ ഞാൻ കടന്നുപോയി. ഹജ്ജ് പോലുള്ള തീർത്ഥാടനങ്ങൾക്ക് പോകുമ്പോൾ, മനുഷ്യർ അവർക്ക് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9892" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/04/224.jpg"><img class="aligncenter wp-image-9893 " src="http://niraksharan.in/wp-content/uploads/2025/04/224.jpg" alt="22" width="447" height="562" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">ന</span></a></strong></span>മ്മൾ കാര്യമായി ഗൗനിച്ചില്ലെങ്കിലും, വളരെ വേണ്ടപ്പെട്ടവരായി ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും നമുക്കൊപ്പം നിൽക്കുന്ന ചില നല്ല മനുഷ്യരുണ്ട്. അത്തരം ചില ബന്ധങ്ങൾ ഇല്ലാതായി പോകുന്ന ഒരു ഘട്ടത്തിലേക്ക് കാലചക്രം കൊണ്ടെത്തിച്ചോ എന്നൊരു ആശങ്ക വല്ലാതങ്ങ് ഇരച്ച് കയറി വന്നപ്പോൾ, അവരിൽ ചിലരെയെങ്കിലും നേരിട്ട് കാണാൻ തീരുമാനിച്ചു.<br />
അതിന് കാരണമുണ്ട്. 2024-25ലെ GIE യാത്ര കഴിഞ്ഞപ്പോൾ, മേൽപ്പറഞ്ഞവരെയൊക്കെ ഇനിയൊരിക്കലും കാണാൻ പറ്റിയില്ലെങ്കിലോ എന്ന് തോന്നിപ്പിക്കുന്ന ചില സാഹചര്യങ്ങളിലൂടെ ഞാൻ കടന്നുപോയി.</p>
<p>ഹജ്ജ് പോലുള്ള തീർത്ഥാടനങ്ങൾക്ക് പോകുമ്പോൾ, മനുഷ്യർ അവർക്ക് പരിചയമുള്ളവരോടൊക്കെ തെറ്റ് കുറ്റങ്ങൾ പൊറുത്ത് തരണമെന്ന് അപേക്ഷിച്ച് യാത്ര ചോദിക്കുന്നത് അനുഭവമുണ്ട്. അത്തരത്തിൽ അല്ലെങ്കിലും, ചുരുക്കം ചിലരെ 2025-26ൽ GIE പുനഃരാരംഭിക്കുന്നതിന് മുന്നേ കണ്ടേ തീരൂ എന്ന തീരുമാനത്തിലെത്തി.</p>
<p>മക്കത്തേക്ക് പോയ ചേരമാൻ പെരുമാളിന് നൽകുന്ന യാത്രാമൊഴിയായി നീലംപേരൂർ പടയണി കരുതിപ്പോരുന്നുണ്ട്. പെരുമാളുമായുള്ള ആ ബന്ധമാണ് പടയണി കാണണമെന്ന ആഗ്രഹം ഉണ്ടാക്കിയത്.</p>
<p>നീലംപേരൂർ പടയണി സെപ്റ്റംബർ മാസത്തിലാണ്. അതിന് മുന്നേ കടമ്മനിട്ടയിലെ വലിയ പടയണി കാണാനുറച്ച് രണ്ട് ദിവസം മുന്നേ (ഏപ്രിൽ 21) ഇറങ്ങിത്തിരിച്ചു.<br />
അതിൻ്റെ തുടർ യാത്രയായി, തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും മേൽപ്പറഞ്ഞ മനുഷ്യരേയും കാണാനുള്ള കരുക്കൾ നീക്കി. ചിലരെയെല്ലാം വലിയ ബുദ്ധിമുട്ടില്ലാതെ കണ്ടുമടങ്ങി.</p>
<p>അപ്പോഴേക്കും പഹൽഗാമിലെ ഞെട്ടിപ്പിക്കുന്ന വാർത്തകൾ വന്ന് തുടങ്ങിയിരുന്നു. &#8216;എത്ര നന്നായി&#8217; ഇവരെയൊക്കെ കാണണമെന്ന് തീരുമാനിച്ചത് എന്ന് മനസ്സ് പറഞ്ഞു.</p>
<p>അവസാനം കാണേണ്ട വ്യക്തിയുടെ കാര്യത്തിൽ, അൽപ്പം ബുദ്ധിമുട്ടേണ്ടി വന്നു. എങ്കിലും, അദ്ദേഹത്തിൻ്റെ വീട് കണ്ടെത്തി സന്തോഷത്തോടെ ഒരുപാട് നേരം സംസാരിച്ചിരുന്നു.<br />
2025-26 ശൈത്യകാലത്ത് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നത്, കാശ്മീർ, പഞ്ചാബ്, ഹിമാചൽ, ഉത്തരാഖണ്ട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്.</p>
<p>കാശ്മീരിലേക്കാണ് നേരെ ചെല്ലുക. പട്ടാളക്കാർ പോകരുതെന്ന് വിലക്കുന്ന സ്ഥലങ്ങളൊഴിച്ച് എല്ലായിടത്തും പോയിരിക്കും. വരാനുള്ളത് എന്തും നേരിടാൻ തയ്യാറായിത്തന്നെയാണ്. തെരുവോരങ്ങളിൽ ഉണ്ടുറങ്ങി മാസങ്ങളോളം ഭാഗിയിൽ യാത്ര ചെയ്തത്. എന്തെങ്കിലും അത്യാഹിതം സംഭവിച്ച് തട്ടിപ്പോയാലും അത്യാവശ്യം കാര്യങ്ങൾ പറഞ്ഞ് വെച്ചിരിക്കണം എന്നത് കൊണ്ടാണ് മരണപത്രം പരസ്യമായും, വിൽപ്പത്രം കുഴുപ്പിള്ളി രജിസ്റ്റർ ഓഫീസിലും എഴുതി വെച്ചിരിക്കുന്നത്. ബാക്കിയുണ്ടായിരുന്നത് മേൽപ്പറഞ്ഞ ചില വ്യക്തികളുമായുള്ള കൂടിക്കാഴ്ച്ചകളാണ്. അതും ചെയ്ത് കഴിഞ്ഞു.</p>
<p>ഒരപകടം, വീട്ടിൽ നിന്ന് ഇറങ്ങി പ്രധാന റോഡിലേക്ക് കടക്കുമ്പോൾ പോലും ഉണ്ടാകാം. ദൂരയാത്ര പോകുമ്പോൾ അപകട സാദ്ധ്യത എപ്പോഴും കൂടെയുണ്ട്. ഒറ്റയ്ക്ക് വാഹനമോടിച്ച് തെരുവിൽ ഉറങ്ങിയുള്ള യാത്രയിൽ അതിൻ്റെ തോത് പതിന്മടങ്ങാണ്. എന്നുവെച്ച് യാത്ര ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ?</p>
<p>എത്രയോ വിമാനാപകടങ്ങളും തീവണ്ടിയപകടങ്ങളും ബസ്സപകടങ്ങളും കാറപകടങ്ങളും ബോട്ടപകടങ്ങളും ഉണ്ടായിരിക്കുന്നു. അതിന് ശേഷം മനുഷ്യർ ഈ സൗകര്യങ്ങളിലൊന്നും യാത്ര ചെയ്തിട്ടില്ല എന്നുണ്ടോ?</p>
<p>വിനോദ സഞ്ചാരികളെ നരാധമന്മാർ കൊന്ന് തള്ളിയ ഇടമായതുകൊണ്ട് പഹൽഗാമിലേക്ക് ആളുകൾ പിന്നീട് പോകാതിരിക്കില്ലല്ലോ. ഒരുപാട് പേർ ഇനിയും പോകും. ഇന്ത്യ മുഴുവൻ കാണാനുള്ള യാത്രയുടെ ഭാഗമായി ഞാനും പോകും.</p>
<p>പഹൽഗാമിൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് പ്രണാമം, അന്ത്യയാത്രാമൊഴി.</p>
<p><strong>വാൽക്കഷണം:-</strong> ആറു ദിവസം മാത്രം നീണ്ടു നിന്ന ദാമ്പത്യത്തോട് ഹിമാംശി എന്ന യുവതി യാത്ര പറയുന്ന രംഗം എത്ര ശ്രമിച്ചിട്ടും മനസ്സിൽ നിന്ന് മായുന്നില്ല.<br />
(ചിത്രം:- പടയണിയെ വരവേറ്റുകൊണ്ടുള്ള അഗ്നി)</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9892" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9892</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഇന്ന് ആഘോഷ രാവാണ്</title>
		<link>http://niraksharan.in/?p=8323</link>
		<comments>http://niraksharan.in/?p=8323#comments</comments>
		<pubDate>Sat, 24 Jun 2023 14:30:43 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[GIE (Malayalam)]]></category>
		<category><![CDATA[Great Indian Expedition]]></category>
		<category><![CDATA[ആഘോഷങ്ങൾ]]></category>
		<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[യാത്രാവിവരണങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=8323</guid>
		<description><![CDATA[ഇന്ന് രാവിലെ കണ്ടോലിം ഭാഗത്തുനിന്ന് വണ്ടി വിട്ടു. അടുത്ത ക്യാമ്പ് എവിടെ, അവിടെ കാര്യങ്ങൾ എങ്ങനെ? എന്ന ആശങ്ക ഓരോ സ്ഥലം വിടുമ്പോഴും ഉണ്ടാകാറുണ്ട്. രാവിലെ മുതൽ നല്ല മഴയുണ്ട്. നേരെ ചെന്ന് നിന്നത് പല പ്രാവശ്യം പോയിട്ടുള്ള ചപ്പോറ കോട്ടയിലാണ്. &#8216;ദിൽ ചാഹ്ത്താ ഹേ&#8217; എന്ന സിനിമയിൽ മൂന്ന് നായകന്മാരും കൂടെ ചെന്ന് കയറി കടലിലേക്ക് നോക്കി ഫിലോസഫിയും പറഞ്ഞിരിക്കുന്ന കോട്ട എന്ന് പറഞ്ഞാൽ എളുപ്പം മനസ്സിലാകും എല്ലാവർക്കും. കോട്ടയിരിക്കുന്ന കുന്നിന്റെ മുകളിലേക്കുള്ള കയറ്റം ഗംഭീരമാക്കിയിട്ടുണ്ട്. [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8323" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2023/06/445.jpg"><img class="aligncenter wp-image-8324 " src="http://niraksharan.in/wp-content/uploads/2023/06/445.jpg" alt="44" width="482" height="642" /></a><br />
<strong><span style="font-size: xx-large;">ഇ</span></strong>ന്ന് രാവിലെ കണ്ടോലിം ഭാഗത്തുനിന്ന് വണ്ടി വിട്ടു. അടുത്ത ക്യാമ്പ് എവിടെ, അവിടെ കാര്യങ്ങൾ എങ്ങനെ? എന്ന ആശങ്ക ഓരോ സ്ഥലം വിടുമ്പോഴും ഉണ്ടാകാറുണ്ട്.</p>
<p>രാവിലെ മുതൽ നല്ല മഴയുണ്ട്. നേരെ ചെന്ന് നിന്നത് പല പ്രാവശ്യം പോയിട്ടുള്ള ചപ്പോറ കോട്ടയിലാണ്.<br />
&#8216;ദിൽ ചാഹ്ത്താ ഹേ&#8217; എന്ന സിനിമയിൽ മൂന്ന് നായകന്മാരും കൂടെ ചെന്ന് കയറി കടലിലേക്ക് നോക്കി ഫിലോസഫിയും പറഞ്ഞിരിക്കുന്ന കോട്ട എന്ന് പറഞ്ഞാൽ എളുപ്പം മനസ്സിലാകും എല്ലാവർക്കും.</p>
<p>കോട്ടയിരിക്കുന്ന കുന്നിന്റെ മുകളിലേക്കുള്ള കയറ്റം ഗംഭീരമാക്കിയിട്ടുണ്ട്. ഗോവൻ സർക്കാരിന് അവരുടെ പ്രധാന വരുമാന മാർഗ്ഗമായി ടൂറിസത്തെ എങ്ങനെ മുന്നോട്ട് നീക്കണമെന്ന് നല്ല ബോദ്ധ്യമുണ്ടെന്ന് ആ പടികൾ കണ്ടാൽ മനസ്സിലാക്കാം. പത്ത് വർഷം മുൻപ് പോയപ്പോൾ, എങ്ങനെ അതിന്റെ മുകളിലെത്തുമെന്ന് വിഷമിച്ചത് നല്ല ഓർമ്മയുണ്ട്.</p>
<p>അധികാരം സ്ഥാപിക്കാനായാലും സാമ്രാജ്യം വികസിപ്പിക്കാനായാലും സുഗന്ധദ്രവ്യങ്ങൾ കൊണ്ടുപോകാനായാലും പരദേശികൾ വന്നതിന്റെ ബാക്കിപത്രം ഗുണകരമായിത്തന്നെയാണ് ഇന്നാട്ടുകാർക്ക് വന്നിരിക്കുന്നതെന്ന് പറഞ്ഞാൽ രാജ്യദ്രോഹിയായി ചാപ്പ കുത്തരുത്. പരദേശികൾ വന്നതിന്റെ പേരിൽ അന്നിവിടെ ഉണ്ടായിരുന്നവർ അനുഭവിച്ച കഷ്ടപ്പാടുകൾ വിസ്മരിക്കുകയാണെന്നും കരുതരുത്. അക്കാലത്തേയും ഇക്കാലത്തെയും ഒന്ന് വിലയിരുത്താൻ ശ്രമിക്കുന്നെന്ന് മാത്രം.</p>
<p>അന്നത്തെ കാലം തന്നെ പറഞ്ഞ് തുടങ്ങാം.</p>
<p>വന്ന് കയറിയവർക്ക് ആൾബലം കുറവായിരുന്നെങ്കിലും സാങ്കേതികത്വം കൂടുതലുണ്ടായിരുന്നു. അവരുടെ കൈയിൽ തോക്കും പീരങ്കിലും കെട്ടുറപ്പും ഉണ്ടായിരുന്നു. നമ്മളതേപ്പറ്റിയൊന്നും കേട്ടിട്ടുപോലും ഉണ്ടായിരുന്നില്ല.<br />
അവർ മതപരിവർത്തനം നടത്തി. പറമ്പും കൃഷിയിടങ്ങളും ഉണ്ടായിരുന്നവരുടെ കൈയിൽ നിന്ന് അതെല്ലാം പിടിച്ചെടുത്ത് അവർക്ക് തന്നെ പാട്ടത്തിന് കൊടുത്തു. പലർക്കും കടുത്ത പീഡനങ്ങൾ ഏൽക്കേണ്ടി വന്നു. കുറേപ്പേർ നിവൃത്തികേട്‌ കാരണം അതിനെല്ലാം വഴങ്ങി. ഗൗഡരാണ് ശരിക്കും ബുദ്ധിമുട്ടിയത്.</p>
<p>പലരും മംഗലാപുരം കൊച്ചി ബാംഗ്ലൂർ എന്നിവിടങ്ങളിലേക്ക് പലായനം ചെയ്തു. കിഴക്കൻ ഭാഗത്ത് അഥവാ കാടുകളിൽ കഴിഞ്ഞിരുന്ന ഗൗഡ ആദിവാസികൾ പലരും പിടികൊടുക്കാതെ ഇവിടെത്തന്നെ പിടിച്ചുനിന്നു. ആ ഭാഗത്ത്, പറങ്കികൾകും കാര്യമായ താൽപ്പര്യം ഉണ്ടായിരുന്നില്ല.</p>
<p>മതമേധാവികൾ ആയതോടെ പിടിച്ചെടുത്ത സ്ഥലങ്ങളുടെ നോട്ടക്കാർ അവരായി. എക്കാലവും ആർക്കും അടക്കി വാഴാൻ പറ്റില്ലല്ലോ. വന്ന് കയറിയവർക്ക് മെല്ലെ എല്ലാം ഉപേക്ഷിച്ച് പോകേണ്ടി വന്നു. അതോടെ കണക്കറ്റ ഭൂസ്വത്തുക്കളും കൃഷിയിടങ്ങളും മതസ്ഥാപനങ്ങളുടേയും അതിന്റെ ഇന്നത്തെ ഇവിടെയുള്ള നടത്തിപ്പുകാരുടേയും കൈവശമായി. എത്രയെന്ന് വെച്ച് അവർ കൊണ്ടുനടക്കും, നോക്കിനടത്തി സംരക്ഷിക്കും, കട്ട് മുടിക്കും. അവർ അൽപ്പാൽപ്പമായി വിറ്റൊഴിവാക്കാനും തുടങ്ങി.<br />
അങ്ങനെ, മതപരിവർത്തനം നടത്തിയോ അല്ലാതെയോ ഇവിടെത്തങ്ങിയവരിൽ പണമുണ്ടാക്കിയവരും, മറ്റ് പല നാട്ടുകാരും, ഓടിപ്പോയവരുടെ പിൻഗാമികളിൽ ചിലരും തിരികെ വന്ന്, അൽപ്പസ്വൽപ്പം ഭൂസ്വത്തുക്കൾ വാങ്ങി സ്വന്തമാക്കി ജീവിക്കാൻ തുടങ്ങി. പൊതുവെ എല്ലാവരും നല്ല വിശ്വാസികളായിരുന്നു. വിശ്വാസമുള്ളയിടത്തൊക്കെ ചെറിയ തോതിലെങ്കിലും അന്ധവിശ്വാസവും ഉണ്ടാകുമല്ലോ?</p>
<p>ഓടിപ്പോയവരിൽ ചിലരും ഇവിടെ നിന്ന് സഹിച്ച് മണ്ണടിഞ്ഞു പോയവരിൽ ചിലരും നന്നായി ദുരിതം അനുഭവിച്ചവർ തന്നെ ആയിരുന്നു. അവരുടെ മണ്ണ് വാങ്ങിയവരിൽ പലർക്കും ദുരിതം വിട്ടൊഴിഞ്ഞില്ല, മേൽഗതി ഉണ്ടായില്ല. അത്രയ്ക്ക് അനുഭവിച്ച ആത്മാക്കളുടെ ശാപം ആ മണ്ണിൽ നിന്ന് വിട്ടൊഴിഞ്ഞിട്ടില്ല എന്നതായിരുന്നു എല്ലാവരും ചേർന്ന് എത്തിപ്പെട്ട നിഗമനം, അതായിരുന്നു അന്ധവിശ്വാസം. അത്തരം ഭൂമികളെ അവർ ശപിക്കപ്പെട്ട ഭൂമി (Cursed Land) എന്ന് വിളിച്ചു. അത്തരം നൂറുകണക്കിന് ഭൂമികൾ വിറ്റുപോകാതെ കിടക്കുന്നുണ്ട് ഗോവയിൽ.(മനസ്സിൽ പലർക്കും ലഡ്ഡു പൊട്ടിക്കാണുമെന്നറിയാം. എനിക്കും ലഡ്ഡു പൊട്ടി.)</p>
<p>പറഞ്ഞുപറഞ്ഞു കാടുകയറി. ഇങ്ങനെ പോകുന്നു, പഴയ ഗോവയിൽ നിന്ന് കഥ പുതിയ ഗോവയിൽ എത്തുമ്പോൾ.</p>
<p>സാന്റോ എസ്തവം പോലുള്ള ദ്വീപുകൾ വലിയ പച്ചക്കറി കൃഷിയിടങ്ങൾ ആയിരുന്നു. അവിടെയൊക്കെ കൃഷി ചെയ്യുന്നവർ വിരളമാണ് ഇപ്പോൾ. കള പിടിച്ച് കിടക്കുന്ന നോക്കെത്താ ദൂരം വരുന്ന കൃഷിയിടങ്ങൾ എവിടെയും കാണാം. ചുരുക്കം ചിലർ മാത്രം നഷ്ടം സഹിച്ചായാലും ജീവിതമാർഗ്ഗം എന്ന നിലയ്ക്ക് ചില്ലറ കൃഷികൾ നടത്തിപ്പോരുന്നു. പുതിയ തലമുറക്കാർ പലരും വിദേശ രാജ്യങ്ങളിൽ ജീവിതം കരുപ്പിടിപ്പിച്ച്‌ കഴിഞ്ഞു.</p>
<p>ഇനി ഇവിടെ ബാക്കിയുള്ള കുറേ മനുഷ്യർ. അവർ ഭൂരിഭാഗവും ജീവിക്കുന്നത് ടൂറിസം കൊണ്ടാണ്. പരദേശി നിർമ്മിക്കുകയും ഉപേക്ഷിച്ച് പോകുകയും ചെയ്ത ചരിത്രസ്മാരകങ്ങളെ ചുറ്റിപ്പറ്റി ജീവിക്കുന്നു നല്ലൊരു പങ്ക് ജനങ്ങൾ. റസ്റ്റോറന്റുകളും പെട്ടിക്കടകളും പാർക്കിങ്ങ് പിരിവുകളും മദ്യശാലകളും എല്ലാം കൊഴുക്കുന്നത് ടൂറിസം ഉള്ളതുകൊണ്ടാണ്. ചുരുക്കിപ്പറഞ്ഞാൽ, അന്ന് കുറേ ദുരിതങ്ങൾ നൽകിയവരുടെ നിർമ്മിതികൾ ഇന്നത്തെ ജനങ്ങൾക്ക് ഉപകരിക്കുന്നുണ്ട്. തലമുറകൾ കൊഴിഞ്ഞതോടെ പഴയ കഥകൾ വിസ്മൃതിയിലേക്ക് മറയാനും തുടങ്ങിയിരിക്കുന്നു.</p>
<p>ഇപ്പറഞ്ഞതിനെല്ലാം ചരിത്രത്തിന്റെ ഭാഷ്യങ്ങൾ പലതുണ്ടാകാം. പക്ഷേ, ഒരു സാധാരണ ഗോവൻ പൗരനോട് ചോദിച്ചാൽ കിട്ടുന്ന കഥകൾ ഏതാണ്ടിങ്ങനെ ആയിരിക്കും. നാട്ടുകഥയെന്നോ കെട്ടുകഥയെന്നോ മുത്തശ്ശിക്കഥയെന്നോ പറഞ്ഞ് അവഗണിക്കണമെങ്കിൽ അങ്ങനെയാകാം. പക്ഷേ, ശപിക്കപ്പെട്ട ഭൂമി ഒരു യാഥാർത്ഥ്യം തന്നെയാണ് ഗോവയിൽ.</p>
<p>അക്ഷരമില്ലാത്തവൻ എന്തിന് ഇത്രയുമൊക്കെ പറയണം? തെണ്ടിയായ ഒരു സഞ്ചാരി അയാൾക്ക് ചേരുന്നത് പറഞ്ഞാൽപ്പോരേ ?<br />
അങ്ങനെ വല്ലതും പറയാം. സഞ്ചാര കഥ നമ്മൾ എവിടെയാണ് നിർത്തിയത്?</p>
<p>ങ്ങ് ഹാ&#8230; കണ്ടോലിം വിട്ടു. ചപ്പോറ കോട്ട കണ്ടു. വാഗത്തോറിൽ കൊള്ളാവുന്ന ഒരു റസ്റ്റോറന്റും (Klaj&#8217;s) അതിന്റെ പറമ്പും കണ്ടപ്പോൾ അവിടെ വാഹനമൊതുക്കി. ഉച്ചഭക്ഷണം ഓർഡർ ചെയ്യുന്നതിന് മുന്നേ തന്നെ ഉടമയോട് കാര്യം പറഞ്ഞു.<br />
&#8220;തെണ്ടിയാണ്. വാഹനത്തിൽത്തന്നെ കിടന്നോളാം. ഭക്ഷണം ഇവിടന്ന് തന്നെ. ശൗചാലയം ഉപയോഗിക്കും. ലാപ്ടോപ്പ് ഉപയോഗിക്കാനുള്ള വൈദ്യുതി ഒരു മേശയിൽ തരണം.&#8221;</p>
<p>അയാൾക്ക് സന്തോഷം. എല്ലാ സൗകര്യങ്ങളും ഉപയോഗിച്ചോളാൻ സമ്മതം തന്നു. ജീവനക്കാരെ ശട്ടം കെട്ടി. ഉച്ചയ്ക്ക് ഗംഭീര കടൽ വിഭവങ്ങൾ തന്നു. പകരം ഈ മനോഹരമായ സ്ഥലത്തിന്റെ ഒരു റീൽ ഉണ്ടാക്കിയിടാൻ ഞാനും തീരുമാനിച്ചിട്ടുണ്ട്.<br />
വാരാന്ത്യമാണ്. പാട്ടും കൂത്തുമൊക്കെ ഉണ്ടാകുമെന്ന് പറഞ്ഞ് ഏതാണ്ട് നാല് മണിയോടെ എല്ലാവരും എങ്ങോട്ടോ പോയി.<br />
ഒന്നോ രണ്ടോ മണിക്കൂറിനകം വരുമെന്ന് കരുതിയെങ്കിലും ഏഴര മണി കഴിഞ്ഞിട്ടും അഞ്ചെട്ട് ജീവനക്കാർ ഉണ്ടായിരുന്ന സ്ഥലത്ത് ആരുമില്ല, മുതലാളിയും ഇല്ല. വെളിച്ചവും കമ്മി. അതിനിടയ്ക്ക് നല്ല കനത്ത മഴ വീണു. ചെറുതല്ലാത്ത കാറ്റുമുണ്ട്. ഇതെങ്ങാനും ഇനി വല്ല ശപിക്കപ്പെട്ട ഭൂമി ആണോ ? ആണെങ്കിൽ വില പറഞ്ഞിട്ടേ പോകൂ.</p>
<p>ഇനിയാണ് ക്ളൈമാക്സ്. മഴ വന്നതും നാലഞ്ച് നായ്ക്കൾ ഏറെക്കുറെ തുറന്ന് കിടക്കുന്ന റസ്റ്റോറന്റിൽ കയറിക്കൂടിയിട്ടുണ്ടായിരുന്നു. എന്റെ കണ്ണിൽപ്പെടാതെ നിൽക്കുകയായിരുന്നു അവറ്റകൾ. അതിലൊരു നായ എന്റെ ഭാഗത്തേക്ക് വന്നു. കഴുത്തിൽ ബെൽറ്റുണ്ട്. പക്ഷേ ഇവിടത്തെ ആളല്ല.</p>
<p>കഴിഞ്ഞ ദിവസം റെയ്‌സ് മാഗോസ് കോട്ടയിൽ പോയപ്പോൾ തെരുവ് നായ്ക്കളുടെ ചില്ലറ ആക്രമണം നേരിട്ടിരുന്നു. വാച്ച്മാനാണ് അപ്പോൾ തുണയ്ക്ക് വന്നത്. അതിന് ശേഷം എപ്പോഴും ബാഗിൽ ഒരു പാക്കറ്റ് ബിസ്ക്കറ്റ് കരുതുന്നുണ്ട്.<br />
ബിസ്‌ക്കറ്റ് ഞാൻ അവന് നൽകി. അവൻ്റെ കൂടെ വന്നവർ അതൊന്നും കണ്ടിട്ടില്ല. അവനോട് ഞാൻ ഇരിക്കാൻ പറഞ്ഞു. മുട്ടുമടക്കി ഇരുന്ന് കാണിച്ച് കൊടുത്തു. അവന് മനസ്സിലാകുന്നില്ല. തോറ്റ് തൊപ്പിയിട്ട് ഞാൻ കസേരയിൽ ഇരുന്നതും അവൻ കൃത്യമായി മുട്ടുമടക്കി ഇരുന്നു. രണ്ട് മിനിട്ടോളം അവനങ്ങനെ അനങ്ങാതെ ഇരുന്നു; ബിസ്‌ക്കറ്റ് മുഴുവൻ തീർത്തു. അതിനിടയ്ക്ക് ഞാൻ മെല്ലെ എഴുന്നേറ്റ് എന്റെ ടൈപ്പോഡിൽ ക്യാമറ ഉറപ്പിച്ച് ടൈമറിലിട്ട് ഒരു പടമെടുത്തു. (പോസ്റ്റിലുള്ള ചിത്രം) ക്യാമറയിലേക്ക് നോക്കാൻ പറഞ്ഞത് അവന് മനസ്സിലായില്ല.</p>
<p>അപ്പോഴേക്കും ജീവനക്കാർ വന്നു. മങ്ങിയ വെളിച്ചങ്ങൾ ഇട്ടു. നായ്ക്കളെ എല്ലാം ഓടിച്ചു. എന്റെ കൂട്ടുകാരനും ഓടിപ്പോയി.<br />
ജീവനക്കാർ നായ്ക്കളെ അടുപ്പിക്കാറില്ലെന്ന് ഒറ്റനോട്ടത്തിൽ പിടികിട്ടി. പക്ഷേ, എനിക്ക് പിടിച്ച് നിൽക്കാനുള്ള സൂത്രം ഞാനൊപ്പിച്ചിട്ടുണ്ട്. ഇന്ന് രാത്രി നായ്ക്കൾ എന്റെ വണ്ടി വളയില്ല, ഓരിയിട്ട് എന്റെ ഉറക്കം കളയില്ല. രാത്രി അവന്മാർക്കുള്ള സ്വൽപ്പം ഭക്ഷണം കൂടെ കരുതിയാൽ ശുഭം.</p>
<p>പെട്ടെന്ന് ഒരു ബസ്സ് നിറയെ ആൾക്കാർ വന്നിറങ്ങിയിട്ടുണ്ട്. പാട്ടും കൂത്തും അവർക്ക് വേണ്ടി ഏർപ്പാട് ചെയ്തിരിക്കുന്നതാണെന്ന് തോന്നുന്നു. എന്നെ ഒരു അന്യഗ്രഹ ജീവിയെപ്പോലെ എല്ലാവരും നോക്കുന്നുണ്ട്.</p>
<p>ബാർ കൗണ്ടർ സജീവമായിക്കഴിഞ്ഞു. രാവിന്റെ ആഘോഷം എത്രയും പെട്ടെന്ന് തുടങ്ങും. ഈ യാത്രയിൽ അതിനേക്കാൾ വലിയ ലഹരി ഉണ്ടാകാൻ പാടില്ല എന്ന പോളിസി ഉള്ളതുകൊണ്ട്, ബാർ കൗണ്ടറിൽ പോയി ഇരുന്നാലും ലഹരി നുണയില്ല. അതിന് മറ്റൊരു കാരണം കൂടെയുണ്ട്.</p>
<p>സൈക്കിളിങ്ങ് തുടങ്ങിയതിന് ശേഷം മദ്യം ലഹരി തരുന്നില്ല. പല ദിവസങ്ങളിൽ ശ്രമിച്ചു നോക്കി. &#8216;നല്ലൊരു ശീലം&#8217; നഷ്ടപ്പെട്ടിരിക്കുന്നു. ലഹരി കിട്ടുന്നില്ലെങ്കിൽ പിന്നെന്തിന് പണം മുടക്കി ഇത്<br />
മോന്തണം. മദ്യപാന സദസ്സുകളിൽ നിന്നെല്ലാം ഇക്കാര്യം പറഞ്ഞ് ഒഴിവാകുകയാണ് പതിവ്.</p>
<p>നല്ല കാര്യമല്ലേ എന്ന് കരുതിയെങ്കിലും ഈയടുത്ത് ഒരു ഡോക്ടർ പറഞ്ഞത്, മദ്യപിച്ചാൽ ലഹരി കിട്ടുന്നില്ലെങ്കിൽ&#8230; സിസ്റ്റത്തിൽ നിന്ന് എന്തോ ഒരു ചിപ്പ് അടിച്ച് പോയിട്ടുണ്ട് എന്നാണ്. അത് ശരിയാണെന്ന് തോന്നുന്നു. വാർദ്ധക്യ സഹജമായ പ്രശ്നങ്ങളുടെ തുടക്കമാകാം.</p>
<p>തൽക്കാലം അതൊന്നും ആലോചിച്ച് തല പുണ്ണാക്കുന്നില്ല. ഇടയ്ക്ക് ഒരു ഗ്യാപ്പ് കിട്ടുമ്പോൾ എഞ്ചിൻ പണിക്ക് കേറ്റാം.<br />
ഇന്ന് മഴ പെയ്ത് ഗോവ തണുത്ത ദിവസമാണ്. സത്യത്തിൽ ഗോവയിൽ വന്നിട്ട് ആദ്യത്തെ ആഘോഷ രാവും ഇതാണ്. അതേപ്പറ്റി മാത്രമേ ചിന്തിക്കുന്നുള്ളൂ. അധികം വൈകാതെ ഞാനീ ബസ്സിൽ വന്നിറങ്ങിയ കൂട്ടരിൽ ഒരാളാകും.</p>
<p>ഇതിൽക്കൂടുതൽ ബോറടിപ്പിക്കുന്നില്ല. ശുഭരാത്രി.</p>
<p>#greatindianexpedition<br />
#gie_by_niraksharan<br />
#boleroxl_motor_home<br />
#fortsofgoa</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8323" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8323</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഓണക്കിറ്റ് കിട്ടാത്ത ആദിവാസികൾ</title>
		<link>http://niraksharan.in/?p=7984</link>
		<comments>http://niraksharan.in/?p=7984#comments</comments>
		<pubDate>Thu, 08 Sep 2022 03:30:03 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അഴിമതി]]></category>
		<category><![CDATA[ആഘോഷങ്ങൾ]]></category>
		<category><![CDATA[ജീവകാരുണ്യം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7984</guid>
		<description><![CDATA[സർക്കാരിൻെറ ഓണക്കിറ്റുകൾ എല്ലാവർക്കും കിട്ടിയെന്ന് കരുതുന്നു. സന്തോഷം. എല്ലാവർക്കും ഓണാശംസകൾ! APL കാരും BPL കാരും കിറ്റുകൾ കൈപ്പറ്റി ഓണം കെങ്കേമമാക്കുമ്പോൾ സർക്കാരിന്റെ ഈ ഓണക്കിറ്റുകൾക്ക് ഏറ്റവും അർഹരായ ചിലർക്ക് അത് കിട്ടുന്നതേയില്ല എന്നതാണ് യാഥാർത്ഥ്യം. ശമ്പളം കിട്ടാത്ത KSRTC കുടുംബളിലേക്ക് പോലും കിറ്റുകൾ എത്തിക്കഴിഞ്ഞിരിക്കും ഇതിനകം. റേഷൻ കാർഡ് ഉള്ളവർക്കാണ് ഓണക്കിറ്റുകൾ ലഭിക്കുക. റേഷൻ കാർഡ് ഇല്ലാത്തവർക്ക് സർക്കാരിന്റെ പുറമ്പോക്കിൽ പോലും സ്ഥാനമില്ല. അത്തരത്തിലുള്ള മനുഷ്യരും ഈ കേരള സംസ്ഥാനത്തിൽ ജീവിക്കുന്നുണ്ടെന്ന് അറിയുക. വയനാട്ടിൽ (ചെതലയം [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7984" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2022/09/55.jpg"><img class="aligncenter wp-image-7985 " src="http://niraksharan.in/wp-content/uploads/2022/09/55.jpg" alt="55" width="461" height="461" /></a><br />
<strong><span style="font-size: xx-large;">സ</span></strong>ർക്കാരിൻെറ ഓണക്കിറ്റുകൾ എല്ലാവർക്കും കിട്ടിയെന്ന് കരുതുന്നു. സന്തോഷം. എല്ലാവർക്കും ഓണാശംസകൾ!</p>
<p>APL കാരും BPL കാരും കിറ്റുകൾ കൈപ്പറ്റി ഓണം കെങ്കേമമാക്കുമ്പോൾ സർക്കാരിന്റെ ഈ ഓണക്കിറ്റുകൾക്ക് ഏറ്റവും അർഹരായ ചിലർക്ക് അത് കിട്ടുന്നതേയില്ല എന്നതാണ് യാഥാർത്ഥ്യം. ശമ്പളം കിട്ടാത്ത KSRTC കുടുംബളിലേക്ക് പോലും കിറ്റുകൾ എത്തിക്കഴിഞ്ഞിരിക്കും ഇതിനകം.</p>
<p>റേഷൻ കാർഡ് ഉള്ളവർക്കാണ് ഓണക്കിറ്റുകൾ ലഭിക്കുക. റേഷൻ കാർഡ് ഇല്ലാത്തവർക്ക് സർക്കാരിന്റെ പുറമ്പോക്കിൽ പോലും സ്ഥാനമില്ല. അത്തരത്തിലുള്ള മനുഷ്യരും ഈ കേരള സംസ്ഥാനത്തിൽ ജീവിക്കുന്നുണ്ടെന്ന് അറിയുക.</p>
<p>വയനാട്ടിൽ (ചെതലയം &#8211; ബത്തേരി) റേഷൻ കാർഡ് ഇല്ലാത്തതുകൊണ്ട് മാത്രം ഓണക്കിറ്റ് ലഭിക്കാതെ പോകുന്ന ആദിവാസി കുടുംബങ്ങൾക്ക് വേണ്ടി, അന്നാട്ടിലെ സാമൂഹ്യ പ്രവർത്തകനായ കുഞ്ഞഹമ്മദിക്ക തയ്യാറാക്കിയ ഓണക്കിറ്റുകൾ ചിത്രത്തിൽ കാണാം. ഇന്നത് വിതരണം ചെയ്യപ്പെട്ടു കഴിഞ്ഞു.</p>
<p>കേന്ദ്രവും കേരളവും കോടിക്കണക്കിന് രൂപ ആദിവാസികൾക്ക് വേണ്ടി ചിലവഴിച്ചിട്ടും ഓണക്കിറ്റുകൾ പോലും അവരിലേക്ക് എത്തുന്നില്ല എന്നതിനേക്കാൾ ലജ്ജാവഹം, അവരിൽ പലർക്കും ഇപ്പോഴും റേഷൻ കാർഡ് ഇല്ല എന്നതാണ്.</p>
<p>അതൊരു പരിഷ്കൃത സമൂഹമല്ല. കാട്ടിൽ കഴിയുന്നവരാണ്. അവരുടെ ശീലവും സന്തോഷവുമെല്ലാം ആ ജീവിതം തന്നെയാണ്. ചുരുക്കം ചിലർ മാത്രമേ പരിഷ്കരിക്കപ്പെട്ടിട്ടുള്ളൂ. ആയതുകൊണ്ട് തന്നെ അവർക്ക് റേഷൻ കാർഡ് എടുക്കാൻ മെനക്കെടാനോ, അല്ലെങ്കിൽ അതെങ്ങനെ ചെയ്യണമെന്നോ പോലും അറിയില്ല എന്നതാണ് വസ്തുത.</p>
<p>എങ്കിലും കനേഷുമാരിയിൽ ഇവരുടെയൊക്കെ പേരുണ്ട്. വോട്ട് കളയാൻ ആവില്ലല്ലോ. അതാണല്ലോ ഇപ്പുറത്തുള്ളവർക്ക് എല്ലാമെല്ലാം.</p>
<p>ഒരൊറ്റ അപേക്ഷയേ ഉള്ളൂ. സംസ്ഥാനത്തെ അർഹതപ്പെട്ടവർക്കെല്ലാം ഓണക്കിറ്റ് കൊടുക്കുമ്പോൾ അതിനെക്കാൾ കൂടുതൽ അർഹതയുള്ള ആദിവാസി സമൂഹത്തിന് റേഷൻ കാർഡ് ഇല്ല എന്ന കാരണത്താൽ ഓണക്കിറ്റ് നൽകാതിരിക്കുന്നത് അനീതിയാണ്. ഒന്നുകിൽ ആ ഭാഗത്തെ പഞ്ചായത്ത് മെമ്പർമാരോ മറ്റ് അധികാരികളോ ഇടപെട്ട് ഇവർക്ക് റേഷൻ കാർഡ് ഉണ്ടാക്കാനുള്ള നടപടി സ്വീകരിക്കണം. അത് പറ്റില്ലെങ്കിൽ, റേഷൻകാർഡ് ഇല്ലെങ്കിലും അവർക്ക് ഓണക്കിറ്റ് അവകാശമായിത്തന്നെ നൽകണം.</p>
<p>അത് ചെയ്യാത്തിടത്തോളം കാലം സംസ്ഥാനമൊട്ടാകെ ഒണക്കിറ്റ് വിതരണം ചെയ്ത കൂട്ടർക്ക് ഒരുതരത്തിലും കൈയ്യടി തരാനാവില്ല. കിറ്റ് വേവിച്ച് കൂട്ടിക്കുഴച്ചുണ്ട് നമ്മളാഘോഷിക്കുന്ന ഈ ഓണത്തിന് ഒരു മാറ്റുമില്ല എന്ന് കടുപ്പിച്ച് തന്നെ പറയേണ്ടി വരും. സർക്കാർ ഇങ്ങനെ ലക്ഷക്കണക്കിന് ഓണക്കിറ്റുകൾ കൊട്ടിഘോഷിച്ച് വിതരണം ചെയ്യുമ്പോൾ, ഏതെങ്കിലും സന്നദ്ധസംഘടന സമാന്തരമായി ഒരു കിറ്റെങ്കിലും വിതരണം ചെയ്യുന്നുണ്ടെങ്കിൽ അത് സർക്കാരിനും ഭൂഷണമല്ല.</p>
<p>ബ്രിട്ടീഷ് മലയാളി എന്ന സംഘടനയുടെ സാമ്പത്തിക സഹായത്തോടെയാണ് ഈ കിറ്റുകൾ വിതരണം ചെയ്യുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ഈ സേവനം കുഞ്ഞഹമ്മദിക്ക തുടർന്നു പോരുന്നു. ഇപ്രാവശ്യം കിറ്റ് നൽകിയത് റേഷൻ കാർഡില്ലാത്ത 16 കുടുംബങ്ങൾക്കും വാർദ്ധക്യം ആയതുകൊണ്ട് സഹായമെത്താത്ത 34 ആദിവാസി കൂരകളിലേക്കും ആണ്.</p>
<p>വാൽക്കഷണം:- 163552 രൂപയാണ് അലവൻസുകൾ അടക്കം, പട്ടിക ജാതി പട്ടികവർഗ്ഗ വകുപ്പ് ഡയറക്ടറുടെ ശംബളം എന്നാണ് വിവരാവകാശം വഴി മനസ്സിലാക്കിയത്. റേഷൻ കാർഡ് ഇല്ലാത്ത ആദിവാസികൾക്ക് അതുണ്ടാക്കാനുള്ള നടപടി സ്വീകരിക്കാൻ, ലക്ഷങ്ങൾ ശംബളം വാങ്ങുന്ന ഡയറക്ടർക്ക് ഒന്നും ചെയ്യാനാവില്ലേ ?</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7984" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7984</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> പോളേട്ടൻ്റെ മാരത്തോൺ സെഞ്ച്വറി</title>
		<link>http://niraksharan.in/?p=7731</link>
		<comments>http://niraksharan.in/?p=7731#comments</comments>
		<pubDate>Wed, 17 Nov 2021 03:44:29 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ആഘോഷങ്ങൾ]]></category>
		<category><![CDATA[ആരോഗ്യം]]></category>
		<category><![CDATA[കായികം]]></category>
		<category><![CDATA[പരിചിത മുഖങ്ങള്‍]]></category>
		<category><![CDATA[വ്യായാമം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7731</guid>
		<description><![CDATA[കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ നിന്ന് സൂപ്രണ്ടിങ് എൻജിനീയർ ആയി വിരമിച്ച വ്യക്തിയാണ് 67 കാരനായ പോളേട്ടൻ Paul Padinjarekara. തൻ്റെ അറുപതാം പിറന്നാൾ 60 മൈൽ (100കിമീ തികച്ച്) ഓടി അദ്ദേഹം ആഘോഷിച്ചത് അന്ന് വാർത്തയായിരുന്നു. ഒരുപാട് മാരത്തോണുകളും (41 കിമീ) ഹാഫ് മാരത്തോണുകളും (21 കിമീ) അൾട്രാ മാരത്തോണുകളും (210, 161, 110, 100 കിമീ) മറ്റ് ദീർഘദൂര ഓട്ടങ്ങളും പൂർത്തിയാക്കിയിട്ടുള്ള പോളേട്ടൻ ഈ മാസം 21 ന് (21 Nov 2021) തൻ്റെ നൂറാമത്തെ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7731" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2021/11/99.jpg"><img class="aligncenter wp-image-7732 " src="http://niraksharan.in/wp-content/uploads/2021/11/99.jpg" alt="99" width="472" height="472" /></a><br />
<strong><span style="font-size: xx-large;">കൊ</span></strong>ച്ചിൻ പോർട്ട് ട്രസ്റ്റിൽ നിന്ന് സൂപ്രണ്ടിങ് എൻജിനീയർ ആയി വിരമിച്ച വ്യക്തിയാണ് 67 കാരനായ പോളേട്ടൻ Paul Padinjarekara. തൻ്റെ അറുപതാം പിറന്നാൾ 60 മൈൽ (100കിമീ തികച്ച്) ഓടി അദ്ദേഹം ആഘോഷിച്ചത് അന്ന് വാർത്തയായിരുന്നു.</p>
<p>ഒരുപാട് മാരത്തോണുകളും (41 കിമീ) ഹാഫ് മാരത്തോണുകളും (21 കിമീ) അൾട്രാ മാരത്തോണുകളും (210, 161, 110, 100 കിമീ) മറ്റ് ദീർഘദൂര ഓട്ടങ്ങളും പൂർത്തിയാക്കിയിട്ടുള്ള പോളേട്ടൻ ഈ മാസം 21 ന് (21 Nov 2021) തൻ്റെ നൂറാമത്തെ മാരത്തോൺ ഓടാനുള്ള തയ്യാറെടുപ്പിലാണ്.</p>
<p>സ്പൈസ് കോസ്റ്റിൻ്റെ കൊച്ചിൻ മാരത്തോൺ റൂട്ടിലൂടെയുള്ള ഈ 42 കി.മീ. ഓട്ടത്തിൽ Soles Of Cochin (Cochin Runners) ക്ലബ്ബിന്റെ മറ്റ് 100 ഓട്ടക്കാരും പോളേട്ടനൊപ്പം 42 കിമീ ഓടുന്നു. കൂടാതെ 200ൽപ്പരം ഓട്ടക്കാർ 21 കിമീ ദൂരം ഓടുന്നു.</p>
<p>പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന് പലവട്ടം തെളിയിച്ചിട്ടുള്ള പോളേട്ടന് എല്ലാവിധ ആശംസകളും നേരുന്നു.</p>
<p>പോളേട്ടൻ ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ മാനം കാക്കാൻ ഏത് കണ്ടം വഴി ഓടി രക്ഷപ്പെടണമെന്ന് അറിയാതെ പകച്ച് നിൽക്കുകയാണ് എൻ്റെ വാർദ്ധക്യം. എന്നിരുന്നാലും കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ, കിതച്ച് നുരയും പതയും തുപ്പിയിട്ടാണെങ്കിലും അര മാരത്തോൺ ഓടാൻ ഞാനും കൂടുമായിരുന്നു.</p>
<p><strong>വാൽക്കഷണം:-</strong> കേരളത്തിൽ ആദ്യമായിട്ടാണ് ഒരു വ്യക്തിയും ഒരു ക്ലബ്ബും ഇങ്ങനെയൊരു നേട്ടം കൈവരിക്കാൻ പോകുന്നത്. ഇതിലൊരു വാർത്തയും സന്ദേശവും ഉണ്ടെന്ന് കരുതുന്ന മാദ്ധ്യമങ്ങൾ അതൊന്ന് ജനങ്ങളിലേക്ക് എത്തിച്ചിരുന്നെങ്കിലെന്ന് ആത്മാർത്ഥമായും ആഗ്രഹിക്കുന്നു.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7731" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7731</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> വൃദ്ധദമ്പതിമാരുടെ മിനോറ</title>
		<link>http://niraksharan.in/?p=7676</link>
		<comments>http://niraksharan.in/?p=7676#comments</comments>
		<pubDate>Fri, 01 Oct 2021 03:38:57 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ആക്രി]]></category>
		<category><![CDATA[ആഘോഷങ്ങൾ]]></category>
		<category><![CDATA[ഓൺലൈൻ]]></category>
		<category><![CDATA[വ്യക്തികൾ]]></category>
		<category><![CDATA[സാമൂഹികം]]></category>
		<category><![CDATA[സൈബർ ലോകം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7676</guid>
		<description><![CDATA[സംഗതിവശാൽ ആക്രിപെറുക്കികൾക്ക് ഇത് മോശം കാലമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ? എന്നുവെച്ച് ആക്രി പെറുക്കുന്ന സ്വഭാവം ഉപേക്ഷിക്കാനും പറ്റുന്നില്ല. ആക്രികൾ എന്ന് ഒരു ഓളത്തിന് പറയുന്നതാണ്. അത്ര വലിയ പണച്ചിലവൊന്നും ഇല്ലാത്ത പുരാവസ്തുക്കളും കൗതുകം തോന്നുന്ന അല്ലറ ചില്ലറ ഏതൊരു സാധനങ്ങളും ചേർന്നതാണ് എൻ്റെ ആക്രിശേഖരം. അക്കൂട്ടത്തിൽ കുറച്ചധികമുള്ളത് മാസ്ക്കുകളും വിളക്കുകളുമാണ്. യൂ-ട്യൂബിൽ ഈ ആക്രികളുടെ വീഡിയോകൾ ഞാൻ പങ്കുവെച്ചിട്ടുണ്ട്. പക്ഷേ, ജൂതന്മാർ ധാരാളമുണ്ടായിരുന്ന എറണാകുളം ജില്ലക്കാരനായിരുന്നിട്ടും, അതിലേറെ ജൂതന്മാർ ഉണ്ടായിരുന്ന &#8216;മാള&#8217;യോട് അടുത്തൊരിടത്ത് ജനിച്ചു വളർന്നിട്ടും, [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7676" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2021/10/22.jpg"><img class="aligncenter wp-image-7677 " src="http://niraksharan.in/wp-content/uploads/2021/10/22.jpg" alt="22" width="402" height="607" /></a><br />
<strong><span style="font-size: xx-large;">സം</span></strong>ഗതിവശാൽ ആക്രിപെറുക്കികൾക്ക് ഇത് മോശം കാലമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ? എന്നുവെച്ച് ആക്രി പെറുക്കുന്ന സ്വഭാവം ഉപേക്ഷിക്കാനും പറ്റുന്നില്ല.</p>
<p>ആക്രികൾ എന്ന് ഒരു ഓളത്തിന് പറയുന്നതാണ്. അത്ര വലിയ പണച്ചിലവൊന്നും ഇല്ലാത്ത പുരാവസ്തുക്കളും കൗതുകം തോന്നുന്ന അല്ലറ ചില്ലറ ഏതൊരു സാധനങ്ങളും ചേർന്നതാണ് എൻ്റെ ആക്രിശേഖരം. അക്കൂട്ടത്തിൽ കുറച്ചധികമുള്ളത് മാസ്ക്കുകളും വിളക്കുകളുമാണ്. യൂ-ട്യൂബിൽ ഈ ആക്രികളുടെ വീഡിയോകൾ ഞാൻ പങ്കുവെച്ചിട്ടുണ്ട്.</p>
<p>പക്ഷേ, ജൂതന്മാർ ധാരാളമുണ്ടായിരുന്ന എറണാകുളം ജില്ലക്കാരനായിരുന്നിട്ടും, അതിലേറെ ജൂതന്മാർ ഉണ്ടായിരുന്ന &#8216;മാള&#8217;യോട് അടുത്തൊരിടത്ത് ജനിച്ചു വളർന്നിട്ടും, എന്നെ മോഹിപ്പിച്ചുകൊണ്ട് വർഷങ്ങൾ ഏറെയായി ഒരു വിളക്ക് മാത്രം പിടിതരാതെ മാറി നിന്നു. അതാണ് മിനോറ. ജൂതന്മാർ ഏറെപ്പേർ ഉണ്ടായിരുന്ന ജില്ലയിൽ നിന്ന് ഒരു മിനോറ മെഴുകുതിരിക്കാൽ സംഘടിപ്പിക്കാൻ അത്ര ബുദ്ധിമുട്ടില്ലെന്ന് തന്നെയാണ് ഞാനും കരുതിപ്പോന്നിരുന്നത്. പക്ഷേ കാണാൻ നല്ല ചന്തമുള്ളതും അൽപ്പസ്വൽപ്പം പഴക്കവും തൂക്കവുമുള്ള ഒരു മിനോറ തന്നെ സംഘടിപ്പിക്കണമെന്ന ആഗ്രഹത്തിൻ്റെ പേരിൽ, അതുവരെ കണ്ട മിനോറകളെയൊന്നും കൂടെക്കൂട്ടിയില്ല. മട്ടാഞ്ചേരിയിലെ ജൂതത്തെരുവിൽ പലപ്പോഴായി മിനോറ തിരഞ്ഞലഞ്ഞതിന് ‘കാലും കണക്കുമില്ല‘. ജൂതന്മാരുടെ വാഗ്ദത്തഭൂമിയായ ഇസ്രായേലിൽ നിന്ന് സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ വരെ നടത്തി നോക്കിയെങ്കിലും അതും ചീറ്റിപ്പോയി.</p>
<p>അങ്ങനെ എപ്പോഴോ എവിടെയോ സോഷ്യൽ മീഡിയയിൽ ഇക്കാര്യം ഞാൻ സൂചിപ്പിച്ചത് ഓൺലൈൻ സുഹൃത്ത് <a href="https://www.facebook.com/suchithra.nair.31">സുചിത്ര</a>  ശ്രദ്ധിക്കുകയും മിനോറ സംഘടിപ്പിച്ച് തരാമെന്ന് ഏൽക്കുകയും ചെയ്തു. സുചിത്ര കുടുംബത്തോടൊപ്പം നെതർലാൻഡിലാണ് കഴിയുന്നത്. ലീവിന് വരുമ്പോൾ മിനോറ കൊണ്ടുവരാമെന്ന വാഗ്ദാനം ഓർത്തുവെച്ച് എവിടെയൊക്കെയോ പരതി; ഒരു മിനോറ കണ്ടെത്തി അതിൻ്റെ പടമെനിക്ക് അയച്ചുതന്നു. ഒറ്റനോട്ടത്തിൽത്തന്നെ എനിഷ്ടമായി. ഐറ്റം കൈക്കലാക്കിയ സുചിത്ര നെതർലാൻഡിൽ നിന്ന് കഴിഞ്ഞയാഴ്ച്ച പാലക്കാട്ടുള്ള വീട്ടിലേക്ക് പറന്ന് ക്വാറൻ്റൈനിൽ കയറി. ഇങ്ങ് ബാംഗ്ലൂരിൽ അക്ഷമനായി ഞാൻ!</p>
<p>പാലക്കാടുനിന്ന് ബാംഗ്ലൂർക്ക് വരുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ കൈയോടെ മിനോറ ബാംഗ്ലൂരെത്തിക്കാൻ എനിക്ക് തിടുക്കമായി. സാധാരണ നിലയ്ക്കാണെങ്കിൽ ധാരാളം പേരെ ഈ ദൗത്യത്തിനായി കിട്ടുമായിരുന്നെങ്കിലും കൊറോണ കാരണമായിരിക്കണം, ചെമ്പരത്തി വരിക്കയുടെ ചുളകൾ ഇനാമായി നൽകാമെന്ന് പറഞ്ഞിട്ട് പോലും ആരെയും സഹായത്തിന് കിട്ടിയില്ല. അപ്പോഴേക്കും സുചിത്രയുടെ കസിൻ സന്ദീപ് ബാംഗ്ലൂർക്ക് പുറപ്പെടുകയും മിനോറ സുരക്ഷിതമായി ബാംഗ്ലൂർ എത്തുകയും ചെയ്തു. ഇന്ന് രാത്രി അൽപ്പം മുൻപ് ഞാനത് കൈപ്പറ്റി. മനം നിറഞ്ഞു. പ്രകാശത്തിന്റെ പെരുന്നാളായ ഹനൂക്ക കാലം തെറ്റി തെളിഞ്ഞിരിക്കുന്നു. ഒരുപാട് സന്തോഷം.</p>
<p><a href="http://niraksharan.in/wp-content/uploads/2021/10/33.jpg"><img class="aligncenter wp-image-7680 size-full" src="http://niraksharan.in/wp-content/uploads/2021/10/33.jpg" alt="33" width="337" height="274" /></a></p>
<p>ഇനി ഈ വിളക്കിൻ്റെ ചരിത്രം ഒരൽപ്പം. എൻ്റെ മറ്റ് ശേഖരങ്ങളുടെ പ്രത്യേകതയും മറ്റും കണക്കിലെടുത്ത് ഞാൻ എത്തരത്തിലുള്ള മിനോറയാണ് തിരയുന്നതെന്ന് സുചിത്രയ്ക്ക് നല്ല ധാരണയുണ്ടായിരുന്നെന്ന് തോന്നുന്നു. പഴക്കം തോന്നിക്കണം, നല്ല ഭാരമുണ്ടാകണം, ആരെങ്കിലും ഉപയോഗിച്ചതാണെങ്കിൽ അത്രയും നല്ലത്. അന്നാട്ടിലെ ഒരു വ്യാപാരിയോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ അദ്ദേഹം മറ്റൊരാളിലേക്ക് വിരൽ ചൂണ്ടി. പഴയ സാധനങ്ങൾ അദ്ദേഹത്തിൻ്റെ പക്കൽ ഉണ്ട് പോലും. ഈയടുത്ത കാലത്ത് ഇസ്രായേലിലേക്ക് താമസം മാറ്റിയ ഒരു വൃദ്ധദമ്പതിമാർ കൊടുത്തിട്ട് പോയ ഒരു മിനോറ അടക്കം ആ വീട്ടിലെ ഒരുപാട് സാധനങ്ങൾ അദ്ദേഹത്തിൻ്റെ പക്കലുണ്ട്. വിമാനത്തിൽ കൊണ്ടുപോകാവുന്നതിനപ്പുറം ഭാരം വന്നപ്പോൾ മിനോറയടക്കമുള്ള പലതും ഉപേക്ഷിച്ച് പോകുകയായിരുന്നു ആ വൃദ്ധദമ്പതിമാർ.</p>
<p>ഇത് ചിലപ്പോൾ അവരുടെ നല്ല കാലത്ത് വാങ്ങിയ ഒരു മിനോറയാകാം. അല്ലെങ്കിൽ അവരുടെ മാതാപിതാക്കളുടേത്. പുരാവസ്തു മൂല്യം കൂട്ടണമെങ്കിൽ 10 തലമുറകളായി ആ കുടുംബത്തിൻ്റെ വിളക്കാണിതെന്ന് തള്ളി വിടാം. പക്ഷേ സാഹചര്യം മോശമാണല്ലോ ? പഴക്കമുണ്ടെന്നത് തന്നെയാണ് യാഥാർത്ഥ്യമെങ്കിലും മോൺസൺ സഹായിച്ച് കൂടുതൽ തള്ളിയാൽ തല്ല് കിട്ടുമെന്ന അവസ്ഥയിലാണ് ഓരോ ആക്രിപെറുക്കികളും. ആയതിനാൽ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നില്ല.</p>
<p>എൻ്റെ വിളക്ക് ശേഖരത്തിൽ ഏറ്റവും മൂല്യമുള്ള, ഏറ്റവുമധികം ഞാൻ തേടിനടന്ന, എനിക്ക് വേണ്ടി എൻ്റെ സുഹൃത്തിന് പോലും അലയേണ്ടി വന്ന, നെതർലാൻ്റിൽ നിന്നും ഇസ്രായേലിലേക്ക് പോയ ആ ജൂത വൃദ്ധദമ്പതിമാരുടെ രണ്ടര കിലോഗ്രാം ഭാരമുള്ള മിനോറ ഇന്നുമുതൽ എൻ്റെ ശേഖരത്തിൽ സുരക്ഷിതമായി തിളങ്ങും.</p>
<p>വിശ്വാസിയല്ലാത്തതുകൊണ്ട് ഹനൂക്ക ദിവസങ്ങളിൽ നിങ്ങൾക്ക് വേണ്ടി ഈ മിനോറ ഓർത്തിരുന്ന് തെളിയിക്കാൻ എനിക്ക് സാധിക്കണമെന്നില്ല. പക്ഷേ വിശ്വാസികളേയും നാസ്തികരേയുമൊക്കെ ഒരുപോലെ ബഹുമാനിക്കുന്ന ഒരാളായതുകൊണ്ട് ഓർമ്മ വന്നാൽ തീർച്ചയായും ഹനൂക്ക ദിവസങ്ങളിലൊന്നിൽ ഞാനിത് നിങ്ങൾക്കായി തെളിയിക്കുന്നതാണ്. എനിക്ക് ഏറെ സന്തോഷം തോന്നുന്ന, വൈദ്യുതി കൈയ്യൊഴിയുന്ന ഒരു ദിവസം ഇത് പ്രകാശിപ്പിക്കണമെന്ന് തോന്നിയാൽ അന്നേ ദിവസം ഹനൂക്ക അല്ലെങ്കിൽക്കൂടെ ഇതിൽ മെഴുകുതിരികൾ ആളിയാൽ ജൂത സഹോദരങ്ങൾക്കും എതിർപ്പുണ്ടാകില്ലെന്ന് വിശ്വസിക്കുന്നു.</p>
<p><strong>നന്ദി പ്രകടനം:-</strong> വില്ലൻ ഇപ്പോഴും കൊറോണ തന്നെയാണ്. എൻ്റെ വിളക്ക് ശേഖരത്തിലേക്ക് ഏറ്റവും തിളക്കമുള്ള ഈ മിനോറ കണ്ടെത്തി കൊണ്ടുത്തന്ന സുചിത്രയെ നേരിൽ കണ്ട് നന്ദി അറിയിക്കാൻ കൊറോണ അനുവദിക്കുന്നില്ല. ഞങ്ങളിതുവരെ നേരിൽ കണ്ടിട്ടില്ല, ഓഫ് ലൈൻ ആയിട്ടില്ല. ‘ഈ ഉപകാരം മറന്നാലും ഞാൻ മരിക്കില്ല‘ എന്നുള്ള, പറഞ്ഞുപറഞ്ഞ് തേഞ്ഞ എൻ്റെയൊരു അരസിക ഹാസ്യപ്രയോഗം മാത്രമാണ് ഈയവസരത്തിൽ നൽകാനുള്ളത്.</p>
<p><strong>ആഘോഷം:-</strong> ഇനി മിനോറ വിളക്കിൻ്റെ പെരുന്നാളിനെപ്പറ്റി അൽപ്പം. 8 ദിവസം നീളുന്ന ഹനൂക്ക പെരുന്നാളിനോടനുബന്ധിച്ച് മെഴുകുതിരി കത്തിക്കാൻ ജൂതന്മാർ ഉപയോഗിക്കുന്ന വിളക്കാണ് മിനോറ. വെളിച്ചത്തിൻ്റെ ഉത്സവം എന്നാണ് ഹനൂക്ക അറിയപ്പെടുന്നത്. ചില വിളക്കുകൾക്ക് 7 മെഴുകുതിരിക്കാലുകളും ചില വിളക്കുകൾക്ക് 9 കാലുകളും കണ്ടിട്ടുണ്ട്. എനിക്ക് കിട്ടിയിരിക്കുന്നത് 9 കാലുകളുള്ള മിനോറയാണ്. 7 കാലുകളായാലും 9 കാലുകളായാലും അതിൽ നടുക്കുള്ള ഒരു കാല് മുന്നോട്ട് തള്ളിയ നിലയ്ക്കാണ് സാധാരണയായി കാണുക. നടുഭാഗത്തായി ജൂതന്മാരുടെ മതചിഹ്നമായ നക്ഷത്രവും വിളക്കിൽ ഉണ്ടായിരിക്കും. ഈ വർഷം (2021) നവംബർ 28 മുതൽ ഡിസംബർ 6 വരെയാണ് ഹനൂക്ക. എനിക്ക് പക്ഷേ ഇന്ന് ഈ നിമിഷം ഹനൂക്കയാണ്.</p>
<p><a href="http://niraksharan.in/wp-content/uploads/2021/10/23.jpg"><img class="aligncenter wp-image-7678 " src="http://niraksharan.in/wp-content/uploads/2021/10/23.jpg" alt="23" width="352" height="526" /></a></p>
<p><strong>വാൽക്കഷണം:-</strong> മിനോറ വിളക്കും പഴയൊരു കപ്പലിൻ്റെ മുൻഭാഗവും സംയോജിപ്പിച്ച് ബോസേട്ടൻ എന്ന് ഞാൻ വിളിക്കുന്ന <a href="https://www.facebook.com/bose.krishnamachari">കൃഷ്ണമാചാരി ബോസ്</a>  ഒരു പുസ്തകത്തിനായി കവർ പേജ് ഡിസൈൻ ചെയ്തിട്ടുണ്ട്. സേതുവിൻ്റെ ആലിയ എന്ന നോവൽ വായിക്കാത്തവർ പോലും ആ പുസ്തകം കണ്ടിട്ടുണ്ടെങ്കിൽ ആ കവർ പേജ് തീർച്ചയായും ശ്രദ്ധിച്ചിരിക്കും. പുസ്തകത്തിൻ്റെ ഉള്ളടക്കവുമായി അത്രയേറെ മനോഹരമായി കവർ പേജിനെ ബന്ധിപ്പിച്ചിട്ടുള്ള അധികം സൃഷ്ടികളൊന്നും എൻ്റെ ശ്രദ്ധയിലില്ല.</p>
<p><strong>മുന്നറിയിപ്പ്:-</strong> സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പല സുഹൃത്തുക്കളേയും ഇത്തരത്തിൽ എൻ്റെ ആക്രിശേഖരത്തിനായി ഞാനുപയോഗിച്ചിട്ടുണ്ട്. അടുത്തത് ചിലപ്പോൾ നിങ്ങളാകാം. ആക്രി ശേഖരന്മാർക്ക് പൊതുവേ നല്ല കാലമല്ല. അത് മനസ്സിലാക്കി ബ്ലോക്ക് ചെയ്ത് രക്ഷപ്പെടാനുള്ളവർക്ക് ഇതൊരു സുവർണ്ണാവസരം കൂടെയാണെന്ന് മനസ്സിലാക്കി ഉചിതമായ തീരുമാനമെടുക്കാം.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7676" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7676</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ചക്കദിനാശംസകൾ !!</title>
		<link>http://niraksharan.in/?p=7617</link>
		<comments>http://niraksharan.in/?p=7617#comments</comments>
		<pubDate>Sun, 04 Jul 2021 02:44:38 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ആഘോഷങ്ങൾ]]></category>
		<category><![CDATA[കൃഷി]]></category>
		<category><![CDATA[നാട്ടുകാഴ്‌ച്ച]]></category>
		<category><![CDATA[പരിസ്ഥിതി]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7617</guid>
		<description><![CDATA[ഇന്ന് ജൂലായ് 4 അന്താരാഷ്ട്ര ചക്കദിനം!! അക്ഷരാഭ്യാസമില്ലെങ്കിലും, വർഷത്തിൽ ഏതൊരു ദിവസവും ചക്ക തിന്നാനുള്ള സാങ്കേതികവിദ്യ* സ്വായത്തമാക്കിയ എനിക്ക്, ഈ ദിവസത്തിൽ പ്രത്യേകിച്ച് ഉൾപ്പുളകമൊന്നും തോന്നുന്നില്ല. എന്നാലും പ്രാതലിനൊപ്പം വരിക്കച്ചക്കയും സിന്ദൂര വരിക്കയും ഭേഷായിട്ട് തന്നെ സേവിച്ചു.(ചിത്രം 3&#38;4). രാവിലെ മുതൽ ഫോണിൽ വിളിച്ചും മെസ്സേജുകൾ അയച്ചും ടാഗ് ചെയ്തും ചക്കദിനാശംസകൾ അറിയിച്ച എല്ലാ സുഹൃത്തുക്കളേയും തിരിച്ച് ആശംസിക്കേണ്ട ഉത്തരവാദിത്വം ഈ പോസ്റ്റിലൂടെ നിർവ്വഹിക്കുന്നു. എല്ലാവർക്കും അന്താരാഷ്ട്ര ചക്ക ദിനാശംസകൾ]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7617" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2021/07/331.jpg"><img class="aligncenter wp-image-7618 " src="http://niraksharan.in/wp-content/uploads/2021/07/331.jpg" alt="33" width="493" height="493" /></a><br />
<strong><span style="font-size: xx-large;">ഇ</span></strong>ന്ന് ജൂലായ് 4 അന്താരാഷ്ട്ര ചക്കദിനം!!</p>
<p>അക്ഷരാഭ്യാസമില്ലെങ്കിലും, വർഷത്തിൽ ഏതൊരു ദിവസവും ചക്ക തിന്നാനുള്ള സാങ്കേതികവിദ്യ* സ്വായത്തമാക്കിയ എനിക്ക്, ഈ ദിവസത്തിൽ പ്രത്യേകിച്ച് ഉൾപ്പുളകമൊന്നും തോന്നുന്നില്ല. എന്നാലും പ്രാതലിനൊപ്പം വരിക്കച്ചക്കയും സിന്ദൂര വരിക്കയും ഭേഷായിട്ട് തന്നെ സേവിച്ചു.(ചിത്രം 3&amp;4).</p>
<p>രാവിലെ മുതൽ ഫോണിൽ വിളിച്ചും മെസ്സേജുകൾ അയച്ചും ടാഗ് ചെയ്തും ചക്കദിനാശംസകൾ അറിയിച്ച എല്ലാ സുഹൃത്തുക്കളേയും തിരിച്ച് ആശംസിക്കേണ്ട ഉത്തരവാദിത്വം ഈ പോസ്റ്റിലൂടെ നിർവ്വഹിക്കുന്നു. എല്ലാവർക്കും അന്താരാഷ്ട്ര ചക്ക ദിനാശംസകൾ</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7617" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7617</wfw:commentRss>
		<slash:comments>0</slash:comments>
		</item>
	</channel>
</rss>
