<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>niraksharan (നിരക്ഷരൻ) &#187; അഭിമുഖം</title>
	<atom:link href="http://niraksharan.in/?cat=35&#038;feed=rss2" rel="self" type="application/rss+xml" />
	<link>http://niraksharan.in</link>
	<description>travelogues, book reviews, social issues, cinema, memories &#38; lot more...</description>
	<lastBuildDate>Thu, 20 Nov 2025 06:08:07 +0000</lastBuildDate>
	<language>en-US</language>
		<sy:updatePeriod>hourly</sy:updatePeriod>
		<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.9.1</generator>
	<item>
		<title> കമ്പിളികണ്ടത്തെ കൽഭരണികൾ. (ഒരു കഥയുണ്ട്)</title>
		<link>http://niraksharan.in/?p=10115</link>
		<comments>http://niraksharan.in/?p=10115#comments</comments>
		<pubDate>Wed, 15 Oct 2025 16:30:18 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അഭിമുഖം]]></category>
		<category><![CDATA[ഓർമ്മക്കുറിപ്പുകൾ]]></category>
		<category><![CDATA[പരിചിത മുഖങ്ങള്‍]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[പുസ്തകാവലോകനം]]></category>

		<guid isPermaLink="false">http://niraksharan.in/?p=10115</guid>
		<description><![CDATA[24 ആഴ്ചകൾക്കുള്ളിൽ 28 എഡിഷൻ വിറ്റുപോയ പുസ്തകം. വെറും വില്പനയല്ല, ആകാശദൂത് എന്ന സിനിമ കണ്ട് പ്രേക്ഷകർ കരഞ്ഞതുപോലെ, വായനക്കാരെ കരയിപ്പിച്ചുകൊണ്ട് വിറ്റുപോയ പുസ്തകം. അതാണ് കമ്പിളികണ്ടത്തെ കൽഭരണികൾ. മഞ്ഞുമ്മലിലെ മാതൃഭൂമി സ്റ്റുഡിയോയിൽ, &#8216;ഒരു കഥയുണ്ട് &#8216; എന്ന പരിപാടിയിലൂടെ ഇന്ന് പ്രിയൻ പറഞ്ഞ കഥ അതായിരുന്നു. സത്യത്തിൽ അതൊരു കഥയല്ല. ശ്രീ.ബാബു അബ്രഹാമും മൂന്ന് സഹോദരിമാരും അവരുടെ അമ്മ മേരിയും ഒന്നുമില്ലായ്മയിൽ നിന്നും ജീവിതം വെട്ടിപ്പിടിച്ചതിന്റെ നേരനുഭവമാണ്; ആത്മകഥയാണ്. കുട്ടേട്ടനാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വരികൾ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10115" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/10/11.jpg"><img class="aligncenter wp-image-10116 " src="http://niraksharan.in/wp-content/uploads/2025/10/11.jpg" alt="11" width="470" height="627" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">24</span></a></strong></span> ആഴ്ചകൾക്കുള്ളിൽ 28 എഡിഷൻ വിറ്റുപോയ പുസ്തകം. വെറും വില്പനയല്ല, ആകാശദൂത് എന്ന സിനിമ കണ്ട് പ്രേക്ഷകർ കരഞ്ഞതുപോലെ, വായനക്കാരെ കരയിപ്പിച്ചുകൊണ്ട് വിറ്റുപോയ പുസ്തകം. അതാണ് കമ്പിളികണ്ടത്തെ കൽഭരണികൾ.</p>
<p>മഞ്ഞുമ്മലിലെ മാതൃഭൂമി സ്റ്റുഡിയോയിൽ, &#8216;ഒരു കഥയുണ്ട് &#8216; എന്ന പരിപാടിയിലൂടെ ഇന്ന് <a href="https://www.facebook.com/priyarajgovindraj.g">പ്രിയൻ</a> പറഞ്ഞ കഥ അതായിരുന്നു. സത്യത്തിൽ അതൊരു കഥയല്ല. <a href="https://www.facebook.com/babu.abraham.247328">ശ്രീ.ബാബു അബ്രഹാമും</a> മൂന്ന് സഹോദരിമാരും അവരുടെ അമ്മ മേരിയും ഒന്നുമില്ലായ്മയിൽ നിന്നും ജീവിതം വെട്ടിപ്പിടിച്ചതിന്റെ നേരനുഭവമാണ്; ആത്മകഥയാണ്.</p>
<p><a href="https://www.facebook.com/ashtamoorthi.vasudevan/">കുട്ടേട്ടനാണ്</a> പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വരികൾ എടുത്തു പറഞ്ഞാൽ, &#8220;വായിച്ചുതീർത്ത്, പുസ്തകം അടച്ച് വെച്ചാലും ബാബു അബ്രഹാമിന്റെ അനുഭവങ്ങൾ നമ്മളെ കുറേക്കാലം വേട്ടയാടിക്കൊണ്ടിരിക്കും. മഴയും മഞ്ഞുമേറ്റ് ഇതിലെ കഥാപാത്രങ്ങൾ കുറേക്കാലം കൂടി നമ്മോടൊപ്പം ജീവിതം തുടരും. അതാണ് ഈ പുസ്തകത്തിന്റെ മികവിനുള്ള സാക്ഷ്യപത്രം.&#8221;</p>
<p>ഈ പുസ്തകത്തിലെ ഏതെങ്കിലും ഒരു താളിൽ കണ്ണീർ വീഴ്ത്താതെ വായന പൂർത്തിയാക്കുക, വായനക്കാരനെ സംബന്ധിച്ച് ശ്രമകരമായ ജോലിയാണ്. എന്റെ കാര്യത്തിലും അനുഭവം മറിച്ചല്ല. അതുകൊണ്ടുതന്നെ &#8216;ഒരു കഥയുണ്ട് &#8216; പരിപാടിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ എനിക്കൽല്പം ആശങ്ക ഉണ്ടായിരുന്നു. സിനിമാ തീയറ്ററിൽ ആണെങ്കിൽ ഇരുട്ടിൽ കണ്ണ് തുടക്കാം. സ്റ്റുഡിയോയിലെ നിറഞ്ഞ വെളിച്ചത്തിന് കീഴെ അത് പറ്റില്ലല്ലോ. ഈ കഥ പറഞ്ഞ് തുടങ്ങിയാൽ പ്രിയൻ കരയിപ്പിച്ചിരിക്കും എന്നൊരു ബോധ്യവും എനിക്കുണ്ടായിരുന്നു. അത് അങ്ങനെ തന്നെ സംഭവിച്ചു. പ്രിയന്റെ കണ്ഠമിടറി. ആദ്യത്തെ പത്ത് മിനിറ്റിനുള്ളിൽത്തന്നെ ഞാൻ കണ്ണ് തുടച്ചു. എന്തിനധികം പറയുന്നു, കഥാകൃത്ത് പോലും പല സന്ദർഭങ്ങളിലും ഗദ്ഗദകണ്ഠനായി; കണ്ണ് തുടച്ചു. ഒളികണ്ണിട്ട് പോലും കാണികളിൽ മറ്റാരേയും ഞാൻ നോക്കിയില്ല.</p>
<p>പുസ്തകത്തെപ്പറ്റി ഇതിൽ കൂടുതൽ ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പറ്റുമെങ്കിൽ ഒരു കോപ്പി പണം കൊടുത്ത് വാങ്ങി വായിക്കുക. കാരണം ഇതിന്റെ റോയൽറ്റി മുഴുവൻ പോകുന്നത്, ഷീബ അമീറിൻ്റെ സന്നദ്ധസംഘടന വഴി ക്യാൻസർ രോഗികളുടെ ചികിത്സയിലേക്കാണ്.</p>
<p>കഥയ്ക്ക് ശേഷം കഥാകൃത്തിനോട് ചോദ്യങ്ങൾ ചോദിക്കാൻ അവസരമുണ്ട്. അതിനു മുൻപ്, അദ്ദേഹത്തെ ഒന്ന് കെട്ടിപ്പിടിക്കണം എന്ന എന്റെ ആഗ്രഹം അവിടെ വെച്ച് തന്നെ സാധിച്ചു. എഴുത്തുകാരനെക്കൊണ്ട് പുസ്തകത്തിൽ തുല്ല്യം ചാർത്തിച്ചു. ഒപ്പം നിന്ന് പടമെടുത്തു. ആ പടം കണ്ടാൽ തോന്നും ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയെപ്പൊലെ ഏതോ ഹാസ്യസാഹിത്യകാരൻ്റെ പുസ്തകത്തിൻ്റെ കഥയാണ് അവിടെ പറഞ്ഞതെന്ന്.</p>
<p>കടന്നു പോന്നത് മുൾവഴികളിലൂടെ ആയതുകൊണ്ടാവാം, അതെല്ലാം വിട്ടുപിടിച്ച് ഗംഭീര നർമ്മമാണ് ശ്രീ.ബാബു അബ്രഹാം സംസാരത്തിൽ ഉടനീളം ഇപ്പോൾ കൂട്ട് പിടിച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റേതായ ചില പദപ്രയോഗങ്ങളും നർമ്മത്തിൽ ചാലിച്ച് ഗ്രന്ഥകർത്താവ് മലയാളത്തിന് നൽകുന്നുണ്ട്.</p>
<p>ബാല്യകാലത്ത് മലം ചുമക്കേണ്ടി വന്നിട്ടുള്ള ഒരു കുട്ടി, അനാഥാലയത്തിൽ ജീവിക്കേണ്ടി വന്നിട്ടുള്ള ഒരു ബാലൻ,<br />
പത്താം തരം കഴിച്ച് നേരിട്ട് തുടർ പഠനത്തിലേക്ക് കടക്കാതെ ജീവിക്കാൻ വേണ്ടി പലപല ജോലികൾ ചെയ്തിട്ടുള്ള ഒരു യുവാവ്. പിന്നീട് പടിപടിയായി പിടിച്ചു കയറി, എംഫില്ലും ഡോക്ടറേറ്റും പോരാഞ്ഞ് ഫ്രഞ്ച് ഭാഷയിലും സാഹിത്യത്തിലും മാസ്റ്റർ ഡിഗ്രി വരെ സമ്പാദിച്ച ഒരു മനുഷ്യൻ. ഫ്രാൻസിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിപ്പിച്ചു. നിലവിൽ ഫ്രാൻസിൽത്തന്നെ മാനേജ്മെന്റ് വിഭാഗത്തിൽ പ്രൊഫസർ ആയി ജോലി നോക്കുന്നു. അതും പോരാഞ്ഞ് സോഷ്യോളജിയിൽ ഗവേഷണം ചെയ്യുന്നു.</p>
<p>പക്ഷേ ഇതിനെല്ലാം വഴി വെട്ടിയ അമ്മ മേരിയാണ് പുസ്തകത്തിലെ നായിക, അഥവാ നായകൻ. അങ്ങനെയൊരു പുരുഷനെയോ സ്ത്രീയെയോ അതിന് മുൻപും ശേഷവും കണ്ടിട്ടില്ലെന്ന് ശ്രീ ബാബു അബ്രഹാം ആവർത്തിച്ച് പറയുന്നു.</p>
<p>എന്നെക്കാൾ ആറ് വയസ്സ് ചെറുപ്പമാണ് ഡോ: ബാബു അബ്രഹാം. പക്ഷേ അദ്ദേഹം കടന്നുപോയ ജീവിത സാഹചര്യങ്ങളുടെ ഒരു ശതമാനം പോലും ഞാൻ അനുഭവിച്ചിട്ടില്ല; നമ്മളിൽ പലരും അനുഭവിച്ചിട്ടില്ല. 28 എഡിഷൻ വിറ്റഴിച്ച് ഈ പുസ്തകം മുന്നേറുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഒരുപക്ഷേ ആടുജീവിതത്തിനൊപ്പം ഈ പുസ്തകത്തിൻ്റെ പ്രതികൾ വിറ്റ് പോയാൽ അതിശയപ്പെടാനില്ല.</p>
<p><strong>വാൽക്കഷണം:-</strong> പ്രിയന്റെ &#8216;ഒരു കഥയുണ്ട് &#8216; പരിപാടി നാൾക്കുനാൾ ജനപ്രീതി ആർജ്ജിച്ച് വരുകയാണ്. അധികം വൈകാതെ ഈ പരിപാടി ടിക്കറ്റ് വെച്ച് നടത്തിയാലും തെറ്റ് പറയാനാവില്ല. അതിന് മുന്നേ ഒരിക്കലെങ്കിലും പോയി ഒരു ലൈവ് ഷോ കണ്ടോളൂ.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=10115" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=10115</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> പ്രധാനമന്ത്രിയുടെ കാര്യമോർത്ത് തല കുനിയുന്നു</title>
		<link>http://niraksharan.in/?p=9261</link>
		<comments>http://niraksharan.in/?p=9261#comments</comments>
		<pubDate>Wed, 29 May 2024 16:30:36 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അഭിമുഖം]]></category>
		<category><![CDATA[പരിചിത മുഖങ്ങള്‍]]></category>
		<category><![CDATA[പ്രതികരണം]]></category>

		<guid isPermaLink="false">http://niraksharan.in/?p=9261</guid>
		<description><![CDATA[ഏറെ വിഷമം, ലജ്ജ, അമർഷം, ദേഷ്യം, എന്നീ വികാരങ്ങൾ ഒരുമിച്ച് തോന്നിപ്പിച്ച ഒരു പ്രസ്ഥാവനയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാഗത്തുനിന്ന് ഇന്ന് ഉണ്ടായിട്ടുള്ളത്. &#8216;ഗാന്ധി&#8217; എന്ന സിനിമ വന്നതിന് ശേഷമാണ് മഹാത്മാഗാന്ധിയെ കുറിച്ച് ലോകം അറിയാൻ തുടങ്ങിയത് എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിടുവായത്തരം പറഞ്ഞിരിക്കുന്നത്. 1982ലാണ് റിച്ചാർഡ് ആറ്റൺബറോ സംവിധാനം ചെയ്ത്, ബെൻ കിങ്ങ്സിലി, മഹാത്മജിയുടെ വേഷം നടിച്ച സിനിമ പുറത്തിറങ്ങുന്നത്. അതിനും എത്രയോ വർഷങ്ങൾക്ക് മുൻപ് 40ൽപ്പരം ലോകരാഷ്ട്രങ്ങൾ ഗാന്ധിജിയെ പലതരത്തിൽ അവരവരുടെ ദേശങ്ങളിൽ ബഹുമാനിക്കുകയും [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9261" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2024/05/222.jpg"><img class="aligncenter wp-image-9262" src="http://niraksharan.in/wp-content/uploads/2024/05/222.jpg" alt="22" width="474" height="284" /></a><br />
<strong><span style="font-size: xx-large;">ഏ</span></strong>റെ വിഷമം, ലജ്ജ, അമർഷം, ദേഷ്യം, എന്നീ വികാരങ്ങൾ ഒരുമിച്ച് തോന്നിപ്പിച്ച ഒരു പ്രസ്ഥാവനയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാഗത്തുനിന്ന് ഇന്ന് ഉണ്ടായിട്ടുള്ളത്.</p>
<p>&#8216;ഗാന്ധി&#8217; എന്ന സിനിമ വന്നതിന് ശേഷമാണ് മഹാത്മാഗാന്ധിയെ കുറിച്ച് ലോകം അറിയാൻ തുടങ്ങിയത് എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിടുവായത്തരം പറഞ്ഞിരിക്കുന്നത്.</p>
<p>1982ലാണ് റിച്ചാർഡ് ആറ്റൺബറോ സംവിധാനം ചെയ്ത്, ബെൻ കിങ്ങ്സിലി, മഹാത്മജിയുടെ വേഷം നടിച്ച സിനിമ പുറത്തിറങ്ങുന്നത്. അതിനും എത്രയോ വർഷങ്ങൾക്ക് മുൻപ് 40ൽപ്പരം ലോകരാഷ്ട്രങ്ങൾ ഗാന്ധിജിയെ പലതരത്തിൽ അവരവരുടെ ദേശങ്ങളിൽ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിട്ടുണ്ട് എന്നറിയാത്ത ഒരു പ്രധാന മന്ത്രിയാണ് നമുക്കുള്ളത് എന്നത് ഓരോ ഭാരതീയനും അപമാനമാണ്. രാഷ്ട്രപിതാവിനെ അധിക്ഷേപിക്കലാണ്.</p>
<p>75 വർഷം മുന്നേ ഗാന്ധിജിയെപ്പറ്റി നമ്മൾ ലോകത്തെ അറിയിച്ചില്ല എന്നാണ് പ്രധാനമന്ത്രിയുടെ വാദം. 2024 &#8211; 75=1949. ഗാന്ധിജി കൊല്ലപ്പെട്ടത് 1948ൽ. അതായത് 80 വർഷം മുൻപ്. കൊല്ലപ്പെട്ടതിന് ശേഷം 34 വർഷം കഴിഞ്ഞ് 1982ൽ ആറ്റൺബറോയുടെ &#8216;ഗാന്ധി&#8217; സിനിമ ഇറങ്ങുന്നത് വരെ ഗാന്ധിജിയെപ്പറ്റി മറ്റ് ലോകരാഷ്ട്രങ്ങൾക്ക് അറിയില്ലായിരുന്നു എന്നാണ് പ്രധാനമന്ത്രി അടിച്ച് വിട്ടിരിക്കുന്നത്.</p>
<p>ഗുജറാത്തിൽ ജനിച്ച ഗാന്ധിജിയെപ്പറ്റി അറിയാത്ത ഗുജറാത്തിൽ നിന്നുള്ള പ്രധാനമന്ത്രി. അതാണ് അതിലേറെ കഷ്ടം.</p>
<p>കക്ഷിരാഷ്ട്രീയപരമായി എന്തൊക്കെ എതിർപ്പ് ഉണ്ടെങ്കിലും അതിനൊക്കെ ഉപരി, രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലക്ക് ഒരു പൗരൻ കൊടുക്കേണ്ട സാമാന്യ ബഹുമാനം നൽകിയിട്ടുണ്ടായിരുന്നു ഇതുവരെ. ഇന്നുമുതൽ പക്ഷേ അതില്ല.</p>
<p>ഇത്തരം അപഹാസ്യപരമായ ഒരു പ്രസ്താവനയുടെ പേരിൽ സത്യത്തിൽ നരേന്ദ്രമോദി രാജിവച്ച് പുറത്ത് പോകേണ്ടതാണ്. രാഷ്ട്രപിതാവിനെ അപമാനിക്കുന്നതിന് തുല്യമാണിത്.</p>
<p>ചരിത്രം പഠിക്കാതെയും കലാലയങ്ങളിൽത്തന്നെ പഠിക്കാതെയും, &#8216;ഡിഗ്രിയുണ്ട് പിജിയുണ്ട് &#8216; എന്നൊക്കെ കള്ളത്തരം പറഞ്ഞ്, വ്യാജ സർട്ടിഫിക്കറ്റുകളുമായി നടന്നാൽ, ഇതുപോലുള്ള സന്ദർഭങ്ങളിൽ വിവരക്കേട് പുറത്തുചാടും. ചെമ്പ് മിന്നിത്തെളിയും. ഒറ്റയടിക്ക് 80 മാദ്ധ്യങ്ങൾക്കാണത്രേ അഭിമുഖങ്ങൾ കൊടുത്തത്. കഴിഞ്ഞ 10 വർഷമായി ചെയ്യാത്ത പരിപാടി ഒറ്റയടിക്ക് ചെയ്തപ്പോൾ, ഇതുവരെ എന്തുകൊണ്ട് അഭിമുഖങ്ങൾ ചെയ്തില്ല എന്ന ചോദ്യത്തിന് ഗംഭീര ഉത്തരവുമായി.</p>
<p><strong>വാൽക്കഷണം:-</strong> ഈ പോസ്റ്റിന് തീർച്ചയായും റീച്ച് കുറവായിരിക്കും. മോദിക്കെതിരെ ഈ വിഷയത്തിൽ പ്രതികരിച്ചവരെ ഓരോരുത്തരെയായി ഫേസ്ബുക്ക് താൽക്കാലികമായി ശിക്ഷിച്ച് തുടങ്ങിയിട്ടുണ്ട്. വൈകാതെ എനിക്കും ശിക്ഷ കിട്ടും. പ്രതികരിച്ച് പ്രതികരിച്ച് ആ ശിക്ഷ ഓരോരുത്തരും ഏറ്റുവാങ്ങുക തന്നെ വേണം. സുക്കറിൻ്റെ ഇന്ത്യയിലെ കച്ചവടം താഴേക്കടിക്കുമ്പോൾ അയാൾ സ്വയം പഠിച്ചുകൊള്ളും.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9261" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9261</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> നിരക്ഷരന്റെ അക്ഷര സാഹസങ്ങൾ</title>
		<link>http://niraksharan.in/?p=4271</link>
		<comments>http://niraksharan.in/?p=4271#comments</comments>
		<pubDate>Thu, 28 Apr 2016 13:33:11 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അഭിമുഖം]]></category>
		<category><![CDATA[പുസ്തകം]]></category>
		<category><![CDATA[മാദ്ധ്യമങ്ങൾ]]></category>

		<guid isPermaLink="false">http://niraksharan.in/?p=4271</guid>
		<description><![CDATA[‘മുസ്‌രീസിലൂടെ‘ എന്ന പേരിൽ എന്റെ ആദ്യപുസ്തകം 2015 നവംബറിലാണ് മെന്റർ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ചത്. ഇന്ത്യയിൽ ആദ്യമായി ഒരു പുസ്തകത്തിൽ ഓഗ്‌മെന്റഡ് റിയാലിറ്റി അവതരിപ്പിക്കുന്നു എന്ന പ്രത്യേകത ആ പുസ്തകത്തിനുണ്ട്. മെന്റർ ബുക്സിനോടും ഓഗ്‌മെന്റഡ് റിയാലിറ്റി എന്ന സാങ്കേതിക വിദ്യ സൌജന്യമായിത്തന്നെ ഈ പുസ്തകത്തിൽ സമന്വയിപ്പിച്ച പ്യാരി സിങ്ങിനോടും, ഈ സാങ്കേതിക വിദ്യയ്ക്ക് വേണ്ടിയുള്ള ചിത്രങ്ങളും വീഡിയോയും എല്ലാം എടുക്കാനാ‍ായി മാസങ്ങളോളം എനിക്കൊപ്പം മുസ്‌രീ‍സിലൂടെ സഞ്ചരിച്ച പ്രിയ സുഹൃത്ത് ജോഹറിനോടും വെറും അഞ്ച് മാസങ്ങൾ കൊണ്ട് 550 രൂപ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=4271" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><b style="color: #222222;"><span style="font-size: xx-large;">‘മു</span></b>സ്‌രീസിലൂടെ‘ എന്ന പേരിൽ എന്റെ ആദ്യപുസ്തകം 2015 നവംബറിലാണ് മെന്റർ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ചത്. ഇന്ത്യയിൽ ആദ്യമായി ഒരു പുസ്തകത്തിൽ ഓഗ്‌മെന്റഡ് റിയാലിറ്റി അവതരിപ്പിക്കുന്നു എന്ന പ്രത്യേകത ആ പുസ്തകത്തിനുണ്ട്. മെന്റർ ബുക്സിനോടും ഓഗ്‌മെന്റഡ് റിയാലിറ്റി എന്ന സാങ്കേതിക വിദ്യ സൌജന്യമായിത്തന്നെ ഈ പുസ്തകത്തിൽ സമന്വയിപ്പിച്ച പ്യാരി സിങ്ങിനോടും, ഈ സാങ്കേതിക വിദ്യയ്ക്ക് വേണ്ടിയുള്ള ചിത്രങ്ങളും വീഡിയോയും എല്ലാം എടുക്കാനാ‍ായി മാസങ്ങളോളം എനിക്കൊപ്പം മുസ്‌രീ‍സിലൂടെ സഞ്ചരിച്ച പ്രിയ സുഹൃത്ത് ജോഹറിനോടും വെറും അഞ്ച് മാസങ്ങൾ കൊണ്ട് 550 രൂപ മുഖവിലയുള്ള പുസ്തകത്തിന്റെ ആദ്യത്തെ എഡിഷൻ വിറ്റ് തീർക്കാൻ സഹായിച്ച ഓരോ വായനക്കാ‍രോടും അഭ്യുദയകാംക്ഷികളോടും ഞാൻ ഏറെ കടപ്പെട്ടവനാണ്.</p>
<p>ബ്ലോഗ് കാലം മുതൽക്കേയുള്ള സുഹൃത്ത് <a href="https://www.facebook.com/sapnaanubgeorge?fref=ts">സപ്ന അനു ബി.ജോർജ്ജ്</a> പുസ്തകവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഒരു അഭിമുഖം എന്ന് വേണമെങ്കിൽ പറയാവുന്ന ലേഖനം കന്യക ദ്വൈവാ‍രികയുടെ 2016 ഏപ്രിൽ 2 ലക്കത്തിൽ അച്ചടിച്ച് വന്നത് സ്ക്കാൻ ചെയ്ത് ഇവിടെ ചേർക്കുന്നു. അർഹിക്കുന്നതിലും ഏറെ പ്രാധാന്യം തന്ന് ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നാണ് എന്റെ വിലയിരുത്തൽ. സപ്നയ്ക്കും കന്യകയ്ക്കും ഏറെ നന്ദി.<br />
<a href="http://niraksharan.in/wp-content/uploads/2016/04/aaa.jpg"><img class="size-full wp-image-4272 aligncenter" src="http://niraksharan.in/wp-content/uploads/2016/04/aaa.jpg" alt="aaa" width="985" height="1365" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2016/04/aab.jpg"><img class="alignnone size-full wp-image-4273" src="http://niraksharan.in/wp-content/uploads/2016/04/aab.jpg" alt="aab" width="977" height="1353" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2016/04/aac.jpg"><img class="alignnone size-full wp-image-4274" src="http://niraksharan.in/wp-content/uploads/2016/04/aac.jpg" alt="aac" width="972" height="1353" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2016/04/aad.jpg"><img class="alignnone size-full wp-image-4275" src="http://niraksharan.in/wp-content/uploads/2016/04/aad.jpg" alt="aad" width="961" height="1374" /></a></p>
<p><a href="http://niraksharan.in/wp-content/uploads/2016/04/aae.jpg"><img class="alignnone size-full wp-image-4276" src="http://niraksharan.in/wp-content/uploads/2016/04/aae.jpg" alt="aae" width="947" height="1354" /></a></p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=4271" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=4271</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> മഞ്ഞവെയിൽ കഥാപാത്രങ്ങളുമായി ഒരു സല്ലാപം</title>
		<link>http://niraksharan.in/?p=596</link>
		<comments>http://niraksharan.in/?p=596#comments</comments>
		<pubDate>Wed, 16 Nov 2011 17:59:00 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അഭിമുഖം]]></category>

		<guid isPermaLink="false">http://niraksharan.in/?p=596</guid>
		<description><![CDATA[ബെന്യാമിന്റെ ഉദ്വേഗജനകമായ പുതിയ നോവൽ ‘മഞ്ഞവെയിൽ മരണങ്ങൾ‘ ഉറക്കമിളച്ചിരുന്നാണ് വായിച്ച് തീർത്തത്. നോവലിനെപ്പറ്റിയുള്ള വിലയിരുത്തലുകൾ സാഹിത്യലോകത്ത് പലയിടത്തും നടന്നുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ ആടുജീവിതത്തേക്കാൾ അധികമായി മഞ്ഞവെയിൽ മരണങ്ങൾ ചർച്ചാവിഷയമാകും എന്ന് തന്നെ കരുതാം. സൈബർ ലോകത്തിലെ പ്രധാന സങ്കേതങ്ങളായ ഈ-മെയിൽ, ഓർക്കുട്ട്, ഫേസ്ബുക്ക് എന്നതൊക്കെ, സുപ്രധാന പങ്കുവഹിക്കുന്ന കഥാപാത്രങ്ങൾ തന്നെയാണ് നോവലിൽ. കഥയെ മുന്നോട്ട് നയിക്കുന്ന പ്രധാന ഘടകങ്ങളായിത്തന്നെ ഇതെല്ലാം അവതരിക്കപ്പെട്ടിരിക്കുന്നു. വ്യാഴച്ചന്ത എന്ന സൌഹൃദക്കൂട്ടവും കഥയെ മുന്നോട്ട് കൊണ്ടുപോകുന്ന മുഖ്യഘടകമാണ്. വ്യാഴച്ചന്തയിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങൾ ബന്യാമിനെപ്പോലെ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=596" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><div style="clear: both; text-align: center;"><a style="margin-left: 1em; margin-right: 1em;" href="http://niraksharan.in/wp-content/uploads/2011/11/manjaveyil-2Bmaranagal-2B-255D.jpg"><img src="http://niraksharan.in/wp-content/uploads/2011/11/manjaveyil-2Bmaranagal-2B-255D-200x300.jpg" alt="" width="268" height="400" border="0" /></a></div>
<p><b style="color: #222222;"><span style="font-size: xx-large;">ബെ</span></b>ന്യാമിന്റെ ഉദ്വേഗജനകമായ പുതിയ നോവൽ ‘മഞ്ഞവെയിൽ മരണങ്ങൾ‘ ഉറക്കമിളച്ചിരുന്നാണ് വായിച്ച് തീർത്തത്. നോവലിനെപ്പറ്റിയുള്ള വിലയിരുത്തലുകൾ സാഹിത്യലോകത്ത് പലയിടത്തും നടന്നുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ ആടുജീവിതത്തേക്കാൾ അധികമായി മഞ്ഞവെയിൽ മരണങ്ങൾ ചർച്ചാവിഷയമാകും എന്ന് തന്നെ കരുതാം.</p>
<p>സൈബർ ലോകത്തിലെ പ്രധാന സങ്കേതങ്ങളായ ഈ-മെയിൽ, ഓർക്കുട്ട്, ഫേസ്ബുക്ക് എന്നതൊക്കെ, സുപ്രധാന പങ്കുവഹിക്കുന്ന കഥാപാത്രങ്ങൾ തന്നെയാണ് നോവലിൽ. കഥയെ മുന്നോട്ട് നയിക്കുന്ന പ്രധാന ഘടകങ്ങളായിത്തന്നെ ഇതെല്ലാം അവതരിക്കപ്പെട്ടിരിക്കുന്നു. വ്യാഴച്ചന്ത എന്ന സൌഹൃദക്കൂട്ടവും കഥയെ മുന്നോട്ട് കൊണ്ടുപോകുന്ന മുഖ്യഘടകമാണ്. വ്യാഴച്ചന്തയിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങൾ ബന്യാമിനെപ്പോലെ തന്നെ ബഹറിനിൽ ജോലി ചെയ്യുന്ന അനിൽ വേങ്ങോട്, നട്ടപ്രാന്തൻ (സജു), സലിം, സുധിമാഷ്, ബിജു, നിബു എന്നീ സുഹൃത്തുക്കളാണ്. ജീവിച്ചിരിക്കുന്നവർ ഏതെങ്കിലുമൊരു കഥയിൽ കഥാപാത്രങ്ങളായി വരുന്നത് സാഹിത്യലോകത്ത് ഇതാദ്യമൊന്നുമല്ല. പക്ഷെ അവരൊക്കെയും കഥയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ഇത്രയേറെ പ്രാധാന്യം കൈവരിക്കുന്നത് ആദ്യമായിട്ടാകാനാണ് സാദ്ധ്യത. വ്യാഴച്ചന്തക്കാർ പലരുമായും നേരിട്ട് പരിചയവും അടുത്ത സൌഹൃദവും ഉണ്ടെന്നുള്ളതാണ് വായനയിൽ പ്രത്യേകമായി എന്നെ ആഹ്ലാദിപ്പിച്ചത്. ഒരു ബഹറിൻ യാത്രയ്ക്കിടയിൽ സമാനമായ ഒരു വ്യാഴച്ചന്തയിൽ കഥാകൃത്ത് അടക്കമുള്ള ഈ സുഹൃത്തുക്കൾക്കൊപ്പം പങ്കാളിയാകാൻ സാധിച്ചിട്ടുണ്ടെന്നുള്ളത് അതീവ സന്തോഷത്തോടെ സ്മരിക്കുന്നു.</p>
<p>സ്വന്തം സൌഹൃദവലയത്തിൽ ഉള്ള ആരെങ്കിലുമൊക്കെ ഒരു നോവലിൽ അതീവ പ്രാധാന്യമുള്ള കഥാപാത്രങ്ങളായി വരുന്നത് എനിക്കാദ്യത്തെ അനുഭവമാണ്. അവർക്കെങ്ങനെയായിരുന്നു ആ അനുഭവം എന്നറിയാൻ വല്ലാത്തൊരു ആഗ്രഹവും ആകാക്ഷയും ജനിക്കുകയുണ്ടായി. വ്യാഴച്ചന്തക്കാരിൽ ഒന്നുരണ്ട് പേരോടെങ്കിലും അത് ചോദിച്ച് മനസ്സിലാക്കണമെന്ന് തോന്നിയപ്പോൾ, ഈ-മെയിൽ എന്ന സങ്കേതം തന്നെ പ്രയോജനപ്പെടുത്തി. അനിൽ വേങ്ങോടിനോടും നട്ടപ്പിരാന്തനോടും ഇതേപ്പറ്റി കുറച്ച് ചോദ്യങ്ങൾ തൊടുത്തു. അവർ അതിന് അയച്ചുതന്ന മറുപടികൾ ഇവിടെ പങ്കുവെക്കുന്നു.</p>
<p><a href="http://niraksharan.in/wp-content/uploads/2011/11/vyazha-chanda.jpg"><img class="alignnone size-full wp-image-3670" src="http://niraksharan.in/wp-content/uploads/2011/11/vyazha-chanda.jpg" alt="vyazha chanda" width="1097" height="693" /></a></p>
<p><strong><span style="color: #0000ff;">ഒരു വ്യാഴച്ചന്തയുടെ ഓർമ്മയ്ക്ക് &#8211; അജിത്, സജി, ബെന്യാമിൻ, രാജു, അനിൽ വേങ്ങോട്, നട്ടപ്രാന്തൻ, മോഹൻ പുത്തൻ‌ചിറ എന്നിവർക്കൊപ്പം.</span></strong></p>
<p><a href="http://niraksharan.in/wp-content/uploads/2011/11/vyaazha-chnada1.jpg"><img class="alignnone size-full wp-image-3671" src="http://niraksharan.in/wp-content/uploads/2011/11/vyaazha-chnada1.jpg" alt="vyaazha chnada1" width="720" height="479" /></a></p>
<p><span style="color: rgb(0, 0, 255);"><strong>ഒരു വ്യാഴച്ചന്തയുടെ ഓർമ്മയ്ക്ക് &#8211; പ്രവീൺ, സജി മാർക്കോസ്, ബെന്യാമിൻ, രഞ്ജിത്ത് വിശ്വം, രാജു, മോഹൻ പുത്തൻ‌ചിറ, നട്ടപ്രാന്തൻ, അനിൽ വേങ്ങോട് എന്നിവർക്കൊപ്പം.</strong></span></p>
<p><a href="http://niraksharan.in/wp-content/uploads/2011/11/anil.jpg"><img class="size-full wp-image-3672 aligncenter" src="http://niraksharan.in/wp-content/uploads/2011/11/anil.jpg" alt="anil" width="214" height="215" /></a></p>
<p style="text-align: center;"><strong><span style="color: #0000ff;">അനിൽ വേങ്ങോട്</span></strong></p>
<p><span style="color: rgb(255, 0, 0);">1. ആടുജീവിതത്തിലൂടെ പ്രശസ്തനായ ബന്യാമിന്റെ ‘മഞ്ഞവെയിൽ മരണങ്ങൾ‘ എന്ന പുതിയ നോവലിൽ, നോവലിസ്റ്റിനെപ്പോലെ തന്നെ ഒരു പ്രധാന കഥാപാത്രമാണല്ലോ അനിലും. ജീവിച്ചിരിക്കുന്ന വ്യക്തികൾ അതേ പേരിൽത്തന്നെ കഥയിലോ നോവലിലോ കഥാപാത്രമായി വരുന്നത് അഭിമാനിക്കാൻ തക്കതായ രേഖപ്പെടുത്തൽ ആണന്നെരിക്കെ, ഈ നോവലിലെ ഒരു കഥാപാത്രമായി മാറിയപ്പോൾ എന്തുതോന്നി ?</span></p>
<p>അതെ എന്റെ പേരിൽ കഥാപാത്രമുണ്ട് അതിനർത്ഥം ഞാൻ കഥാപാത്രമാണെന്നല്ല നോവലിലെ കഥാപാത്രം ഫിക്ഷനാണ്. അതേ സമയം ഞങ്ങൾ ഒരു ചെറിയ സംഘം ആളുകളുടെ കൂടിയിരുപ്പുകൾ അതും നോവലിൽ പറയുന്നതുപോലെ എന്തും ചർച്ച ചെയ്യാവുന്ന ജനാധിപത്യം പുലർത്തുന്ന കൂടിയിരുപ്പുകൾ ഈ നോവലിലൂടെ ചരിത്രമാവുന്നു എന്നതിൽ സന്തോഷമുണ്ട്.</p>
<p><span style="color: rgb(255, 0, 0);">2. നോവലിൽ വളരെ ശക്തമായ നിലപാടുകളും നടപടികളും എടുക്കുന്ന ഒരാളായിട്ടാണ് താങ്കളെ പരിചയപ്പെടുത്തുന്നത്. ഇത് അനിൽ വേങ്കോട് എന്ന വ്യക്തിയുടെ ശരിക്കുള്ള സ്വഭാവം തന്നെയാണോ ? കഥാകൃത്തിന് താങ്കളെന്ന വ്യക്തിയെ എത്രത്തോളം കൃത്യതയോടെ നോവലിൽ അവതരിപ്പിച്ചിരിക്കുന്നു എന്നാണ് താങ്കളുടെ അഭിപ്രായം ?</span></p>
<p>എന്നെയെന്നു മാത്രമല്ല വ്യാഴച്ചന്തയിലെ കൂട്ടുകാരെയൊക്കെ നേരിട്ട് പരിചയമുള്ളവർക്ക് ഇതെല്ലാം അക്ഷരം പ്രതി നടന്നതാണെന്നു തോന്നിക്കുന്ന സാമ്യതകൾ ഉണ്ട്. അത്രമേൽ അടുത്ത് നിന്ന് അറിയുന്ന ഒരു സ്നേഹിതൻ ക്രാന്തദർശിയായ നോവലിസ്റ്റ് കൂടിയായാൽ, ആ സൂക്ഷ്മത ഞങ്ങളെ റീഡ് ചെയ്യാൻ ബെന്യാമിൻ ഉപയോഗിച്ചിട്ടുണ്ട്. വായിക്കുമ്പോൾ ആ സന്ദർഭങ്ങളിലൊക്കെ ഞങ്ങൾക്കെല്ലാവർക്കും അങ്ങനെയേ പെരുമാറാൻ കഴിയൂ എന്നു തോന്നിപ്പോക്കും.</p>
<p><span style="color: rgb(255, 0, 0);">3. ഇങ്ങനെയൊരു കഥാപാത്രമായി താങ്കളെ രൂപപ്പെടുത്തുന്നതായി കഥാകാരൻ നേരത്തെ തന്നെ അനുവാദം വാങ്ങിയിരുന്നോ, അതോ നോവൽ പൂർത്തിയായി, പ്രസിദ്ധീകരിച്ചതിന് ശേഷമാണോ ഇതേപ്പറ്റി അറിഞ്ഞത് ?</span></p>
<p>ഇല്ല , അങ്ങനെ അനുവാദം വാങ്ങേണ്ട ആവശ്യവും ഇല്ല. പക്ഷേ ആദ്യവായനക്കാരൻ ഞാനായിരുന്നു. അതിനുമുമ്പും ചില സംഭാഷങ്ങൾക്കിടയിൽ ഞങ്ങളെല്ലാം കഥാപാത്രമാവുന്നു എന്ന സൂചന ബെന്യാമിൻ തന്നിരുന്നു.</p>
<p><span style="color: rgb(255, 0, 0);">4. സ്വയം കഥാപാത്രമായി മാറിയ ‘മഞ്ഞവെയിൽ മരണങ്ങൾ‘ വായിച്ചുകൊണ്ടിരുന്നപ്പോൾ താങ്കൾക്കുണ്ടായ വികാരം, ചിന്തകൾ എന്നതൊക്കെ പങ്കുവെക്കാമോ ?</span></p>
<p>മഞ്ഞവെയിൽ മരണങ്ങൾ നൽകിയ വായനാനുഭവം അവിസ്മരണീയമാണ്. അതിനു പലകാരണങ്ങൾ ഉണ്ട്. എന്റെ ആത്മസ്നേഹിതൻ മുമ്പെന്നത്തേക്കാളും ഉയർന്ന രചനാവൈഭവത്തിലേയ്ക്ക് നടന്നുകയറുന്നത് ഈ നോവലിന്റെ ഓരോ പേജിലും ഞാൻ അനുഭവിച്ചിരുന്നു, അത് വല്ലാത്ത സന്തോഷമാണ് നൽകിയത്. മറ്റൊന്ന് അതീവ സൂക്ഷമവും ആഴമേറിയതുമായ രാഷ്ട്രീയം ഈ നോവലിലുണ്ട്. ആ മാപ്പിംഗ് എന്നെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചിട്ടുള്ളത്. മാത്രമല്ല എനിക്ക് ഭാവനയിലൊരു ജീവിതത്തിന്റെ എക്സ്റ്റൻഷൻ കിട്ടി. അതും നല്ല അനുഭവമാണ്.</p>
<p><span style="color: rgb(255, 0, 0);">5. കഥാകാരനടക്കമുള്ള നിങ്ങൾ സുഹൃത്തുക്കൾ എല്ലാവരും സ്ഥിരമായി അനുഷ്ടിക്കുന്ന ഒരു സംഭവമാണോ ‘വ്യാഴച്ചന്തകൾ’ ?</span></p>
<p>അതെ. വ്യാഴചന്തയോ അതു പോലെയുള്ള മറ്റ് കൂട്ടായ്മകളോ ലോകമെമ്പാടുമുള്ള കൂട്ടുകാർക്കിടയിൽ വളരെ പൊതുവായി നടക്കേണ്ടവയാണ് എന്നാൽ നിർഭാഗ്യവശാൽ അത് അസാധ്യമാവുന്നിടത്താണ് ഇന്നത്തെ സാംസ്കാരിക പരിസരം നമ്മെകൊണ്ടെത്തിക്കുന്നത്. ആളുകൾ ഒത്തുകൂടാൻ വിസമ്മതിക്കുന്നു കൂടുന്നവർതന്നെ ഒരേ അഭിപ്രായം പറയണമെന്ന് ശഠിക്കുന്നു. അല്ലങ്കിൽ എല്ലാ ഒത്തുകൂടലും അതിനപ്പുറത്തുള്ള ഒരു കാര്യസാദ്ധ്യത്തിന്റെ താത്കാലികതകളാവുന്നു. ഈയൊരു ദുരന്താവസ്ഥയിലാണ് ഞങ്ങളുടെ ഒരു സുഹൃദ് സംഘം വ്യാഴാഴ്ചകളിൽ ബെന്നിയുടെ വീട്ടിൽ ഒത്തുകൂടിത്തുടങ്ങുന്നത്. അതിനു വ്യാഴചന്തയെന്ന പേരു ബെന്യാമിൻ നോവലിൽ ഇട്ടതാണ്. ഈ കൂട്ടായ്മ ഫിക്ഷന്റെ ഭാഗമാവുന്നു. അത് ലോകമെമ്പാടുമുള്ള മലയാളികളിൽ മൾട്ടിപ്ലിസിറ്റിയുള്ള ആഴമുള്ള ജനാധിപത്യമുള്ള സൌഹൃദങ്ങൾക്കും കൂട്ടായ്മകൾക്കും വഴിവയ്ക്കും എന്നാണെന്റെ പ്രതീക്ഷ.</p>
<p><span style="color: rgb(255, 0, 0);">6. കൾച്ചറൽ ആംബുലൻസ് എന്ന ഒരു വാഹനം ശരിക്കും നിങ്ങൾ സുഹൃത്തുക്കളിൽ ആരുടേതെങ്കിലും ആണോ ?</span></p>
<p>ഞാനിവിടെ ഉപയോഗിക്കുന്ന കാറിനെയാണ് അങ്ങനെ വിളിക്കുന്നത്. എല്ലാവരെയും കൂട്ടി വരുന്നത് മിക്കപ്പോഴും ഈ കാറിലാണ്. ചർച്ചകളുടെ സിംഹഭാഗവും നടക്കുന്നതും ഇതിലാണ്. കവി സജി കടവനാട് ഞങ്ങളോടൊപ്പം ഈ കൂട്ടായ്മയുടെ ഭാഗമായിരുന്നു. അവനാണ് ആദ്യം ഈ കാറിനെ കൾച്ചറൽ ആമ്പുലൻസ് എന്ന് വിളിച്ചുതുടങ്ങിയത്.</p>
<p><span style="color: #ff0000;"> 7. സ്വയം കഥാപാത്രമാകുന്നു എന്ന സന്തോഷം മാറ്റി നിർത്തി, നോവലിനെപ്പറ്റി എന്താണ് അഭിപ്രായം ?</span></p>
<p>മലയാളം ശ്രദ്ധിക്കേണ്ട നോവലുകളുടെ കൂട്ടത്തിലാണ് ഞാൻ മഞ്ഞവെയിൽ മരണങ്ങളെ കാണുന്നത്. അത് വിഷയമാക്കുന്ന ബഹുഭാഷാ സമൂഹങ്ങളിൽ ജീവിക്കുന്ന മലയാളിയുടെ പുതിയ ജീവിത പരിസരങ്ങൾ ചിത്രീകരിക്കുന്ന എഴുത്ത് മലയാളത്തിൽ വിരളമാണ്. ഇന്ന് നാം ജീവിക്കുന്ന ചരിത്രത്തെ ഫിക്ഷനാക്കുകയെന്ന വെല്ലുവിളി ബെന്യാ‍മിൻ ഏറ്റെടുത്തിട്ടുണ്ട്. അതിനു ജീവിച്ചിരിക്കുന്ന മനുഷ്യരെക്കൂടി ഫിക്ഷനുള്ളിൽ കയറ്റി വളരെ മാജിക്കലായ ഒരു റീയലിസ്റ്റിക്ക് പരിസരം അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. ഇതെല്ലാം മലയാള സാഹിത്യത്തിനു പുതിയ പുറങ്ങളിലേയ്ക്ക് പോകാൻ വെളിച്ചം നൽകുന്നവയാണ്.</p>
<p><span style="color: #ff0000;">8. മറിയം സേവയ്ക്കായി കഥാകൃത്ത് ബന്യാമിനുമായി പോകുന്നിടത്തുനിന്നാണല്ലോ നോവൽ തുടങ്ങുന്നത്. സത്യത്തിൽ കേരളത്തിൽ മറിയം സേവ പോലുള്ള കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് താങ്കൾ കരുതുന്നുണ്ടോ ? അതോ അക്കാര്യങ്ങളൊക്കെ നോവലിസ്റ്റിന്റെ മനോഹരമായ ഭാവന മാത്രമാണോ ?</span></p>
<p>തീർച്ചയായും ഉണ്ട്. നോക്കൂ സെമിറ്റിക്ക് മതങ്ങൾ ആയിരക്കണക്കിനു വർഷങ്ങളായി ഇത്തരം സേവകൾക്കും പൂ‍ജകൾക്കും എതിരായി പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നിട്ടും അതേ മതങ്ങളിൽ പോലും മനുഷ്യർ വിചിത്രമെന്നു തോന്നുന്നതരത്തിലുള്ള അനുഷ്ടാനങ്ങളും സേവകളും വിശ്വാസങ്ങളുമായി കഴിയുന്നു. അതാത് പ്രദേശങ്ങളുടേയും ഗോത്രങ്ങളുടേയും പരിതോവസ്ഥയ്ക്ക് അനുകൂലമായി സൃഷ്ടിക്കുന്ന ഈ വൈവിദ്ധ്യമാ‍ണ് നൂറ്റാണ്ടുകളായി മൌലിക വാദത്തെ ചെറുത്ത് തോൽ‌പ്പിക്കുന്നത്.</p>
<p><span style="color: #ff0000;">9. കഥയിലെ പ്രധാന ഇടമായ ഡീഗോ ഗാർഷ്യയെന്ന ദ്വീപുപോലെയുള്ള ബഹറിൻ ദ്വീപിൽ ജീവിക്കുന്നവരാണല്ലോ താങ്കളും വ്യാഴച്ചന്തക്കാരും കഥാകൃത്തായ ബന്യാമിനുമെല്ലാം. ഈ നോവലിന്റെ ഒരു രാഷ്ട്രീയം, ഏതെങ്കിലും തരത്തിൽ ഈ രണ്ട് ദ്വീപുകളുടേയും പൊതുസ്വഭാവം എന്ന രീതിയിൽ കണക്കാക്കാൻ ആകുമോ ? അങ്ങനെ എന്തെങ്കിലും താരത‌മ്യത്തിന് സാദ്ധ്യതയുണ്ടോ ?</span></p>
<p>ധാരാളം സമാനതകളുണ്ട്. ഈ നോവലിൽ ഞാൻ മുകളിൽ സൂചിപ്പിച്ച തരത്തിൽ പരോക്ഷമായ ഒരു രാഷ്ടീയ ചരിത്രമുണ്ട്. ആധുനികതയുടെ കാലത്ത് നാം പറഞ്ഞിരുന്ന ഭരണകൂട കേന്ദ്രിതമായ അധികാരം ഇന്ന് അങ്ങനെയല്ല പ്രവർത്തിക്കുന്നത് എന്ന് ഏതാണ്ട് എല്ലാവരും സമ്മതിച്ചുതുടങ്ങിയിട്ടുണ്ട്. അന്റോണിയോ നെഗ്രിയൊക്കെ പറയുന്നപോലെ എമ്പയർ എന്ന പുത്തൻ മുതലാളിത്ത ക്രമത്തിലാണ് ഇന്ന് ലോകം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ അധികാരം കൂടുതൽ വികേന്ദ്രീകരിച്ച് ശക്തിപെടുന്നത് നമുക്ക് കാണാൻ കഴിയും. ഒരു കൺ‌ട്രോൾഡ് സൊസൈറ്റിയിൽ നമ്മുടെ നിഴലുപോലും നമുക്ക് മേൽ അധികാരപ്രയോഗത്തിന്റെ രൂപങ്ങളായിതീരുന്നത് നമുക്ക് കാണാൻ കഴിയും. ഈ അവസ്ഥ ബെന്യാമിൻ നന്നായി മഞ്ഞവെയിൽ മരണങ്ങളിൽ സ്കെച്ച് ചെയ്യുന്നുണ്ട്. ബഹ്‌റൈൻ പോലെ പ്രവാസജീവിതം നയിക്കുന്ന ഞങ്ങളിൽ സ്റ്റേറ്റായി പലപ്പോഴും ആക്റ്റ് ചെയ്യുന്നത് ഞങ്ങൾക്കിടയിൽ തന്നെയുള്ള പ്രമാണിമാരാണ്. അവർ ചിലപ്പോൾ ഭരണക്കൂടമാണെങ്കിൽ മറ്റൊരിക്കൽ ചാരിറ്റി ചെയ്യുന്ന സാമൂഹ്യപ്രവർത്തകരായി വരും, പിന്നൊരിക്കൽ സാംസ്കാരിക പ്രവർത്തകരായി വരും . നിഷ്ടൂരകൃത്യങ്ങളെ അലസമായി മഞ്ഞവെയിലിൽ ഉണക്കാനിട്ട് അവർ നമ്മൾക്ക് സുഗന്ധം പരത്തും. ഞാൻ മുമ്പേ പറഞ്ഞല്ലോ, വ്യാഴ ചന്ത പോലെ ഒന്നു സംഭവിക്കുന്നതുപോലും ഈ നീരാളി കൈകളിൽ നിന്നുള്ള കുതറിമാറലിന്റെ ഭാഗമാണ്. ഞങ്ങൾ ജീവിക്കുന്ന പരിസരത്തിന്റെ രാഷ്ട്രീയം അതീവ ശ്രദ്ധയോടെ ബെന്യാമിൻ നോവലിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ആടുജീവിതത്തിലൂടെയല്ല മഞ്ഞവെയിൽ മരണങ്ങളിലാണ് ബെന്നി എന്റെ സുഹൃത്ത് എന്നതിൽ നിന്നും എന്റെ നോവലിസ്റ്റായി സ്ഥാനക്കയറ്റം നേടുന്നത്.</p>
<p><a href="http://niraksharan.in/wp-content/uploads/2011/11/nuts.jpg"><img class="size-full wp-image-3673 aligncenter" src="http://niraksharan.in/wp-content/uploads/2011/11/nuts.jpg" alt="nuts" width="200" height="249" /></a></p>
<p style="text-align: center;"><strong><span style="color: #0000ff;">നട്ടപ്പിരാന്തൻ</span></strong></p>
<p><span style="color: #ff0000;">1. ആടുജീവിതത്തിലൂടെ പ്രശസ്തനായ ബന്യാമിന്റെ ‘മഞ്ഞവെയിൽ മരണങ്ങൾ‘ എന്ന പുതിയ നോവലിൽ, നോവലിസ്റ്റിനെപ്പോലെ തന്നെ ഒരു പ്രധാന കഥാപാത്രമാണല്ലോ നട്ടപ്പിരാന്തനും. ജീവിച്ചിരിക്കുന്ന വ്യക്തികൾ അതേ പേരിൽത്തന്നെ കഥയിലോ നോവലിലോ കഥാപാത്രമായി വരുന്നത് അഭിമാനിക്കാൻ തക്കതായ രേഖപ്പെടുത്തൽ ആണന്നെരിക്കെ, ഈ നോവലിലെ ഒരു കഥാപാത്രമായി മാറിയപ്പോൾ എന്തുതോന്നി ?</span></p>
<p>മഞ്ഞവെയില്‍ മരണങ്ങള്‍ എന്നൊരു നോവലില്‍ ജീവിക്കുന്ന ഒരു കഥാപാത്രമായി എന്നതില്‍ വളരെ സന്തോഷമുണ്ട്. നോവലിന്റെ ഇതിവൃത്തത്തിനോട് ഒത്തുപോവുന്ന തരത്തില്‍ സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ ആ നോവലില്‍ പ്രതിപാദിക്കേണ്ടതിനാല്‍, ബെന്യാമിന് അറിയാവുന്ന, എന്നാല്‍ ചില വക്രബുദ്ധികള്‍ ഉള്ള ഒരു ബ്ലോഗറെ ആവശ്യമാ‍യി വന്നിരിക്കുകയും, അതിന് എന്റെ ബ്ലോഗ് നാമം സ്വീകരിച്ചതാവാം. ഞങ്ങള്‍ ഈ നോവലിന്റെ വന്നത് ഒരു പ്രത്യേകഘട്ടത്തിലാണ്. അത് ബെന്യാമിന്‍ വെളിപ്പെടുത്തുന്നതിന് മുമ്പ് ഞാന്‍ വെളിപ്പെടുത്തുന്നതില്‍ ഇത്തിരി അനൌചിത്യമില്ലേ എന്നൊരു തോന്നല്‍. എഴുതിതീര്‍ന്ന മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന നോവലിലേക്ക് പിന്നീട് വ്യാഴചന്തയും അതിലെ അംഗങ്ങളും കൂട്ടിച്ചേര്‍ക്കപ്പെടുകയായിരുന്നു. അതിന്റെ കാ‍ര്യകാരണങ്ങള്‍ നോവലിസ്റ്റ് തന്നെ വെളിപ്പെടുത്തുന്നതാവും നല്ലതെന്ന് കരുതുന്നു.</p>
<p><span style="color: #ff0000;">2. താങ്കളുമായി അടുത്ത പരിചയവും നല്ല സൌഹൃദവും ഉള്ള കഥാകാരൻ, താങ്കളുടെ ഏത് സ്വഭാവവിശേഷമാണ് നോവലിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നതായി തോന്നുന്നത്. അൽ‌പ്പം കൂടെ വ്യക്തമായി ചോദിച്ചാൽ, താങ്കളുടെ ശരിയായ സ്വഭാവമാണോ അതോ ബ്ലോഗ് എഴുത്തിലൂടെ താങ്കൾ പ്രതിഫലിപ്പിക്കുന്ന വ്യത്യസ്തമായ മറ്റൊരു സ്വഭാവവിശേഷമാണോ പ്രയോജനപ്പെടുത്തിയിരിക്കുന്നത് ?</span></p>
<p>ആ നോവലില്‍ പ്രതിപാദിക്കുന്ന ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളില്‍ ബെന്യാമിനോട് ഏറ്റവും കുറവ് പരിചയവും, ഏറ്റവും കുറവായി ഇന്ററാക്ട് ചെയ്തതും , ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതും ഞാനാണ്. അതാണ് സത്യം. എന്റെ ബ്ലോഗില്‍ ഞാന്‍ കുറച്ച് ഓപ്പണായി ലൈംഗിക വിഷയങ്ങളില്‍ കേന്ദ്രീകൃതമായ കഥകളും കവിതകളും എഴുതിയിട്ടുണ്ട്. അത് ഒരു തരത്തില്‍ ബൂലോകത്തില്‍ എന്നെ മാര്‍ക്ക് ചെയ്യപ്പെടുന്നതിന് കാരണമായിട്ടുണ്ട്. ആ മാര്‍ക്കിങ്ങ് എനിക്ക് ഗുണപരമായും ദോഷപരമായുള്ള ഒരു ഇമേജ് നല്‍കപ്പെട്ടിട്ടുണ്ട്. വ്യക്തിപരമായി പറഞ്ഞാല്‍ അത് ഗുണപരമായി തന്നെയാണ് എനിക്കും എന്റെ ബ്ലോഗിനും ബാധിച്ചിട്ടുള്ളത്. എന്തിന്, ബെന്യാമിന്റെ ഈ നോവലില്‍ ഒരു കഥാപാത്രമായി മാറാന്‍ പോലും കഴിഞ്ഞത് ആ ഒരു മാര്‍ക്കിംഗിന്റെ ഗുണം തന്നെയാണ്. ഒരു മനുഷ്യന്‍ അവന്റെ സ്വഭാവവും, അനുഭവവും അതേ പോലെ പ്രസിദ്ധികരിച്ചാല്‍ അത് ആത്മകഥകള്‍ മാത്രമേ ആവുന്നുള്ളു. മറിച്ച് അത് ഒരു സാഹിത്യസൃഷ്ടിയാവണമെങ്കില്‍ ഭാവന തന്നെയാണ് വര്‍ക്ക് ചെയ്യപ്പെടേണ്ടത്. ബെന്യാമിന്‍ ഈ നോവലില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത് എന്റെ ബ്ലോഗ് എഴുത്തിലൂടെ സൈബര്‍ ലോകത്ത് നട്ടപ്പിരാന്തനുള്ള വെര്‍ച്വല്‍ ഇമേജിംഗ് ആണ് ഉപയോഗിച്ചിരിക്കുന്നത്.</p>
<p><span style="color: #ff0000;">3. ഇങ്ങനെയൊരു കഥാപാത്രമായി താങ്കളെ രൂപപ്പെടുത്തുന്നതായി കഥാകാരൻ നേരത്തെ തന്നെ അനുവാദം വാങ്ങിയിരുന്നോ, അതോ നോവൽ പൂർത്തിയായി, പ്രസിദ്ധീകരിച്ചതിന് ശേഷമാണോ ഇതേപ്പറ്റി അറിഞ്ഞത് ?</span></p>
<p>ഇല്ല, എന്നോട് അനുവാദം ചോദിച്ചിട്ടല്ല കഥാപാത്രമാക്കിയത്. എന്റെ കഴിഞ്ഞ വെക്കേഷന്‍ സമയത്താണ് നോവല്‍ ബെന്യാമിന്‍ എഴുതിത്തിര്‍ത്തത്. അതിന്റെ കയ്യെഴുത്ത് പ്രതികള്‍ അനില്‍, സുധി, ബിജു എന്നിവര്‍ക്ക് വായിക്കാന്‍ കൊടുത്തിരുന്നു. എന്നാല്‍ ഞാന്‍, സലിം, നിബു എന്നിവര്‍ നോവല്‍ പ്രസിദ്ധികരിച്ചതിന് ശേഷമാണ് ആ പുസ്തകം വായിച്ചത്. പക്ഷെ എഴുതിപൂര്‍ത്തിയാക്കിയതിന് ശേഷം ബെന്യാമിന്‍ എന്നോട് പറഞ്ഞിരുന്നു നട്ടപ്പിരാന്തനും ആ നോവലില്‍ ഒരു കഥാപാത്രമാണെന്ന്. അത് കേട്ടപ്പോഴുണ്ടായ സന്തോഷം ഒരു വിടര്‍ന്ന ചിരിയില്‍ ബെന്യാമിന് കൊടുത്തുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. നോവലിന്റെ പ്രകാശനം നിശ്ചയിക്കപ്പെട്ടതിന് ശേഷമാണ് സോഷ്യൽ മീഡിയയില്‍ ആ നോവലിനെപ്പറ്റിയും എന്റെ കഥാപാത്രത്തെപ്പറ്റിയും ഒരു കുറിപ്പിട്ടത്.</p>
<p><span style="color: #ff0000;">4. സ്വയം കഥാപാത്രമായി മാറിയ ‘മഞ്ഞവെയിൽ മരണങ്ങൾ‘ വായിച്ചുകൊണ്ടിരുന്നപ്പോൾ താങ്കൾക്കുണ്ടായ വികാരം, ചിന്തകൾ എന്നതൊക്കെ പങ്കുവെക്കാമോ ?</span></p>
<p>ബെന്യാമിന്റെ പ്രസിദ്ധമായ ആടുജീവിതം വായനക്കാരന്റെ ഹൃദയത്തിലാണ് വികാരവിചാരങ്ങള്‍ സൃഷ്ടിച്ചതെങ്കില്‍, മഞ്ഞവെയില്‍ മരണങ്ങള്‍ ഒരു പടികൂടി ഉയര്‍ന്ന് വായനക്കാരന്റെ തലച്ചോറിനെക്കൂടി ഉദ്ദീപിക്കുന്നതും, ഇന്നത്തെ സാമൂഹ്യാന്തരീക്ഷത്തില്‍ ലോകത്ത് നടമാടിക്കൊണ്ടിരിക്കുന്നതും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നതുമായ രാഷ്ട്രീയ/സാമൂഹിക/സാമ്പത്തികമായ പൊളിച്ചെഴുത്തുകള്‍ക്കിടയില്‍ വളരെ ഗൌരവകരമായ ഒരു വായനയും, രാഷ്ട്രീയവും ഈ നോവല്‍ വായനക്കാര്‍ക്ക് മുമ്പില്‍ ഇട്ടുതരുന്നുണ്ട്. അതോടൊപ്പം വളരെ ഗൌരവകരമായി തന്നെ ചര്‍ച്ചചെയ്യപ്പെടേണ്ട ഒരു വിഷയമാണ് ഈ നോവലില്‍ വളരെ ഗൂഡമായി ഒളിഞ്ഞിരിക്കുന്ന ഉപദേശിയതയുടെ അപകടങ്ങളും അതിന്റെ വര്‍ത്തമാനസാധ്യതകളും.</p>
<p><span style="color: #ff0000;">5. കഥാകാരനടക്കമുള്ള നിങ്ങൾ സുഹൃത്തുക്കൾ എല്ലാവരും സ്ഥിരമായി അനുഷ്ടിക്കുന്ന ഒരു സംഭവമാണോ ‘വ്യാഴച്ചന്തകൾ’ ?</span></p>
<p>അതേ, വ്യാഴാഴ്ചകളിലെ വൈകുന്നേരങ്ങള്‍&#8230;&#8230;കല്ല് കരട് കാഞ്ഞിരക്കുറ്റിമുതല്‍ മുള്ള് മുരട് മൂര്‍ഖന്‍ പാമ്പ് വരെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യുകയും തര്‍ക്കിക്കുകയും ചെയ്യാറുണ്ട്.</p>
<p><span style="color: #ff0000;">6. കൾച്ചറൽ ആംബുലൻസ് എന്ന ഒരു വാഹനം ശരിക്കും നിങ്ങൾ സുഹൃത്തുക്കളിൽ ആരുടേതെങ്കിലും ആണോ ?</span></p>
<p>നോവലിലെ അനിലിന്റെ കാറിലായിരുന്നു പണ്ട് ഞങ്ങളുടെ യാത്രകളും, യാത്രകളിലെ ചര്‍ച്ചകളും നടന്നിരുന്നത്. സാന്ദര്‍ഭികമായി എവിടെ വച്ചോ കൂട്ടുകാരിലാരോ ഒരു കാഷ്വല്‍ സംസാരത്തില്‍ ഉപയോഗിച്ച ഒരു വാക്കാണ് കള്‍ച്ചറല്‍ ആംബുലന്‍സ് എന്നത്. ഇപ്പോള്‍ എനിക്ക് കൂടി കാറായപ്പോള്‍ കള്‍ച്ചറല്‍ ആംബുലന്‍സിന്റെ എണ്ണം ഒന്നുകൂടി കൂടി.</p>
<p><span style="color: #ff0000;">7. സ്വയം കഥാപാത്രമാകുന്നു എന്ന സന്തോഷം മാറ്റി നിർത്തി, നോവലിനെപ്പറ്റി എന്താണ് അഭിപ്രായം.</span></p>
<p>a) ഒരു സാധാരണ ക്രൈസ്തവവിശ്വാസിയായ എനിക്ക് നോവലിന്റെ അവസാനഭാഗത്ത് മലങ്കര സഭകളെപ്പറ്റി പറയുന്ന നിഗൂഡതകള്‍ പലതും പുതിയതും, കൂടുതല്‍ ഭ്രമിപ്പിക്കുന്നതുമാണ്. ഈ ഒരു ഭ്രമാത്മകത മറ്റ് വായനക്കാരില്‍ ഉണ്ടാവുമോ എന്നത് സംശയപ്രദവും അതോടോപ്പം ചര്‍ച്ചചെയ്യപ്പെടേണ്ടതുമാണ്.</p>
<p>b)സര്‍ ആര്‍തര്‍ കോനല്‍ ഡയല്‍, അഗത ക്രിസ്തി എന്നിവര്‍ ഉപയോഗിച്ചിട്ടുള്ള ഒരു ത്രില്ലിംഗ് ഇഫക്ട് പലപ്പോഴും വായനയില്‍ കടന്നുവരുന്നു. പക്ഷേ നോവലിന്റെ പരിണാമഗുസ്തി വായനക്കാരില്‍ പലതരത്തിലായിരിക്കും.</p>
<p>c)മലയാളത്തിലെ പുതിയ തലമുറയില്‍പ്പെട്ട ചലചിത്രസംവിധായകര്‍ ഒരുക്കിയ സിനിമയുടെ പുതിയ രചനാശീലികള്‍ക്ക് മുമ്പില്‍ പകച്ചുനില്‍ക്കുന്ന കേരളത്തില്‍, മുതിര്‍ന്ന സംവിധായകരുടെ അവസ്ഥ ബെന്യാമിന്‍ അടക്കമുള്ള പുതുതലമുറയില്‍പ്പെട്ട എഴുത്തുകാര്‍ പുലര്‍ത്തുന്ന പുതുമയുള്ള പുതിയ രചനാശീലികള്‍, ലബ്ദപ്രതിഷ്ടനേടിയ എഴുത്തുകാര്‍ക്ക് മുമ്പിലും വയ്ക്കുന്നുണ്ട്. ഇതിനെ മറികടക്കാന്‍ പുതിയ രചനാശീലികള്‍ അവര്‍ക്കും കണ്ടെത്തേണ്ടിവരും.</p>
<p>d)സത്യമേത് ഫിക്ഷനേത് എന്ന കണ്‍ഫ്യൂണലില്‍ ഒരു വായനകാരനെ എത്തിക്കാന്‍ ബെന്യാമിന്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ വിജയിച്ചിട്ടുമുണ്ട്.</p>
<p>e)ബഹറൈനിലെ രാഷ്ടീയസാഹചര്യങ്ങള്‍ അറിയുന്ന ഒരാള്‍ക്ക് ഈ നോവല്‍ വായിക്കുമ്പോള്‍ ഒരു പുതിയകാല രാഷ്ടീയചിന്തകള്‍കൂടി ഒപ്പം കൊണ്ടുപോവേണ്ടതുണ്ട്. ആ ഒരു രാഷ്ടീയവായന പ്രവാസികള്‍ക്കല്ലാതെ മനസ്സിലാവുകയുമില്ല.</p>
<p>f)പിന്നെ നോവലില്‍ വെളിവാക്കപ്പെടുന്ന ഉപദേശിയതകള്‍&#8230;&#8230;ഒരു സാധാരണവായനക്കാരന് എങ്ങനെ വായിച്ചെടുക്കാന്‍ കഴിയുമെന്നത് ഒരു പോരായ്മയായി പറയാം. അത് തെറ്റാണോ ശരിയാണോ എന്നു തീരുമാനിക്കേണ്ടത് കേരളത്തിലെ നിരൂപകരും, അക്കാഡമിക്ക് തലത്തില്‍ പെട്ടവരുമാണ്.</p>
<p>ആടുജീവിതം എഴുതിയ ഒരു ബെന്യാമിനെ ഈ നോവലില്‍ മഷിയിട്ടാല്‍ കാണില്ല. രചനാശൈലി വച്ചു നോക്കുമ്പോള്‍ അത് ബെന്യാമിന്റെ വിജയമാണെന്ന് തീര്‍ച്ചയായും പറയേണ്ടിവരും. ക്രിസ്ത്യന്‍ സഭാചരിത്രത്തില്‍ അഗാധമായ അറിവും ഈ നോവലിന്റെ പൂര്‍ണ്ണതയ്ക്ക് ബെന്യാമിന്‍ ഉപയോഗിച്ചിട്ടുണ്ട്.</p>
<p><span style="color: #ff0000;">8. പിതാക്കന്മാരുടെ മുറിയിൽ നിന്ന് കേന്ദ്രകഥാപാത്രമായ അന്ത്രപ്പേരിന് കിട്ടുന്ന ‘കൻ‌യാഭോഗസൂകതം‘ എന്ന പുസ്തകം പൂർണ്ണമായും വായിച്ചാൽ കൊള്ളാമെന്ന് നോവലിലെ നട്ടപ്രാന്ത്രൻ ആഗ്രഹിക്കുന്നുണ്ട്. നോവലിന് വെളിയിലുള്ള നട്ടപ്രാന്തൻ എന്ന സജുവിന് ആ പുസ്തകം വായിക്കണമെന്ന ആഗ്രഹം ഉണ്ടോ ? സത്യത്തിൽ അങ്ങനൊരു പുസ്തകം ഉണ്ടെന്ന് താങ്കൾ കരുതുന്നുണ്ടോ ? അത് ബന്യാമിന്റെ ഭാവന മാത്രമാണോ അത് ?</span></p>
<p>ഇനി, ഒരു കന്യകയെ ഭോഗിക്കുക എന്നത് എന്റെ സ്വപ്നത്തില്‍ പോലും ഞാന്‍ ഇഷ്ടപ്പെടുകയോ ആഗ്രഹിക്കുകയോ ചെയ്യാത്ത കാര്യമാണ്. 101 ശതമാനം സെക്സ്വലി സാറ്റിസ്ഫൈഡായ ഒരു ജീവിതമാണ് എന്റേത്. എന്റെ ലൈംഗീകചോദനകള്‍ കേവലം എന്റെ ശരീരത്തെ മാത്രം തൃപ്തിപ്പെടുത്തേണ്ട ഒന്നല്ല എന്നുള്ള പൂര്‍ണ്ണബോധ്യമുള്ളതിനാല്‍ കന്യാഭോഗസൂക്തം പോലുള്ള രചനകള്‍ എന്നെ ഒട്ടും ആകര്‍ഷിക്കുന്നില്ല.</p>
<p>കന്യാഭോഗസൂക്തം പോലൊരു രചന ഉണ്ടാ‍വും എന്നുതന്നെയാണ് എന്റെ ബലമായ വിശ്വാസം. അത് ആ പുസ്തകത്തിലുള്ള വിശ്വാസമല്ല മറിച്ച് ബെന്യാമിന്‍ തന്റെ രചനകള്‍ക്ക് എടുക്കുന്ന പഠനവും, ആ പഠനത്തില്‍ കിട്ടുന്ന അറിവുകള്‍ തന്റെ രചനകള്‍ക്ക് ഉപോല്പലകമായ രീതിയില്‍ സന്നീവേശിപ്പിക്കുകയും ചെയ്യുക എന്നത് ബെന്യാമിന്റെ ഒരു എടുത്ത്പറയത്തക്ക ഗുണം തന്നെയാണ്. ആ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ചോദ്യത്തിന് വിഷയിഭവിച്ച കന്യാഭോഗസൂക്തം ഒരു യഥാര്‍ത്ഥപുസ്തകം തന്നെയായിരിക്കും.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=596" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=596</wfw:commentRss>
		<slash:comments>32</slash:comments>
		</item>
		<item>
		<title> ഒരു അഭിമുഖം, ലാഫിങ്ങ് വില്ലയിൽ</title>
		<link>http://niraksharan.in/?p=598</link>
		<comments>http://niraksharan.in/?p=598#comments</comments>
		<pubDate>Sat, 05 Nov 2011 08:07:00 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അഭിമുഖം]]></category>

		<guid isPermaLink="false">http://niraksharan.in/?p=598</guid>
		<description><![CDATA[ദേശീയ പുരസ്ക്കാര ജേതാവും ബാച്ച് മേറ്റുമായ ശ്രീ.സലിം കമാറിനെ ഇന്റർവ്യൂ ചെയ്യാൻ ലാഫിങ്ങ് വില്ലയിലേക്ക് പോയത്, സാഗയ്ക്ക് വേണ്ടിയായിരുന്നു. സാഗയുടെ (SNMC Alumni Global Association) സോവനീറിൽ (ഓർമ്മത്താളുകൾ) അച്ചടിച്ചുവന്ന പേജുകൾ അതേപടി ഇവിടെ പോസ്റ്റ് ചെയ്യുന്നു. വായിക്കണമെങ്കിൽ ഓരോ പേജുകളിലും റൈറ്റ് ക്ലിക്ക് ചെയ്ത് Open Link in New Window എന്നതിൽ ക്ലിക്കി, വലുതാക്കി വായിക്കാം. ആദ്യമായി ഒരു അഭിമുഖം നടത്തുന്നതിന്റെ എല്ലാ പോരായ്മകളും ഉണ്ടിതിൽ. വായനക്കാർ സദയം ക്ഷമിക്കുക, പൊറുക്കുക.]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=598" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><span style="font-size: x-large;"><b>ദേ</b></span>ശീയ പുരസ്ക്കാര ജേതാവും ബാച്ച് മേറ്റുമായ ശ്രീ.സലിം കമാറിനെ ഇന്റർവ്യൂ ചെയ്യാൻ ലാഫിങ്ങ് വില്ലയിലേക്ക് പോയത്, സാഗയ്ക്ക് വേണ്ടിയായിരുന്നു. <a href="http://www.facebook.com/groups/132474490140294/"><span style="font-size: small;">സാഗയുടെ </span>(SNMC Alumni Global Association)</a> സോവനീറിൽ (ഓർമ്മത്താളുകൾ) അച്ചടിച്ചുവന്ന പേജുകൾ അതേപടി ഇവിടെ പോസ്റ്റ് ചെയ്യുന്നു. വായിക്കണമെങ്കിൽ ഓരോ പേജുകളിലും റൈറ്റ് ക്ലിക്ക് ചെയ്ത് Open Link in New Window എന്നതിൽ ക്ലിക്കി, വലുതാക്കി വായിക്കാം. ആദ്യമായി ഒരു അഭിമുഖം നടത്തുന്നതിന്റെ എല്ലാ പോരായ്മകളും ഉണ്ടിതിൽ. വായനക്കാർ സദയം ക്ഷമിക്കുക, പൊറുക്കുക. </p>
<div style="clear: both; text-align: center;"><a href="http://niraksharan.in/wp-content/uploads/2011/11/An-2BInterview-2Bwith-2BSalim-2BKumar-2BPage-2B1-2B.jpg" style="margin-left: 1em; margin-right: 1em;"><img border="0" height="640" src="http://niraksharan.in/wp-content/uploads/2011/11/An-2BInterview-2Bwith-2BSalim-2BKumar-2BPage-2B1-2B-199x300.jpg" width="425" /></a></div>
<p>
<div style="clear: both; text-align: center;"><a href="http://niraksharan.in/wp-content/uploads/2011/11/Interview-2BPage-2B2.jpg" style="margin-left: 1em; margin-right: 1em;"><img border="0" height="640" src="http://niraksharan.in/wp-content/uploads/2011/11/Interview-2BPage-2B2-199x300.jpg" width="427" /></a></div>
<p>
<div style="clear: both; text-align: center;"><a href="http://niraksharan.in/wp-content/uploads/2011/11/Interview-2BPage-2B3.jpg" style="margin-left: 1em; margin-right: 1em;"><img border="0" height="640" src="http://niraksharan.in/wp-content/uploads/2011/11/Interview-2BPage-2B3-203x300.jpg" width="433" /></a></div>
<p>
<div style="clear: both; text-align: center;"><a href="http://niraksharan.in/wp-content/uploads/2011/11/Interview-2BPage-2B4.jpg" style="margin-left: 1em; margin-right: 1em;"><img border="0" height="640" src="http://niraksharan.in/wp-content/uploads/2011/11/Interview-2BPage-2B4-201x300.jpg" width="430" /></a></div>
<p>
<div style="clear: both; text-align: center;"><a href="http://niraksharan.in/wp-content/uploads/2011/11/Interview-2BPage-2B5.jpg" style="margin-left: 1em; margin-right: 1em;"><img border="0" height="640" src="http://niraksharan.in/wp-content/uploads/2011/11/Interview-2BPage-2B5-200x300.jpg" width="427" /></a></div>
<p>
<div style="clear: both; text-align: center;"><a href="http://niraksharan.in/wp-content/uploads/2011/11/Interview-2BPage-2B6.jpg" style="margin-left: 1em; margin-right: 1em;"><img border="0" height="640" src="http://niraksharan.in/wp-content/uploads/2011/11/Interview-2BPage-2B6-202x300.jpg" width="430" /></a></div>
<p>
<div style="clear: both; text-align: center;"><a href="http://niraksharan.in/wp-content/uploads/2011/11/Interview-2BPage-2B7.jpg" style="margin-left: 1em; margin-right: 1em;"><img border="0" height="640" src="http://niraksharan.in/wp-content/uploads/2011/11/Interview-2BPage-2B7-203x300.jpg" width="433" /></a></div>
<p>
<div style="clear: both; text-align: center;"><a href="http://niraksharan.in/wp-content/uploads/2011/11/Interview-2BPage-2B8.jpg" style="margin-left: 1em; margin-right: 1em;"><img border="0" height="640" src="http://niraksharan.in/wp-content/uploads/2011/11/Interview-2BPage-2B8-204x300.jpg" width="435" /></a></div>
<p>
<div style="clear: both; text-align: center;"><a href="http://niraksharan.in/wp-content/uploads/2011/11/Interview-2BPage-2B9.jpg" style="margin-left: 1em; margin-right: 1em;"><img border="0" height="640" src="http://niraksharan.in/wp-content/uploads/2011/11/Interview-2BPage-2B9-204x300.jpg" width="436" /></a></div>
<div style="clear: both; text-align: center;"><a href="http://niraksharan.in/wp-content/uploads/2011/11/Interview-2BPage-2B10.jpg" style="margin-left: 1em; margin-right: 1em;"><img border="0" height="640" src="http://niraksharan.in/wp-content/uploads/2011/11/Interview-2BPage-2B10-197x300.jpg" width="420" /></a></div>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=598" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=598</wfw:commentRss>
		<slash:comments>29</slash:comments>
		</item>
		<item>
		<title> അഭിമുഖം അഥവാ കുമ്പസാരം</title>
		<link>http://niraksharan.in/?p=633</link>
		<comments>http://niraksharan.in/?p=633#comments</comments>
		<pubDate>Thu, 09 Dec 2010 07:14:00 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അഭിമുഖം]]></category>

		<guid isPermaLink="false">http://niraksharan.in/?p=633</guid>
		<description><![CDATA[ബ്ലോഗിൽ വന്നതിനുശേഷം ആദ്യമായിട്ടാണ് ആരോടെങ്കിലും ഇത്രയ്ക്ക് മനസ്സുതുറക്കുന്നത്. നട്ടപ്രാന്തൻ അയച്ചുതന്ന ചോദ്യങ്ങൾക്ക് കൊടുത്ത മറുപടികൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി. ഇതിനെ ഒരു അഭിമുഖമെന്ന് പറയുന്നതിനേക്കാൻ ഒരു കുമ്പസാരം എന്ന് പറയാനാണ് എനിക്കിഷ്ടം.]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=633" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><span style="font-size: x-large;"><b>ബ്ലോ</b></span>ഗിൽ വന്നതിനുശേഷം ആദ്യമായിട്ടാണ് ആരോടെങ്കിലും ഇത്രയ്ക്ക് മനസ്സുതുറക്കുന്നത്. നട്ടപ്രാന്തൻ അയച്ചുതന്ന ചോദ്യങ്ങൾക്ക് കൊടുത്ത മറുപടികൾ വായിക്കാൻ <a href="http://nattapiranthukal.blogspot.com/2010/12/5.html">ഈ ലിങ്കിൽ</a> ക്ലിക്ക് ചെയ്താൽ മതി. ഇതിനെ ഒരു അഭിമുഖമെന്ന് പറയുന്നതിനേക്കാൻ ഒരു കുമ്പസാരം എന്ന് പറയാനാണ് എനിക്കിഷ്ടം.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=633" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=633</wfw:commentRss>
		<slash:comments>9</slash:comments>
		</item>
		<item>
		<title> ‘എന്റെ മഴ‘ &#8211; അഭിമുഖം</title>
		<link>http://niraksharan.in/?p=642</link>
		<comments>http://niraksharan.in/?p=642#comments</comments>
		<pubDate>Sat, 03 Jul 2010 05:37:00 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അഭിമുഖം]]></category>

		<guid isPermaLink="false">http://niraksharan.in/?p=642</guid>
		<description><![CDATA[ഫേസ്ബുക്കിലെ ‘എന്റെ മഴ‘ ഗ്രൂപ്പ് മഴയെപ്പറ്റി നടത്തിയ അഭിമുഖം വെബ് ദുനിയയിൽ വന്നപ്പോൾ. വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. &#160;]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=642" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><span style="font-size: x-large;"><b>ഫേ</b></span>സ്ബുക്കിലെ ‘എന്റെ മഴ‘ ഗ്രൂപ്പ് മഴയെപ്പറ്റി നടത്തിയ അഭിമുഖം വെബ് ദുനിയയിൽ വന്നപ്പോൾ. വായിക്കാൻ <a href="http://malayalam.webdunia.com/miscellaneous/literature/articles/1007/03/1100703039_1.htm">ഈ ലിങ്കിൽ</a> ക്ലിക്ക് ചെയ്യുക.</p>
<div style="clear: both; text-align: center;"><a style="margin-left: 1em; margin-right: 1em;" href="http://niraksharan.in/wp-content/uploads/2010/07/webdunia.com-ente-mazha.png"><img src="http://niraksharan.in/wp-content/uploads/2010/07/webdunia.com-ente-mazha.png" alt="" border="0" /></a></div>
<p>&nbsp;</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=642" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=642</wfw:commentRss>
		<slash:comments>0</slash:comments>
		</item>
	</channel>
</rss>
