<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>niraksharan (നിരക്ഷരൻ) &#187; കേരളത്തിലെ റോഡുകൾ</title>
	<atom:link href="http://niraksharan.in/?cat=83&#038;feed=rss2" rel="self" type="application/rss+xml" />
	<link>http://niraksharan.in</link>
	<description>travelogues, book reviews, social issues, cinema, memories &#38; lot more...</description>
	<lastBuildDate>Thu, 20 Nov 2025 06:08:07 +0000</lastBuildDate>
	<language>en-US</language>
		<sy:updatePeriod>hourly</sy:updatePeriod>
		<sy:updateFrequency>1</sy:updateFrequency>
	<generator>http://wordpress.org/?v=3.9.1</generator>
	<item>
		<title> പുതിയ ദുരന്തം തയ്യാർ!</title>
		<link>http://niraksharan.in/?p=9928</link>
		<comments>http://niraksharan.in/?p=9928#comments</comments>
		<pubDate>Tue, 20 May 2025 14:30:32 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അഴിമതി]]></category>
		<category><![CDATA[കേരളത്തിലെ റോഡുകൾ]]></category>
		<category><![CDATA[തട്ടിപ്പ്]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=9928</guid>
		<description><![CDATA[മഴ തുടങ്ങിയതേയുള്ളൂ. അതിന് മുന്നേ ദുരന്തം ഒരെണ്ണം സംഭവിച്ച് കഴിഞ്ഞു. ഉത്ഘാടനം കാത്തിരിക്കുന്ന മലപ്പുറം വേങ്ങര കുരിയാട് ഭാഗത്തെ ദേശീയപാത ഇടിഞ്ഞ് വീണു. ഭാഗ്യത്തിന് ആളപായം ഒന്നും ഉണ്ടായില്ല. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് മനസ്സിലാക്കാൻ പുതിയ പഠനങ്ങളൊന്നും നടത്തേണ്ടതില്ല. എങ്ങനെയാണ് രാജ്യത്ത് റോഡുകൾ ഉണ്ടാക്കുന്നതെന്നും എത്രത്തോളം അഴിമതി നിറഞ്ഞതാണ് ഈ നിർമ്മാണ പ്രവർത്തനങ്ങളെന്നും നമ്മൾക്കെല്ലാവർക്കും ഇതിനകം അറിവുള്ളതാണ്. അത് പോസ്റ്റ്‌മോർട്ടം ചെയ്യാൻ പോയാൽ ഒരു കാലത്തും തീരാൻ പോകുന്നില്ല. അത്തരം അഴിമതികളൊക്കെ ഇല്ലാതാക്കണമെങ്കിൽ കടുത്ത ശിക്ഷാനടപടികൾ [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9928" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2025/05/225.jpg"><img class="aligncenter wp-image-9929 " src="http://niraksharan.in/wp-content/uploads/2025/05/225.jpg" alt="22" width="461" height="577" /></a><br />
<span style="color: #000000;"><strong><a><span style="font-size: xx-large; color: #000000;">മ</span></a></strong></span>ഴ തുടങ്ങിയതേയുള്ളൂ. അതിന് മുന്നേ ദുരന്തം ഒരെണ്ണം സംഭവിച്ച് കഴിഞ്ഞു. ഉത്ഘാടനം കാത്തിരിക്കുന്ന മലപ്പുറം വേങ്ങര കുരിയാട് ഭാഗത്തെ ദേശീയപാത ഇടിഞ്ഞ് വീണു. ഭാഗ്യത്തിന് ആളപായം ഒന്നും ഉണ്ടായില്ല.</p>
<p>എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് മനസ്സിലാക്കാൻ പുതിയ പഠനങ്ങളൊന്നും നടത്തേണ്ടതില്ല. എങ്ങനെയാണ് രാജ്യത്ത് റോഡുകൾ ഉണ്ടാക്കുന്നതെന്നും എത്രത്തോളം അഴിമതി നിറഞ്ഞതാണ് ഈ നിർമ്മാണ പ്രവർത്തനങ്ങളെന്നും നമ്മൾക്കെല്ലാവർക്കും ഇതിനകം അറിവുള്ളതാണ്. അത് പോസ്റ്റ്‌മോർട്ടം ചെയ്യാൻ പോയാൽ ഒരു കാലത്തും തീരാൻ പോകുന്നില്ല. അത്തരം അഴിമതികളൊക്കെ ഇല്ലാതാക്കണമെങ്കിൽ കടുത്ത ശിക്ഷാനടപടികൾ ഉണ്ടാകണം. അതൊന്നും ഈ രാജ്യത്ത് നടപ്പുള്ള കാര്യമല്ല. ഉദ്യോഗസ്ഥരും ഭരണവർഗ്ഗവും മത്സരിച്ച് അഴിമതി നടത്തിക്കൊണ്ടിരിക്കുന്ന ഒരു നാട്ടിൽ ഇത്തരം അപകടങ്ങൾ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ.</p>
<p>കേരളത്തിൽ അങ്ങോളമിങ്ങോളം ഈ മഴക്കാലത്ത് വാഹനങ്ങൾ ഓടിച്ച് നടക്കുന്നവർ ഒരു കാര്യം ശ്രദ്ധിച്ചാൽ നന്നായിരിക്കും.</p>
<p>കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള പുതിയ റോഡുകളിൽ പലയിടത്തും ഇത്തരം അപകടങ്ങൾ ഈ മഴക്കാലത്ത് പ്രതീക്ഷിക്കാം. അഥവാ ഈ മഴക്കാലത്ത് കേരളം നേരിടാൻ പോകുന്ന പ്രധാന ദുരന്തം ഈ പുതിയ സംസ്ഥാന പാതകളിലും ദേശീയ പാതകളിലും സംഭവിച്ചേക്കാവുന്ന റോഡ് ഇടിച്ചിൽ ആയിരിക്കാം.</p>
<p>പുതിയതായി ഉണ്ടാക്കിയ പാതകളിൽ ശ്രദ്ധിച്ച് പോകണം എന്ന് പറഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല. നോക്കി നിൽക്കേ റോഡുകൾ വിണ്ടുകീറി പാതാളത്തിലേക്ക് പോകുന്ന അവസ്ഥയിൽ നമ്മളെന്തോന്ന് ശ്രദ്ധിക്കാൻ?</p>
<p>മഴക്കാലത്ത്, പുതിയ പാതകളിൽ വാഹനം ഓടിക്കാതിരിക്കുക എന്നതേ ശ്രദ്ധിക്കാനുള്ളൂ. ഒരു സീസൺ മഴയും വെയിലും ഏറ്റ് കിടന്നതിന് ശേഷം പുതിയ വഴികളിലൂടെ പോകുക എന്നതാണ് ഞാൻ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടി. അത് എത്രത്തോളം പ്രായോഗികം ആണെന്ന് കണ്ടറിയണം. നിത്യേന അത്തരം പാതകളിലൂടെ സഞ്ചരിച്ചാലേ പറ്റൂ എന്നുള്ളവരുടെ കാര്യത്തിൽ അത് ഒട്ടും നടപടിയാകില്ല. ചുരുക്കത്തിൽ പറഞ്ഞാൽ വീട്ടിൽ നിന്ന് ഇറങ്ങിയാൽ തിരിച്ചെത്തുമെന്ന് യാതൊരു ഉറപ്പുമില്ല.</p>
<p>അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന പൊതുമരാമത്ത് വകുപ്പുകൾ ഉള്ള രാജ്യത്തെ മനുഷ്യരുടെ ഗതികെട്ട അവസ്ഥയാണിത്. ആരോട് പറയാൻ? ആര് കേൾക്കാൻ?</p>
<p><strong>വാൽക്കഷണം:-</strong> ദുരന്തം എന്തെങ്കിലും ഒരെണ്ണം വരണമെന്ന് കാത്തിരിക്കുന്നവരുണ്ട്. അതെന്തിനാണെന്ന് വിശദീകരിക്കാൻ ഉദ്ദേശിക്കുന്നില്ല. അരിഭക്ഷണം കഴിച്ച് വളർന്നവർക്ക് മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. ഓരോ ദുരന്തങ്ങളും അവർക്ക് മുന്നോട്ടുള്ള ചവിട്ടുപടികളാണ്. നമുക്കങ്ങനെയല്ല. അതോർമ്മയുണ്ടായാൽ നന്ന്.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9928" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9928</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ചോര വീഴുന്ന സീബ്രാ ക്രോസ്സിങ്ങുകൾ</title>
		<link>http://niraksharan.in/?p=9277</link>
		<comments>http://niraksharan.in/?p=9277#comments</comments>
		<pubDate>Mon, 10 Jun 2024 07:20:34 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[കേരളത്തിലെ റോഡുകൾ]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=9277</guid>
		<description><![CDATA[ചെറുവണ്ണൂരിൽ (കോഴിക്കോട്) സീബ്രാ ലൈൻ മുറിച്ച് കടക്കുമ്പോൾ അതി വേഗത്തിൽ വന്ന ബസ്സ് വിദ്യാർത്ഥിനിയെ ഇടിച്ച് തെറിപ്പിക്കുന്ന വീഡിയോ കണ്ട് നടുങ്ങിപ്പോയി. അത്തരമൊരു അപകടത്തിൽ നിന്ന് ആ കുട്ടി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്. വിദ്യാർത്ഥിനി സീബ്രാ ക്രോസിങ്ങിലേക്ക് വരുന്നതും ഇരുവശത്തേയും പോകുന്ന വാഹനങ്ങൾ പലവട്ടം വീക്ഷിച്ച ശേഷം റോഡ് മുറിച്ച് കടക്കാൻ ആരംഭിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ബസ്സ് ഇടിക്കുമെന്ന് കണ്ട് ഓടുന്നതും കാണാം. പക്ഷേ, ബസ്സ് എന്നിട്ടും ഇടിച്ച് തെറിപ്പിക്കുകയാണ്. അത്രയൊക്കെ ആ കുട്ടി ചെയ്തിട്ടും [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9277" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2024/06/333.jpg"><img class="aligncenter wp-image-9278 " src="http://niraksharan.in/wp-content/uploads/2024/06/333.jpg" alt="33" width="477" height="311" /></a><br />
<strong><span style="font-size: xx-large;">ചെ</span></strong>റുവണ്ണൂരിൽ (കോഴിക്കോട്) സീബ്രാ ലൈൻ മുറിച്ച് കടക്കുമ്പോൾ അതി വേഗത്തിൽ വന്ന ബസ്സ് വിദ്യാർത്ഥിനിയെ ഇടിച്ച് തെറിപ്പിക്കുന്ന <a href="https://www.mathrubhumi.com/news/kerala/private-bus-hit-schoolgirl-crossing-road-through-zebra-line-1.9626393">വീഡിയോ കണ്ട്</a> നടുങ്ങിപ്പോയി.</p>
<p>അത്തരമൊരു അപകടത്തിൽ നിന്ന് ആ കുട്ടി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്. വിദ്യാർത്ഥിനി സീബ്രാ ക്രോസിങ്ങിലേക്ക് വരുന്നതും ഇരുവശത്തേയും പോകുന്ന വാഹനങ്ങൾ പലവട്ടം വീക്ഷിച്ച ശേഷം റോഡ് മുറിച്ച് കടക്കാൻ ആരംഭിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ബസ്സ് ഇടിക്കുമെന്ന് കണ്ട് ഓടുന്നതും കാണാം. പക്ഷേ, ബസ്സ് എന്നിട്ടും ഇടിച്ച് തെറിപ്പിക്കുകയാണ്.</p>
<p>അത്രയൊക്കെ ആ കുട്ടി ചെയ്തിട്ടും ബസ്സ് ഡ്രൈവർക്ക് അപകടം ഒഴിവാക്കാനാവുന്നില്ല. അതിന്കാരണങ്ങൾ പ്രധാനമായും മൂന്നാണ്.</p>
<p>കാരണം 1:- അമിത വേഗത. നിർത്തണമെന്ന് ആഗ്രഹിച്ചാലും, ബ്രേക്ക് വഴങ്ങാത്ത അത്രയും വേഗത. ഇത്തരം വലിയ വാഹനങ്ങൾ ബ്രേക്ക് ചവിട്ടിയാലും നിശ്ചിതദൂരം സഞ്ചരിച്ചേ നിൽക്കൂ. വേഗത കുറക്കാതെ ബ്രേക്ക് മാത്രം ചവിട്ടിയതുകൊണ്ട് ഒരു കാര്യവുമില്ല. ടൺ കണക്കിന് ഭാരം മുന്നോട്ട് കുതിക്കുമ്പോൾ അതിന് വന്നുചേരുന്ന സ്വാഭാവികമായ പ്രവേഗം (Velocity) ബ്രേക്ക് കൊണ്ട് മാത്രം നിയന്ത്രിക്കാനാവില്ല. യന്ത്രം വഴി ആ ഭാരത്തിന് നൽകുന്ന വേഗം കുറയ്ക്കുക തന്നെ വേണം.</p>
<p>കാരണം 2:- സീബ്രാ ക്രോസിങ്ങ് എന്താണെന്നും എന്തിനാണെന്നും ഡ്രൈവർക്ക് അറിയില്ല. അവിടെ എത്തുമ്പോൾ എങ്ങനെ പെരുമാറണമെന്ന് അജ്ഞത. കാൽനട യാത്രക്കാർക്ക് കടന്ന് പോകാനുള്ള അടയാളമാണത്. അല്ലാതെ റോഡിന് ഭംഗി കൂട്ടാൻ കുറുകെ വരച്ച വെളുത്ത ഡിസൈൻ വരകളല്ല.</p>
<p>കാരണം 3:- സീബ്രാ ക്രോസ്സിങ്ങിൽ എങ്ങനെ പെരുമാറണമെന്ന് അറിയാമെങ്കിലും അങ്ങനെ പെരുമാറാൻ തയ്യാറല്ലാത്ത, ബസ്സുകാർ നിരത്തിൽ കാണിക്കുന്ന സ്ഥിരം ധാർഷ്ട്യം, തോന്ന്യാസം.</p>
<p>സ്വകാര്യ വാഹനങ്ങൾ ഉള്ളവർക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് കാര്യങ്ങൾക്ക് ഇറങ്ങിപ്പുറപ്പെടാം, ചെയ്ത് തീർക്കാം. ബസ്സിൽ സഞ്ചരിക്കുന്നവർക്ക് പോലും ബസ്സ് എത്തുന്ന സമയത്തിനെത്തി കാര്യങ്ങൾ നടത്താം. കാൽനടക്കാരന് നടന്ന് തന്നെ പോയി വേണം കാര്യങ്ങൾ നടത്താൻ. വാഹനമുള്ളവരെല്ലാം മിടുക്കന്മാരും നടന്ന് പോകുന്നവർ കീടങ്ങളുമാണെന്നുള്ള മനോഭാവമാണ് വളയത്തിന് പിന്നിലിരിക്കുന്ന ഓരോരുത്തരും ആദ്യം ദൂരെക്കളയേണ്ടത്.</p>
<p>വിദേശരാജ്യങ്ങളുമായി താരതമ്യം ചെയ്യുന്നത് പലർക്കും വിഷമമുള്ള കാര്യമാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്. അങ്ങനെ വിഷമമുള്ളവരെ കാര്യമാക്കാതെ പറയുകയാണ്. ഒരു വിദേശരാജ്യത്തായിരുന്നെങ്കിൽ ഈ ബസ്സ് ഡ്രൈവർ പിന്നെ വാഹനമോടിച്ചെന്ന് വരില്ല. വിദേശരാജ്യങ്ങളിലേത് പോലെ പെരുമാറാൻ ആകുന്നില്ലെങ്കിൽപ്പിന്നെ എന്തിനാണ് റോഡിൽ അവർ ചെയ്യുന്നത് പോലെ സീബ്ബ്രാ ക്രോസ്സിങ്ങുകൾ വരച്ചിടുന്നത്?</p>
<p>ഏതൊരു പ്രശ്നത്തിനും പരിഹാരം ആവശ്യമാണല്ലോ? ഇക്കാര്യത്തിൽ രണ്ട് പരിഹാരങ്ങൾ നിർദ്ദേശിക്കാം.</p>
<p>പരിഹാരം 1:- ഹെവി ലൈസൻസ് ഉള്ള ഡ്രൈവർമാരെ ഒന്നൊന്നായി വിളിച്ചു വരുത്തിയോ കൂട്ടത്തോടെ വിളിച്ചു വരുത്തിയോ, സീബ്രാ ക്രോസ്സിങ്ങിനെപ്പറ്റി ബോധവൽക്കരണം നടത്തുക. കൂട്ടത്തിൽ റൗണ്ട് എബൗട്ടിൽ വാഹനം ഓടിക്കുന്നത് എങ്ങനെയെന്ന് കൂടെ പഠിപ്പിച്ചാൽ നന്ന്. റോങ്ങ് സൈഡിലൂടെ ഓവർ ടേക്ക് ടേക്ക് ചെയ്യുന്നത് അടക്കമുള്ള എല്ലാ മര്യാദകേടും ഒട്ടയടിക്ക് തിരുത്തി ഇക്കൂട്ടരെ രായ്ക്ക് രാമാനം മഹാന്മാരാക്കാമെന്ന വ്യാമോഹം അരുത്.</p>
<p>പരിഹാരം 2:- സീബ്രാ ക്രോസ്സിങ്ങിൽ വാഹനം നിർത്തിക്കൊടുക്കാത്ത ഡ്രൈവർമാരെ എ. ഐ. ക്യാമറകൾ ഉപയോഗിച്ച് കണ്ടെത്തി, അവരെ എല്ലാ സീബ്രാ ക്രോസ്സിങ്ങുകളിലും ചെന്ന് നിന്ന്, ജനങ്ങളെ റോഡ് മുറിച്ച് കടക്കാനും ക്രോസ്സിങ്ങ് അനുവദിക്കാതെ തിരക്ക് കൂട്ടുന്ന വാഹനങ്ങളിലെ ഡ്രൈവർമാരെ ബോധവൽക്കരിക്കാനുമുള്ള ‘സോഷ്യൽ സർവ്വീസ് ശിക്ഷ‘ കുറഞ്ഞത് 90 ദിവസത്തേക്കെങ്കിലും നൽകുക. അയാളത് ചെയ്യുന്നുണ്ടെന്ന് ഏതെങ്കിലും ഒരു ഹോം ഗാർഡ് വഴി ഉറപ്പ് വരുത്തുക. ചെയ്യുന്നില്ലെങ്കിൽ ലൈസൻസ് എന്നെന്നേക്കുമായി റദ്ദ് ചെയ്യുക.</p>
<p>പരിഹാരം 3:- സീബ്രാ ക്രോസ്സിങ്ങുകൾ അടക്കമുള്ള റോഡ് അടയാളങ്ങൾ എന്താണെന്ന് റോഡ് ടെസ്റ്റ് നടത്തുമ്പോൾ പരീക്ഷാർത്ഥിയോട് ചോദിച്ച് മനസ്സിലാക്കുക. എഴുത്ത് പരീക്ഷയിൽ അവർ അതിന് കൃത്യമായ ഉത്തരം നൽകിയത് കാര്യമാക്കേണ്ട. പ്രാക്റ്റിക്കലാണ് മുഖ്യം. സീബ്രാ ക്രോസ്സിങ്ങ് കാണുമ്പോൾ പരീക്ഷാർത്ഥി വേഗത കുറക്കുന്നില്ലെങ്കിൽ ഡ്രൈവിങ്ങ് ടെസ്റ്റിൽ പരാജയപ്പെടുത്തുക.</p>
<p>മറ്റ് സംസ്ഥാനങ്ങളെപ്പോലെ അല്ല കേരളം. ഒരു വശത്ത് അറബിക്കടലും മറുവശത്ത് പശ്ചിമഘട്ടവും ഉള്ളതുകൊണ്ട് ഇനിയങ്ങോട്ട് കൂടുതൽ വികസിക്കാനോ റോഡുകൾക്ക് വീതി കൂട്ടാനോ സാദ്ധ്യമല്ല. ഉള്ള സ്ഥലത്ത് തന്നെ കുടുംബങ്ങൾ വികസിക്കുന്നതിന് അനുസരിച്ച് പുതിയ വീടുകൾക്കുള്ള സ്ഥലം പോളും തികഞ്ഞെന്ന് വരില്ല, വരും കാലങ്ങളിൽ. എന്നുവെച്ച് വാഹനങ്ങൾക്ക് ഒരു കുറവും ഉണ്ടാകുന്നുമില്ല. നൂറു കണക്കിന് വാഹനങ്ങളാണ് ഓരോ ദിവസം ഓരോ RT ഓഫീസുകളിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്. നടപ്പാതകളാകട്ടെ, തട്ടിട്ട് മീൻ വിൽക്കുന്നവർ (അത് മറ്റൊരു ചർച്ചയ്ക്കുള്ളതുണ്ട്) അടക്കം വഴിവാണിഭക്കാർ കയ്യടക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കാൽനട എന്നത് പേടി സ്വപ്നമാണ്. കുട്ടികളായാലും മുതിർന്നവരായാലും വീട്ടിൽ നിന്നിറങ്ങി, പോയ കാര്യം ചെയ്ത് തീർത്ത് വരുന്നത് വരെ വീട്ടിലുള്ളവർക്ക് ആധിയായിരിക്കും.</p>
<p>ഓടിക്കൊണ്ടിരിക്കുന്ന ബസ്സിലെ ഡ്രൈവർ തൽക്ഷണം മരിച്ച് പോകുകയും ബസ്സ് പാതയോരത്തേക്ക് ഇടിച്ച് കയറുന്നതും നമ്മൾ കണ്ടത് ഈ ആഴ്ച്ചയിൽ തന്നെയാണ്. അതൊന്നും അശ്രദ്ധ കാരണമല്ല. മനുഷ്യസഹജം മാത്രം.</p>
<p>പക്ഷേ, അത്തരം അപകടങ്ങളും പതിയിരിക്കുന്ന വഴികളിലൂടെയാണ് ഇനിയുള്ള കാലം മലയാളിക്ക് സഞ്ചരിക്കാനുള്ളത്. പട്ടണങ്ങളിലേക്ക് പോകുമ്പോൾ മാത്രമല്ല ഈ പ്രശ്നങ്ങൾ കാത്തിരിക്കുന്നത്. ഗ്രാമ പ്രദേശങ്ങളിലും ഇത് തന്നെയാണ് സ്ഥിതി. അത്രയ്ക്കുണ്ട് വാഹനപ്പെരുപ്പം. അശ്രദ്ധമായി വാഹനം ഓടിക്കലും മദ്യപിച്ച് വാഹനമോടിക്കലും മയക്കുമരുന്ന് അടിച്ച് വാഹനമോടിക്കലും ലൈസൻസ് ഇല്ലാത്ത കുട്ടികൾ അടക്കമുള്ളവർ വാഹനമോടിക്കലുമൊക്കെ വേറെയും.</p>
<p>ഇതിനിടയിൽക്കൂടെ സുരക്ഷിതമായി ജനങ്ങൾ വീട്ടിൽ തിരികെ എത്തണമെങ്കിൽ ഇതുപോലുള്ള ഡ്രൈവർമാർക്ക് എതിരെയെങ്കിലും കർശന നിയമം നടപ്പിലാക്കുക തന്നെ വേണം.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=9277" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=9277</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഗൂഗിളിനെ വെറുതെ പഴിക്കരുത്</title>
		<link>http://niraksharan.in/?p=8406</link>
		<comments>http://niraksharan.in/?p=8406#comments</comments>
		<pubDate>Sun, 01 Oct 2023 06:05:01 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അനുഭവം]]></category>
		<category><![CDATA[കേരളത്തിലെ റോഡുകൾ]]></category>
		<category><![CDATA[ഗതാഗതം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[മാദ്ധ്യമങ്ങൾ]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=8406</guid>
		<description><![CDATA[കാർ പുഴയിലേക്ക് മറിഞ്ഞ് യുവ ഡോക്ടർമാർക്ക് ജീവഹാനി എന്ന വാർത്ത കണ്ടാണ് ഇന്ന് പുലർന്നത്. ജീവൻ നഷ്ടപ്പെട്ട ഡോക്ടർമാർക്ക് ആദരാജ്ഞലികൾ! പക്ഷേ&#8230;&#8230; ഈ വാർത്ത ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തപ്പോൾ, ’ഗൂഗിൾ മാപ്പ് നോക്കി യാത്ര&#8217; എന്ന് പറഞ്ഞിരിക്കുന്നതായി കണ്ടു. മാതൃഭൂമി വാർത്തയിലും &#8216;ഗൂഗിൾ മാപ്പ് നോക്കിയായിരുന്നു യാത്ര&#8217; എന്ന് സൂചിപ്പിക്കുന്നുണ്ട്. മറ്റ് മാദ്ധ്യമങ്ങളിൽ എങ്ങനെയാണെന്നറിയില്ല. ഈ രണ്ട് മാദ്ധ്യമ വാർത്തകളെ മുൻനിർത്തിയാണ് പറയാനുള്ളത്. ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത് പുഴയുടെ അക്കരെയുള്ള ഡെസ്റ്റിനേഷനിൽ എത്തിക്കുന്നതിന് പകരം [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8406" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2023/10/22.jpg"><img class="aligncenter wp-image-8407 " src="http://niraksharan.in/wp-content/uploads/2023/10/22.jpg" alt="22" width="438" height="438" /></a><br />
<strong><span style="font-size: xx-large;">കാ</span></strong>ർ പുഴയിലേക്ക് മറിഞ്ഞ് യുവ ഡോക്ടർമാർക്ക് ജീവഹാനി എന്ന വാർത്ത കണ്ടാണ് ഇന്ന് പുലർന്നത്. ജീവൻ നഷ്ടപ്പെട്ട ഡോക്ടർമാർക്ക് ആദരാജ്ഞലികൾ!</p>
<p>പക്ഷേ&#8230;&#8230;</p>
<p>ഈ വാർത്ത ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തപ്പോൾ, ’ഗൂഗിൾ മാപ്പ് നോക്കി യാത്ര&#8217; എന്ന് പറഞ്ഞിരിക്കുന്നതായി കണ്ടു. മാതൃഭൂമി വാർത്തയിലും &#8216;ഗൂഗിൾ മാപ്പ് നോക്കിയായിരുന്നു യാത്ര&#8217; എന്ന് സൂചിപ്പിക്കുന്നുണ്ട്. മറ്റ് മാദ്ധ്യമങ്ങളിൽ എങ്ങനെയാണെന്നറിയില്ല. ഈ രണ്ട് മാദ്ധ്യമ വാർത്തകളെ മുൻനിർത്തിയാണ് പറയാനുള്ളത്.</p>
<p>ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത് പുഴയുടെ അക്കരെയുള്ള ഡെസ്റ്റിനേഷനിൽ എത്തിക്കുന്നതിന് പകരം ഇക്കരെ കൊണ്ടുനിർത്തിയ അനുഭവങ്ങൾ, പലയിടത്തും പലരും പറഞ്ഞ് കേട്ടിട്ടുണ്ട്; പക്ഷേ നേരിട്ട് അനുഭവമില്ല.</p>
<p>ഈ കേസിൽ അങ്ങനെയല്ല കാര്യങ്ങൾ.</p>
<p>ഞാൻ സ്ഥിരമായി സഞ്ചരിക്കുന്ന വഴിയിലാണ് ഈ അപകടം നടന്നിരിക്കുന്നത്. ആലുവ, ചേന്ദമംഗലം, പറവൂർ, എന്നീ ഭാഗങ്ങളിൽ നിന്ന്, മുനമ്പത്തെ കുടുംബവീട്ടിലേക്ക് പോകുമ്പോൾ ട്രാഫിക്ക് ഒഴിവാക്കി സഞ്ചരിക്കാൻ ഏറ്റവും നല്ല മാർഗ്ഗം ഇതാണ്. അൽപ്പം വളവും തിരിവും ഇടുക്കവുമൊക്കെ ഉണ്ടെങ്കിലും അഞ്ച് മിനിറ്റെങ്കിലും സമയം ലാഭിക്കാം, ദൂരം അൽപ്പം കുറയുന്നുണ്ടെന്നും തോന്നുന്നു.</p>
<p>ഗോതുരുത്തിൻ്റെ അവസാനഭാഗത്തെത്തി മുന്നോട്ട് നീങ്ങാൻ തുടങ്ങുമ്പോൾ, കടൽവാതുരുത്ത് എന്ന പേരിൽ റോഡ് പുഴയുമായി മുട്ടുന്ന സ്ഥലത്തിന് കഷ്ടി 200 മീറ്റർ മുൻപ്, ഇടത്തേക്ക് തിരിഞ്ഞ് പാലത്തിലേക്ക് കടന്നാൽ പ്രധാന റോഡിലെത്തും. &#8216;ലേബർ ജങ്ഷൻ&#8217; എന്നാണ് ആ നാൽക്കവലയുടെ പേര്. അവിടന്ന് പറവൂർക്കോ, മൂത്തകുന്നത്തേക്കോ, കൊടുങ്ങല്ലൂർക്കോ, പള്ളിപ്പുറത്തേക്കോ, പോകാം.</p>
<p>ആ വഴി വാഹനങ്ങൾ നല്ല തോതിൽ കടന്നുപോകുന്നതുകൊണ്ട് തന്നെ ഗൂഗിളിൻ്റെ സമ്പ്രദായം അനുസരിച്ച്, അതൊരിക്കലും കടൽവാതുരുത്തിലെ പുഴക്കരയിലേക്ക് വഴി കാണിക്കില്ല. പാലത്തിലേക്ക് നയിക്കുക തന്നെ ചെയ്യും. സംശയമുള്ളവർക്ക് ആ വഴി ഗൂഗിൾ മാപ്പിട്ട് പോയി പരീക്ഷിക്കാവുന്നതാണ്.</p>
<p>വാഹനം നല്ല വേഗതയിലായിരുന്നെന്ന് കണ്ടുനിന്ന നാട്ടുകാർ പറയുന്നുണ്ട്. സഞ്ചാരികൾ, കൊച്ചിയിൽ നിന്ന് പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നെന്ന് വാർത്തയിലുണ്ട്. ഇന്നലെ മുഴുവൻ കേരളത്തിൽ ഉടനീളം നല്ല മഴയായിരുന്നു. രാത്രിയായിരുന്നു. അവർക്ക് നല്ല പരിചയമില്ലാത്ത വഴിയായിരുന്നു. (അതുകൊണ്ടാണല്ലോ ഗൂഗിൾ മാപ്പ് ഉപയോഗിച്ചിരുന്നത്.) ഇതെല്ലാം ചേർത്ത് വായിച്ചാൽ അപകടകാരണമായി.</p>
<p>ഇതിൽ ഗൂഗിളിനെ പ്രതിചേർക്കുന്നത് ശരിയല്ല. ഗൂഗിൾ എന്തൊക്കെ അബദ്ധങ്ങൾ പറഞ്ഞാലും, കണ്ണും കാതും തലച്ചോറും പറയുന്നത് കൂടെ ഡ്രൈവർ പരിഗണിക്കേണ്ടതുണ്ട്. ഇതെല്ലാം പരാജയപ്പെടാൻ പ്രധാന കാരണം അമിത വേഗത തന്നെ.</p>
<p>ഗോതുരുത്തിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പാലത്തിലേക്ക് കയറാൻ ഗൂഗിൾ പറയുന്നത് ശ്രദ്ധിക്കാതെ അതിവേഗതയിൽ മുന്നോട്ട് നീങ്ങിയാൽ പുഴയിൽ പതിച്ച് കഴിഞ്ഞ ശേഷമേ അത് പുഴയായിരുന്നു എന്ന് പോലും മനസ്സിലാകൂ. പകൽ ആ വഴിക്ക് യാത്ര ചെയ്തിട്ടുള്ളവർ അത് ശ്രദ്ധിച്ചിട്ടുണ്ടാകാം. കഷ്ടി 50 മീറ്റർ വീതിയുള്ള പുഴയ്ക്ക് അക്കരെയുള്ള മൂത്തകുന്നം ക്ഷേത്രവും അവിടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അടക്കം മറ്റ് കെട്ടിടങ്ങളും തൊട്ടുമുന്നിലെന്ന പോലെ കാണാനാകും. അതിനിടയിലൂടെ കരയുടെ നിരപ്പിൽ നിന്ന് അധികം താഴെയല്ലാതെയാണ് പുഴ ഒഴുകുന്നത്. അമിത വേഗത്തിൽ വന്നാൽ പകൽ സമയത്ത് പോലും പുഴയിൽച്ചെന്ന് ചാടാൻ സാദ്ധ്യതയുള്ള സ്ഥലമെന്ന് ചുരുക്കിപ്പറയാം. എന്നുവെച്ച് അത് ആ സ്ഥലത്തിൻ്റെ കുഴപ്പമായി ചിത്രീകരിക്കുകയേ വേണ്ട.</p>
<p>എന്തായാലും ഇനി ചെയ്യാനുള്ള മുൻകരുതൽ, പുഴയുടെ ഓരത്ത്, പുഴയെ മറയ്ക്കാതെ തന്നെ കോൺക്രീറ്റിൻ്റെ കുറ്റികൾ സ്ഥാപിച്ച്, “ഇതുവരെ മരിച്ചവർ 2 പേർ, അടുത്തത് നിങ്ങളാകാതിരിക്കട്ടെ; വാഹനം വേഗത കുറച്ച് ഓടിക്കുക“, എന്നൊരു ബോർഡ് സ്ഥാപിക്കുക എന്നതാണ്. അഥവാ വേഗത്തിൽ വന്നാലും വാഹനം കോൺക്രീറ്റ് കുറ്റികളിൽ ഇടിച്ച് നിൽക്കണം. അപകടങ്ങൾ ഉണ്ടാകുമ്പോളാണല്ലോ നമ്മൾ ഇനിയൊരു അപകടം അവിടെ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ ചെയ്യാറുള്ളത്.</p>
<p><strong>വാൽക്കഷണം:-</strong> പാലിയത്തച്ചൻ്റെ പശുക്കൾ മേഞ്ഞിരുന്ന ഗോതുരുത്തിൽ, തട്ടുങ്കൾ സാറ എന്ന ജൂത വനിതയ്ക്ക് അഭയം നൽകിയതിൻ്റെ പേരിൽ, ജൂതന്മാർക്കും സാറയുടെ സംരക്ഷകർക്കുമിടയിൽ രക്തച്ചൊരിച്ചിൽ ഉണ്ടായിട്ടുണ്ടെന്നല്ലാതെ, വാഹനം വെള്ളത്തിലേക്ക് മറിഞ്ഞ് ജീവൻ പൊലിയുന്നത് ഗോതുരുത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാവും.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8406" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8406</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> റോഡിലെ മരണക്കെണികൾ</title>
		<link>http://niraksharan.in/?p=8267</link>
		<comments>http://niraksharan.in/?p=8267#comments</comments>
		<pubDate>Wed, 31 May 2023 15:51:47 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[കേരളത്തിലെ റോഡുകൾ]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[സാങ്കേതികം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=8267</guid>
		<description><![CDATA[എറണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷൻ റോഡിൻെറ കസ്ബ പൊലീസ് സ്റ്റേഷൻ ഭാഗത്തെ, ദൃശ്യമാണ് ഇത്. ഓവുചാലിന് പുതിയ സ്ലാബ് ഇട്ടപ്പോൾ റോഡിൽ നിന്ന് നാലിഞ്ച് ഉയരം കൂടുതൽ! വശങ്ങളിലെ വീടുകളിൽ നിന്ന് റോഡിലേക്ക് ഇറങ്ങുന്നവർക്ക് അത് ബുദ്ധിമുട്ട് ആയപ്പോൾ കോൺക്രീറ്റ് കൊണ്ട് ഒരു ഏച്ചുകെട്ട് പണിതു. അതവർ സ്വയം ചെയ്തതാണോ അതോ കൊച്ചിൻ കോർപ്പറേഷൻ ചെയ്തതാണോ എന്നറിയില്ല. ആര് ചെയ്തതായാലും ആ ഭാഗത്ത് എത്തുമ്പോൾ വാഹനങ്ങൾ, പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾ, നിർത്തി മുന്നോട്ട് എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്. ഏറ്റവും [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8267" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2023/05/99.jpg"><img class="aligncenter wp-image-8268 " src="http://niraksharan.in/wp-content/uploads/2023/05/99.jpg" alt="99" width="567" height="567" /></a><br />
<strong><span style="font-size: xx-large;">എ</span></strong>റണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷൻ റോഡിൻെറ കസ്ബ പൊലീസ് സ്റ്റേഷൻ ഭാഗത്തെ, ദൃശ്യമാണ് ഇത്. ഓവുചാലിന് പുതിയ സ്ലാബ് ഇട്ടപ്പോൾ റോഡിൽ നിന്ന് നാലിഞ്ച് ഉയരം കൂടുതൽ!</p>
<p>വശങ്ങളിലെ വീടുകളിൽ നിന്ന് റോഡിലേക്ക് ഇറങ്ങുന്നവർക്ക് അത് ബുദ്ധിമുട്ട് ആയപ്പോൾ കോൺക്രീറ്റ് കൊണ്ട് ഒരു ഏച്ചുകെട്ട് പണിതു. അതവർ സ്വയം ചെയ്തതാണോ അതോ കൊച്ചിൻ കോർപ്പറേഷൻ ചെയ്തതാണോ എന്നറിയില്ല.</p>
<p>ആര് ചെയ്തതായാലും ആ ഭാഗത്ത് എത്തുമ്പോൾ വാഹനങ്ങൾ, പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾ, നിർത്തി മുന്നോട്ട് എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്. ഏറ്റവും കുറഞ്ഞ വേഗതയിൽ കടന്നു പോകുന്ന ഒരു വാഹനം പോലും ആ കോൺക്രീറ്റ് തിട്ടയിൽ ഇടിച്ചാൽ വാഹനം പാളി അപകടം ഉണ്ടാകുമെന്ന കാര്യത്തിൽ സംശയവും വേണ്ട. രണ്ട് വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്ന് പോകാൻ മാത്രം വീതിയുള്ള ആ റോഡിൽ ഒരു വാഹനം ഈ തിട്ടയിൽകയറാതിരിക്കാനായി റോഡിന് നടുവിലേക്ക് വാഹനം തിരിക്കുമ്പോൾ, മറുവശത്ത് നിന്ന് വരുന്ന വാഹനം നിർത്തിക്കൊടുക്കേണ്ട അവസ്ഥ. ഫലം ഗതാഗതസ്തംഭനം.</p>
<p>കേരളത്തിൽ പലയിടത്തും ഇത്തരം റോഡ് &#8211; കാണ നിർമ്മാണ വൈദഗ്ദ്ധ്യം കാണാൻ നമുക്കാവും. റോഡ് പണിയുന്നവരും കാണ പണിയുന്നവരും വെവ്വേറെ ഗ്രഹങ്ങളിൽ നിന്ന് വരുന്നവർ ആയതുകൊണ്ട് സംഭവിക്കുന്ന പ്രതിഭാസമാണിത്.</p>
<p>ഈ പ്രതിഭാസത്തിന്റെ മറ്റൊരു വകഭേദം, റോഡ് പണിയുന്നവരും കേബിൾ/പൈപ്പ് കുഴിച്ചിടുന്നവരും തമ്മിൽ ഏകോപനം ഇല്ലാത്തതുകൊണ്ട് കാലാകാലങ്ങളായി നമ്മൾ കാണുന്നുണ്ട്. ഒരാൾ പണിയുമ്പോൾ മറ്റേയാൾ കുഴിക്കുകയോ വെട്ടിപ്പൊളിക്കുകയോ ചെയ്യും.</p>
<p>ഒരു പരാതി കൊടുത്താൽ പോലും ഇതിനൊന്നും ഒരവസാനം ഉണ്ടാകുമെന്ന് യാതൊരു പ്രതീക്ഷയും വെച്ച് പുലർത്തരുത്. അടുത്ത പ്രാവശ്യം റോഡ് പണി നടക്കുമ്പോൾ രണ്ടോ മൂന്നോ ഇഞ്ച് ഉയരം റോഡിന് കൂടുമ്പോൾ മാത്രമാണ് ഈ പ്രശ്നത്തിന് സ്വഭാവികമായ ഒരു പരിഹാരം ഉണ്ടാകുക. അതുവരെ ഈ മരണക്കെണികളിലൂടെ ജീവനും കൈയിൽ പിടിച്ച് കടന്ന് പോകുക. അടുത്ത റോഡ് പണി ആകുമ്പോഴേക്കും കാണയുടെ സ്ലാബ് തകർന്നിട്ടുണ്ടെങ്കിൽ ഈ ചക്രം ആവർത്തിക്കും.</p>
<p>ഇത്തരത്തിലാണ് നമ്മുടെ പൊതുനിർമ്മിതികളും റോഡുകളും പാലങ്ങളുമൊക്കെ പടച്ചുണ്ടാക്കിയിരിക്കുന്നത് എന്ന ധാരണയോടെ നിരത്തിൽ വാഹനമോടിക്കുക. നമുക്ക് പരിചയമില്ലാത്ത ഏതൊരു റോഡിലും ഇത്തരമൊരു ചതിക്കെണി ഉണ്ടെന്ന വിചാരം എപ്പോഴും വേണം. അതേയുള്ള പ്രതിവിധി.</p>
<p>നമ്മൾ തിരഞ്ഞെടുക്കുന്നവരെക്കൊണ്ടോ നമ്മുടെ സർക്കാർ ജീവനക്കാരെക്കൊണ്ടോ ഫലപ്രദമായി ഭരണമോ ജോലിയോ ചെയ്യിക്കാൻ കഴിവില്ലാത്ത, നിസ്സഹായരായ വോട്ട് കുത്ത് കഴുതകൾ മാത്രമാണ് നമ്മളെന്ന വിചാരം എല്ലായ്പ്പോഴും തലച്ചോറിൽ വഹിക്കുക. നമ്മൾ സൂക്ഷിച്ചാൽ നമുക്ക് നല്ലത്, നമ്മുടെ കുടുംബത്തിന് നല്ലത്.</p>
<p><strong>വാൽക്കഷണം:-</strong> ഒരിഞ്ച് പോലും വീതി കൂട്ടാൻ പറ്റാത്തവിധം ഇരുവശങ്ങളിലും നിർമ്മിതികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് നമ്മുടെ റോഡുകൾ. വാഹനപ്പെരുപ്പവും അതുമൂലമുള്ള ഗതാഗത കുരുക്കുകളും കാരണം വീർപ്പുമുട്ടുകയാണ് എല്ലാ നഗരങ്ങളും. ആ സമയത്ത് നിലവിലുള്ള റോഡുകൾ ഫലപ്രദമായി ഉപയോഗിക്കുന്നതിന് പകരം, അതിന്റെ അവസ്ഥ ഇങ്ങനെ ആക്കുന്നവരെ പൂവിട്ട് പൂജിക്കണം.</p>
<p>#കേരളത്തിലെ_റോഡുകൾ</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8267" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8267</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> AI ക്യാമറകൾ മിഴി തുറക്കുന്നത് പക്ഷപാതത്തോടെ!</title>
		<link>http://niraksharan.in/?p=8246</link>
		<comments>http://niraksharan.in/?p=8246#comments</comments>
		<pubDate>Fri, 21 Apr 2023 02:13:04 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[കേരളത്തിലെ റോഡുകൾ]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സാങ്കേതികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=8246</guid>
		<description><![CDATA[റോഡിൽ സാധാരണ ക്യാമറകൾ താൽക്കാലികമായി സ്ഥാപിച്ച്, അത് വഴി നിയമലംഘനം (പ്രധാനമായും അമിതവേഗം) കണ്ടെത്തി പിഴ ചുമത്തിയിരുന്ന ഒരു തുടക്കകാലം കേരളത്തിൽ എത്രപേർക്ക് ഓർമ്മയുണ്ടെന്ന് നിശ്ചയമില്ല. അന്ന് ആ ചടങ്ങ് നടപ്പാക്കിയിരുന്നത് പ്രൈവറ്റ് ഏജൻസികൾ ആയിരുന്നു. വൈകുന്നേരം ആകുന്നതോടെ സിസ്റ്റത്തിൽ പതിഞ്ഞ നിയമലംഘനങ്ങളിൽ നിന്ന് ഏമാന്മാരുടേയും മീശയുള്ള അപ്പന്മാരുടേയും പടങ്ങൾ നീക്കം ചെയ്ത് ബാക്കിയുള്ള അപ്പാവികളുടെ കേസുകളാണ് ചാർജ്ജ് ചെയ്തിരുന്നത്. തമാശ എന്താണെന്ന് വെച്ചാൽ, ദീർഘദൂരം ഓടുന്ന മൾട്ടി ആക്സിൽ പ്രൈവറ്റ് ബസ്സുകളുടെ നിയമലംഘനവും ഇത്തരത്തിൽ ഒഴിവാക്കി [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8246" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2023/04/441.jpg"><img class="aligncenter wp-image-8247 " src="http://niraksharan.in/wp-content/uploads/2023/04/441.jpg" alt="44" width="457" height="457" /></a><br />
<strong><span style="font-size: xx-large;">റോ</span></strong>ഡിൽ സാധാരണ ക്യാമറകൾ താൽക്കാലികമായി സ്ഥാപിച്ച്, അത് വഴി നിയമലംഘനം (പ്രധാനമായും അമിതവേഗം) കണ്ടെത്തി പിഴ ചുമത്തിയിരുന്ന ഒരു തുടക്കകാലം കേരളത്തിൽ എത്രപേർക്ക് ഓർമ്മയുണ്ടെന്ന് നിശ്ചയമില്ല.</p>
<p>അന്ന് ആ ചടങ്ങ് നടപ്പാക്കിയിരുന്നത് പ്രൈവറ്റ് ഏജൻസികൾ ആയിരുന്നു. വൈകുന്നേരം ആകുന്നതോടെ സിസ്റ്റത്തിൽ പതിഞ്ഞ നിയമലംഘനങ്ങളിൽ നിന്ന് ഏമാന്മാരുടേയും മീശയുള്ള അപ്പന്മാരുടേയും പടങ്ങൾ നീക്കം ചെയ്ത് ബാക്കിയുള്ള അപ്പാവികളുടെ കേസുകളാണ് ചാർജ്ജ് ചെയ്തിരുന്നത്.</p>
<p>തമാശ എന്താണെന്ന് വെച്ചാൽ, ദീർഘദൂരം ഓടുന്ന മൾട്ടി ആക്സിൽ പ്രൈവറ്റ് ബസ്സുകളുടെ നിയമലംഘനവും ഇത്തരത്തിൽ ഒഴിവാക്കി കൊടുക്കുമായിരുന്നു. അവരൊക്കെ മറ്റ് പല വകുപ്പുകളിലായി എല്ലാ മാസവും കൃത്യമായി മാസപ്പടി എത്തിക്കുന്ന കാറ്റഗറികളിൽ പെടുന്നവരാണ് എന്നതു തന്നെ ഈ സൗജന്യത്തിന് കാരണം.</p>
<p>മേൽപ്പറഞ്ഞ ആരോപണത്തിന് തെളിവൊന്നും സമർപ്പിക്കാനില്ല. അന്ന് ഈ ജോലി ചെയ്തിരുന്ന സ്വകാര്യ ഏജൻസിയിലെ ജീവനക്കാർ ഇന്നും ജീവനോടെയുണ്ട്. അവരോട് തിരക്കിയാൽ ഇതിൽക്കൂടുതൽ വിവരങ്ങൾ കിട്ടും എന്ന സൂചന മാത്രമേ തരാനുള്ളൂ.</p>
<p>പറഞ്ഞുവന്നത്, ഏത് ലോകോത്തര സംവിധാനം കൊണ്ടുവന്നാലും, പ്രിവിലേജ് ഉള്ളവരും ഇല്ലാത്തവരും എന്ന രണ്ട് തരം പൗരന്മാർ ഇവിടെയുണ്ട്. പ്രിവിലേജ് ഉള്ളവർക്ക് ഈ നിയമമൊന്നും ബാധകമല്ല.</p>
<p>രാജഭരണം എന്ന് വിശേഷിപ്പിക്കാവുന്ന UAE യിലെ ഒരു ഭരണാധികാരി വാഹനാപകടം ഉണ്ടാക്കിയാൽ, പൊലീസ് വന്ന് പേപ്പർ ഉണ്ടാക്കുന്നത് വരെ ആ ഭരണാധികാരി റോഡിൽ കാത്തുനിൽക്കും. രാജാവാണെന്ന പരിഗണന പോലും നൽകാതെ, പോലീസുകാരൻ വന്ന് ചീട്ടെഴുതും. (ഷേക്ക് ഷാഹിദ് അന്തരിക്കുന്നതിന് മുന്നേ, അദ്ദേഹം ഒരിക്കൽ അങ്ങനെ നടുറോഡിൽ പൊലീസിനെ കാത്ത് നിൽക്കുന്നതിന് സാക്ഷിയാണ് ഈയുള്ളവൻ.)</p>
<p>പക്ഷേ നമുക്ക് വേണ്ടി നമ്മൾ തിരഞ്ഞെടുത്ത മന്ത്രിമാർ ഭരിക്കുന്ന രാജ്യത്ത് അവർക്കെന്തുമാകാം. അധികാരത്തിന്റെ ശീതളഛായയിൽ വിരാജിക്കുന്നവർക്കെല്ലാം നിയമം വേറെയാണ്.</p>
<p>ഇത്തരം ഇരട്ടത്താപ്പ് ഏർപ്പാടുകൾ നിർത്തലാക്കാതെ കേരളം നമ്പർ, ഇന്ത്യ നമ്പർ വൺ, എന്നൊക്കെ ഗീർവാണം അടിക്കുന്നിടത്തോളം കാലം നമ്പർ വൺ എന്നത് ബാലികേറാ മലയായി തുടരും.</p>
<p>AI ക്യാമറകളെ സ്വാഗതം ചെയ്യുന്നു. അതിൽ നിന്ന് പ്രിവിലേജുകാരെ ഒഴിവാക്കുമെന്നും അറിയാം. പക്ഷേ, 6 മാസം കഴിയുന്നതോടെ ഈ ക്യാമറകൾ പ്രവർത്തന രഹിതമാകുകയും അതിൻ്റെ മെയ്ൻ്റനൻസ് നടത്തുകയും ചെയ്യുന്നില്ലെങ്കിൽ ഈ AI ക്യാമറകളെ അനുകൂലിക്കുന്നില്ല. സിഗ്നൽ ലൈറ്റുകൾ പരിപാലിക്കാൻ പണമില്ല എന്ന് പറയുന്ന സർക്കാർ സംവിധാനമാണ് നമ്മുടേത് എന്ന മുൻ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇങ്ങനെ പറയുന്നത്.</p>
<p>15 വർഷത്തെ റോഡ് ടാക്സ് അടക്കുന്നവർക്ക് ഒരു കൊല്ലത്തെ റോഡെങ്കിലും നല്ല നിലയ്ക്ക് കൊടുക്കുന്നുണ്ടോ? അത് കൂടെ ചെയ്യാനുള്ള ശുഷ്കാന്തി കാണിക്കണം. അല്ലാതെ ഖജനാവിൽ കാശില്ലാതെ വരുമ്പോൾ പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനോടും വിയോജിപ്പാണ്.</p>
<p>എങ്കിലും AI ക്യാമറകളെ സ്വാഗതം ചെയ്യുന്നു. അത് എക്കാലവും നടപ്പിലാക്കപ്പെടുമെങ്കിൽ മാത്രം.</p>
<p><strong>വാൽക്കഷണം:-</strong> പണമില്ലാത്തത് കാരണം, എറണാകുളം ജില്ലയിലെ ചേരാനല്ലൂർ സിഗ്നൽ നടത്തിക്കൊണ്ട് പോകുന്നത് ആസ്റ്റർ മെഡിസിറ്റി എന്ന ആശുപത്രിക്കാരാണ്. അതുകൊണ്ട് തന്നെ സ്ഥലപ്പേരുകൾക്ക് പകരം ആശുപത്രിയുടെ പേരാണ് ആ സിഗ്നൽ ബോർഡ് നിറയെ. ഇങ്ങനെയുള്ള നാട്ടിൽ AI ക്യാമറകളുടെ ഭാവി കണ്ടറിയണം.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8246" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8246</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> നമ്പർ പ്ലേറ്റ് വെട്ടിപ്പുകൾ അവസാനിക്കുന്നു</title>
		<link>http://niraksharan.in/?p=8165</link>
		<comments>http://niraksharan.in/?p=8165#comments</comments>
		<pubDate>Thu, 23 Feb 2023 06:57:05 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[കേരളത്തിലെ റോഡുകൾ]]></category>
		<category><![CDATA[നിയമം]]></category>
		<category><![CDATA[സാങ്കേതികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=8165</guid>
		<description><![CDATA[വാഹനങ്ങളിൽ ഉടമസ്ഥന് തോന്നിയ അക്ഷരങ്ങളിൽ അയാൾക്ക് തോന്നിയ വലിപ്പത്തിൽ നമ്പർ പ്ലേറ്റുകൾ എഴുതി പിടിപ്പിക്കുന്നത് ശരിയല്ലല്ലോ എന്ന ചിന്ത കാലങ്ങളായിട്ടുണ്ട്. വിദേശരാജ്യങ്ങളിലെ സമ്പദായങ്ങൾ കാണുക കൂടെ ചെയ്തതോടെ ഇന്ത്യയിൽ മാത്രം ഇത്തരത്തിൽ തോന്ന്യാസം നടപ്പാക്കുന്നതിനെപ്പറ്റി വല്ലാത്ത ഈർഷ്യ തോന്നിയിട്ടുമുണ്ട്. ഉദാഹരണത്തിന്, ഗൾഫ് രാജ്യങ്ങളിൽ പലയിടത്തും നമ്പർ പ്ലേറ്റ് നൽകുന്നത് സർക്കാർ തന്നെയാണ്. അത് വാഹനത്തിൽ പിടിപ്പിക്കുന്ന ജോലി മാത്രമേ ഉടമസ്ഥനുള്ളൂ. ഓ&#8230; മറന്നു. വിദേശരാജ്യങ്ങളുമായി ഇന്നാട്ടിലെ കാര്യങ്ങൾ താരതമ്യം ചെയ്യുന്നത് പലർക്കും ഇഷ്ടമല്ല. പക്ഷേ പല കാര്യങ്ങളും [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8165" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2023/02/tt.jpg"><img class="aligncenter wp-image-8166 " src="http://niraksharan.in/wp-content/uploads/2023/02/tt.jpg" alt="tt" width="504" height="378" /></a><br />
<strong><span style="font-size: xx-large;">വാ</span></strong>ഹനങ്ങളിൽ ഉടമസ്ഥന് തോന്നിയ അക്ഷരങ്ങളിൽ അയാൾക്ക് തോന്നിയ വലിപ്പത്തിൽ നമ്പർ പ്ലേറ്റുകൾ എഴുതി പിടിപ്പിക്കുന്നത് ശരിയല്ലല്ലോ എന്ന ചിന്ത കാലങ്ങളായിട്ടുണ്ട്. വിദേശരാജ്യങ്ങളിലെ സമ്പദായങ്ങൾ കാണുക കൂടെ ചെയ്തതോടെ ഇന്ത്യയിൽ മാത്രം ഇത്തരത്തിൽ തോന്ന്യാസം നടപ്പാക്കുന്നതിനെപ്പറ്റി വല്ലാത്ത ഈർഷ്യ തോന്നിയിട്ടുമുണ്ട്.</p>
<p>ഉദാഹരണത്തിന്, ഗൾഫ് രാജ്യങ്ങളിൽ പലയിടത്തും നമ്പർ പ്ലേറ്റ് നൽകുന്നത് സർക്കാർ തന്നെയാണ്. അത് വാഹനത്തിൽ പിടിപ്പിക്കുന്ന ജോലി മാത്രമേ ഉടമസ്ഥനുള്ളൂ. ഓ&#8230; മറന്നു. വിദേശരാജ്യങ്ങളുമായി ഇന്നാട്ടിലെ കാര്യങ്ങൾ താരതമ്യം ചെയ്യുന്നത് പലർക്കും ഇഷ്ടമല്ല. പക്ഷേ പല കാര്യങ്ങളും പഠിക്കാൻ നമ്മളുടെ മന്ത്രിമാരും ഉദ്യോഗസ്ഥന്മാരുമൊക്കെ വിദേശ പര്യടനം നടത്താറുണ്ട്. മാറ്റങ്ങൾ ഒന്നും ഉണ്ടാകാറില്ലെന്ന് മാത്രം.</p>
<p>വിഷയത്തിലേക്ക് മടങ്ങി വരാം.</p>
<p>ഉടമസ്ഥന് തോന്നിയ പോലെ നമ്പർ പ്ലേറ്റ് പിടിപ്പിക്കുന്നതുകൊണ്ട് പല നമ്പറുകളും വായിക്കാൻ തന്നെ പറ്റില്ല. മഹാരാഷ്ട്രയിലും മറ്റും അവരുടെ ഭാഷാ ലിപികൾ ഉപയോഗിച്ച് നമ്പർ എഴുതുന്നത് കണ്ടിട്ടുണ്ട്. ആ വാഹനം ആ ലിപി അറിയാത്ത ഒരാളെ ഇടിച്ചിട്ട് പോയാൽ, നമ്പർ കണ്ട് മനസ്സിലാക്കാൻ പോലും പറ്റില്ല. പബ്ലിക്ക് രജിസ്റ്റ്രേഷൻ (മഞ്ഞ ബോർഡ്) വാഹനം, സംസ്ഥാന അതിർത്തി കടക്കുന്നതിന് മുൻപ് അതേ നമ്പറിലുള്ള വെളുത്ത ബോർഡാക്കി മാറ്റി പിടിപ്പിക്കുന്നത്, ടാക്സിയിൽ ഒരു പഴനി യാത്ര പോയപ്പോൾ നേരിട്ട് കണ്ടിട്ടുണ്ട്. പെർമിറ്റ് എടുക്കുന്നത് ഒഴിവാക്കാനാണ് ഇങ്ങനെ നമ്പർ പ്ലേറ്റ് മാറ്റുന്നത്. ഇതിൽക്കൂടുതൽ കാര്യങ്ങൾ നിയമവിരുദ്ധമായി നടക്കുന്നുണ്ട് നമ്പർ പ്ലേറ്റുകൾ ദുരുപയോഗം ചെയ്തുകൊണ്ട്. ക്രിമിനൽ ആക്റ്റിവിറ്റികൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളിൽ മറ്റേതെങ്കിലും വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ് പിടിപ്പിക്കുന്നത് സ്ഥിരം പരിപാടിയാണ്.</p>
<p>പക്ഷേ, ഇനിയങ്ങോട്ട് കാര്യങ്ങൾക്ക് മാറ്റം വരുകയാണ്. ഉടമസ്ഥന് തോന്നിയ പോലെ നമ്പർ പ്ലേറ്റ് എഴുതാനോ പിടിപ്പിക്കാനോ ആവില്ല. അതേപ്പറ്റി കൂടുതൽ മനസ്സിലാക്കാൻ അവസരമുണ്ടായത്, ഈയുള്ളവൻ്റെ ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡീഷൻ വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ് തയ്യാറാക്കി പിടിപ്പിക്കുന്ന സമയത്താണ്. കട്ടപ്പനയിലാണ് മേൽപ്പറഞ്ഞ അനുഭവം ഉണ്ടായത്.</p>
<p>HSRP (High Security Registration Plate) എന്ന സംവിധാനത്തിലൂടെയാണ് ഏകീകൃത നമ്പർ പ്ലേറ്റ് നടപടി വന്നിരിക്കുന്നത്. അക്കമിട്ട് അതേപ്പറ്റി പറയാം.</p>
<p><strong>1.</strong> ഇനി മുതൽ നമ്മളൊരു പുതിയ വാഹനം വാങ്ങിയാൽ ഷോ റൂമിൽ നിന്ന് തന്നെ നമ്പർ പ്ലേറ്റോട് കൂടെ വാഹനം നിരത്തിൽ ഇറങ്ങിയേ പറ്റൂ. അക്കാര്യം വാഹന ഡീലറിൻ്റെ കൂടെ ഉത്തരവാദിത്തമാണ്.</p>
<p><strong>2.</strong> HSRP നമ്പർ പ്രകാരം, നമ്പർ പ്ലേറ്റിൽ ഇന്ത്യൻ വാഹനം എന്ന് സൂചിപ്പിക്കാനായി IND എന്നുണ്ടാകും. ഒരു ഹോളോഗ്രാമും കാണും. ഇതിനും ഉപരിയായി 12 അക്കമുള്ള ഒരു Alpha Numeric നമ്പർ കൂടെ ഉണ്ടാകും. ഇതിനൊപ്പമാണ് നമ്പളുടെ രജിസ്റ്റ്രേഷൻ നമ്പർ വരുക. (ചിത്രം 1)</p>
<p><strong>3.</strong> ഈ നമ്പർ പ്ലേറ്റ് റിവറ്റ് ചെയ്ത് പിടിപ്പിക്കണമെന്നാണ് നിയമം. അതായത് നട്ട് ബ്ലോൾട്ട് പോലെ അഴിച്ചെടുക്കാൻ സാധിക്കുന്ന പരിപാടികൾ പറ്റില്ല. റിവറ്റ് അഴിക്കാൻ നോക്കിയാൽ അത് പൊട്ടിപ്പോകുമെന്ന് മാത്രമല്ല, അഴിച്ചെടുത്തതായി മനസ്സിലാക്കാനും പറ്റും. (ചിത്രം 1)</p>
<p><strong>4.</strong> റിവറ്റ് ചെയ്ത് പിടിപ്പിക്കുന്നത് നമ്പർ പ്ലേറ്റ് അടിക്കുന്ന കടക്കാരൻ്റെ ഉത്തരവാദിത്ത്വമാണ്. അതേപ്പറ്റി അൽപ്പം കൂടെ വിശദമാക്കാനുണ്ട്.</p>
<p><strong>4a).</strong> നമ്പർ എഴുതിക്കാൻ നമ്മൾ കടയിൽ ചെല്ലുമ്പോൾ, കടക്കാരൻ ഓൺലൈനിൽ നമ്പർ പ്ലേറ്റിന് അപേക്ഷ നൽകണം. അതിൽ വാഹനമുടമയുടെ ആധാർ കാർഡ് അടക്കമുള്ള വിവരങ്ങൾ ഉണ്ടാകും. ഇത് പഴയ വണ്ടിയിൽ നമ്പർ പ്ലേറ്റ് മാറ്റുന്നവർക്ക് മാത്രം ബാധകം. പുതിയ വണ്ടിക്കാർക്ക് ഡീലർ തന്നെ നമ്പർ എടുത്ത് പിടിപ്പിച്ചാണല്ലോ നൽകേണ്ടത്.</p>
<p><strong>4b).</strong> രാവിലെ മുതൽ അപേക്ഷിക്കുന്ന നമ്പറുകൾ ഉച്ചയ്ക്ക് അപ്രൂവ് ചെയ്ത് കിട്ടും. ഉച്ചയ്ക്ക് ശേഷം അപേക്ഷിക്കുന്നത് വൈകീട്ട് അപ്രൂവ് ചെയ്ത് കിട്ടും.</p>
<p><strong>4c).</strong> നമ്പർ അപ്രൂവ് ചെയ്ത് കിട്ടി 24 മണിക്കൂറിനകം കടക്കാരൻ വാഹനത്തിൽ നമ്പർ പ്ലേറ്റ് പിടിപ്പിച്ച് അതിൻ്റെ റിവറ്റും നമ്പറും കൃത്യമായി കാണുന്ന വിധത്തിലുള്ള ഫോട്ടോ എടുത്ത് അപ് ലോഡ് ചെയ്യണം. 24 മണിക്കൂറിനകം അയാൾ ഇത് ചെയ്തില്ലെങ്കിൽ അയാൾക്ക് പുതിയ നമ്പർ പ്ലേറ്റിന് അപേക്ഷിക്കാനാവില്ല.</p>
<p><strong>4d).</strong> മേൽപ്പറഞ്ഞ കാരണം കൊണ്ട് തന്നെ. നമ്മൾ വാഹനവുമായി കടയിൽച്ചെന്ന്, വാഹനത്തിൽ കടക്കാരൻ നമ്പർ പ്ലേറ്റ് പിടിപ്പിക്കുക തന്നെ വേണം. നമ്പർ പ്ലേറ്റ് ഉടമസ്ഥൻ്റെ കൈയിൽ തന്ന് വിടാൻ കടക്കാരൻ തയ്യാറാകില്ല. ഉടമസ്ഥൻ നമ്പർ പ്ലേറ്റ് പിടിപ്പിക്കാൻ വൈകിയാൽ കടക്കാരൻ്റെ കഞ്ഞികുടി മുട്ടും എന്നത് തന്നെ കാരണം.</p>
<p><strong>4e).</strong> ഇതിന് മറ്റൊരു പ്രയോജനം കൂടെ ഉണ്ട്. സമയബന്ധിതമായി പണിയെടുക്കേണ്ട അവസ്ഥ കടക്കാരനും ഉണ്ടാകുന്നു. അത് വാഹന ഉടമയ്ക്കും ഗുണം ചെയ്യുന്നു. ധാരാളം ജോലിയുള്ള ഒരു കടക്കാരന് നമ്മുടെ നമ്പർ രണ്ടോ മൂന്നോ ദിവസം വെച്ച് വൈകിപ്പിക്കാനാവില്ല. എത്ര ജോലിയുണ്ടെങ്കിലും 24 മണിക്കൂറിനകം അയാൾ നമ്പർ പ്ലേറ്റ് പിടിപ്പിച്ചേ പറ്റൂ.</p>
<p><strong>5.</strong> ഇത്രയൊക്കെ ചെയ്തിട്ടും റിവറ്റ് ചെയ്ത നമ്പർ പ്ലേറ്റ് ഇളക്കി മാറ്റി ഉടായിപ്പിന് ശ്രമിക്കുന്നവരെ പൂട്ടാൻ HSRP യിൽ ഇനിയുമുണ്ട് സംവിധാനങ്ങൾ. നമ്പർ പ്ലേറ്റിനൊപ്പം ഒരു സ്റ്റിക്കർ കൂടെ കടക്കാരൻ പ്രിൻ്റ് ചെയ്ത് എടുക്കുന്നുണ്ട്. അത് വാഹനത്തിൻ്റെ മുൻവശത്തെ ചില്ലിൽ ഒട്ടിച്ചിരിക്കണം. അതിനകത്ത് രജിസ്റ്റ്രേഷൻ നമ്പറും 12 അക്കമുള്ള Alpha Numeric നമ്പറും വാഹനം ഏത് ജില്ലയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നു എന്നതടക്കമുള്ള എല്ലാ വിവരങ്ങളും ഉണ്ട്. ഈ സ്റ്റിക്കറിലും മഴവില്ല് തോൽക്കുന്ന ഗംഭീര ഹോളോഗ്രാം ഉണ്ട്. സുതാര്യമായ ഈ സ്റ്റിക്കറിന് പിന്നിൽ മറ്റൊരു സ്റ്റിക്കർ കൂടെ ഒട്ടിക്കുന്നുണ്ട്. ഡീസൽ വാഹനമാണെങ്കിൽ ഈ സ്റ്റിക്കറിന് ഓറഞ്ച് നിറവും പെട്രോൾ കാർ ആണെങ്കിൽ നീല നിറവും മറ്റ് വാഹനങ്ങൾക്ക് ചാരം നിറവും ആയിരിക്കും. വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ്, റിവറ്റ് ഇളക്കി മാറ്റി സ്ഥാപിച്ചാലും ഈ സ്റ്റിക്കറുകളിൽ നിന്ന് വാഹനത്തിൻ്റെ യഥാർത്ഥ വിവരങ്ങൾ പിടികിട്ടുമെന്ന് സാരം. ഇനി അഥവാ ഈ സ്റ്റിക്കറുകളും പൊളിച്ച് മാറ്റി സ്ഥാപിക്കാൻ ഉടായിപ്പുകാർ ശ്രമിച്ചാൽ സ്റ്റിക്കറിലുള്ള എഴുത്തുകൾ ഇളകിപ്പോകും. ഇംഗ്ലീഷിൽ Tamper Proof എന്ന് പറയുന്ന സംവിധാനം തന്നെ. (ചിത്രം 2)</p>
<p><strong>6.</strong> ഡീസലിന് ഓറഞ്ചും പെട്രോളിന് നീലയും സ്റ്റിക്കർ വരുന്നതുകൊണ്ട്, ഇന്ധനമടിക്കാൻ പോകുമ്പോൾ അവിടുള്ള ജീവനക്കാർക്ക് ഒറ്റനോട്ടത്തിൽ വാഹനം ഡീസലാണോ പെട്രോളാണോ എന്ന് മനസ്സിലാക്കാൻ പറ്റുമെന്ന ഗുണവുമുണ്ട്. വാഹനത്തിൽ ഇന്ധനം മാറിയടിച്ച് ഉണ്ടാകുന്ന പൊല്ലാപ്പുകൾക്കും ഇതുമൂലം കുറച്ചെങ്കിലും ശാന്തിയുണ്ടാകും.</p>
<p>ചുരുക്കത്തിൽപ്പറഞ്ഞാൽ സ്വന്തം നിലയ്ക്ക് തോന്നിയ പോലുള്ള നമ്പർ പ്ലേറ്റുകൾ പിടിപ്പിക്കുന്ന കാലം അസ്തമിക്കാൻ പോകുകയാണ്. പുതിയ വാഹനങ്ങളെല്ലാം ഈ സമ്പ്രദായം പ്രകാരമേ നിരത്തിൽ ഇറങ്ങൂ. പഴയ വാഹനങ്ങളിലും മെല്ലെ മെല്ലെ ഇത് പിടിപ്പിക്കണമെന്ന നിഷ്ക്കഷ വരുമെന്നാണ് അറിയാൻ കഴിഞ്ഞത്. അതിന് നിശ്ചിത കാലയളവ് കൊടുക്കുകയും ചെയ്യും. അന്ന് കടകളിൽ തിരക്ക് കൂടുമെന്നതുകൊണ്ട് ഇപ്പോഴേ HSRP നമ്പർ പ്ലേറ്റുകൾ പിടിപ്പിച്ചാൽ നന്ന്.</p>
<p>എൻ്റെ വാഹനത്തിൽ പഴയ നമ്പർ പ്ലേറ്റ് മാറ്റി HSRP നമ്പർ പിടിപ്പിക്കാൻ കാരണം, അതിൽ പഴയ ഉടമസ്ഥൻ ഉപയോഗിച്ചിരുന്ന ലിപികൾ തന്നിഷ്ടപ്രകാരമുള്ളത് ആയിരുന്നു എന്നതാണ്. രാജ്യം മുഴുവൻ ചുറ്റാനുള്ള വാഹനമായതുകൊണ്ട് നമ്പർ പ്ലേറ്റിൻ്റെ കാര്യത്തിൽ ഒരു പ്രശ്നവും ഒരു സംസ്ഥാനത്തും ഉണ്ടാകരുതെന്ന് എനിക്ക് നിർബന്ധമുണ്ട്.</p>
<p>നമ്പർ പ്ലേറ്റിൻ്റെ കാര്യം പറഞ്ഞപ്പോളാണ്, വാഹനങ്ങളുടെ കാര്യങ്ങൾ വലിയ പിടിപാടില്ലാത്ത ഒരു സുഹൃത്ത് ഈയിടെ ചോദിച്ചു, “ഇലക്ട്രിക്ക് കാറുകളെ എങ്ങനെയാണ് നിരത്തിൽ തിരിച്ചറിയുക“ എന്ന്. മഞ്ഞയും വെളുപ്പും നമ്പർ പ്ലേറ്റുകൾ നമുക്ക് സുപരിചിതമാണ്. അത് കൂടാതെയുള്ള നമ്പർ പ്ലേറ്റുകളെക്കൂടെ പരിചയപ്പെട്ടാൽ അത്തരം സംശയങ്ങൾക്ക് തീരും. അറിയാത്തവർക്ക് വേണ്ടി മാത്രം ഇന്ത്യയിലെ വാഹന നമ്പർ പ്ലേറ്റുകളെ താഴെ പരിചയപ്പെടുത്തുന്നു.</p>
<p><strong>a).</strong> സ്വകാര്യ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പച്ച നമ്പർ പ്ലേറ്റിൽ വെളുത്ത അക്ഷരങ്ങൾ ആയിരിക്കും.</p>
<p><strong>b).</strong> പൊതു ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പച്ച നമ്പർ പ്ലേറ്റിൽ മഞ്ഞ അക്ഷരങ്ങൾ ആയിരിക്കും.</p>
<p><strong>c).</strong> ഇന്ധനമടിക്കുന്ന സ്വകാര്യ വാഹനങ്ങൾക്ക് വെളുത്ത നമ്പർ പ്ലേറ്റിൽ കറുത്ത അക്ഷരങ്ങൾ ആയിരിക്കും.</p>
<p><strong>d).</strong> ഇന്ധനമടിക്കുന്ന പൊതുവാഹനങ്ങൾക്ക് മഞ്ഞ നമ്പർ പ്ലേറ്റിൽ കറുത്ത അക്ഷരങ്ങൾ ആയിരിക്കും.</p>
<p><strong>e).</strong> റെൻ്റിന് എടുത്ത് ഓടിക്കുന്ന വാഹനങ്ങൾക്ക് കറുത്ത നമ്പർ പ്ലേറ്റിൽ മഞ്ഞ അക്ഷരങ്ങൾ ആയിരിക്കും.</p>
<p><strong>f).</strong> താൽക്കാലിക രജിസ്റ്റ്രേഷൻ ആണെങ്കിൽ മഞ്ഞ നമ്പർ പ്ലേറ്റിൽ ചുവന്ന അക്ഷരങ്ങൾ ആയിരിക്കും.</p>
<p><strong>g).</strong> ട്രേഡ് സർട്ടിഫിക്കറ്റ് വാഹനങ്ങൾക്ക് ചുവന്ന നമ്പർ പ്ലേറ്റിൽ വെളുത്ത അക്ഷരങ്ങൾ ആയിരിക്കും.</p>
<p><strong>h).</strong> പട്ടാളക്കാരുടെ വാഹനങ്ങൾക്ക് കറുത്ത നമ്പർ പ്ലേറ്റിൽ വെളുത്ത അക്ഷരങ്ങളും മുകളിലേക്ക് അമ്പടയാളവും ഉണ്ടാകും.</p>
<p><strong>i).</strong> കോൺസുലേറ്റ് / ഡിപ്ലോമാറ്റ് വാഹനങ്ങൾക്ക് നീല നമ്പർ പ്ലേറ്റിൽ വെളുത്ത അക്ഷരങ്ങൾ ആയിരിക്കും.</p>
<p><strong>j).</strong> ഇന്ത്യൻ പ്രസിഡൻ്റ്, ഗവർണ്ണർ എന്നീ ഔദ്യോഗിക വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ചുവപ്പായിരിക്കും. അതിൽ അശോക സ്തംഭവും ഉണ്ടായിരിക്കും.</p>
<p><strong>വാൽക്കഷണം:-</strong> ഇത്രയൊക്കെ ചെയ്താലും ഉടായിപ്പുകാർ ഇതിനേയും തുരങ്കം വെക്കുന്ന ഉടായിപ്പുകളുമായി വരാതിരിക്കില്ല. അത് എന്തൊക്കെ ആയിരിക്കുമെന്നറിയാൻ കണ്ണിൽ പെട്രോളൊഴിച്ച് കാത്തിരിക്കുന്നു.</p>
<p><strong>മുൻകൂർ ജാമ്യം:-</strong> മറ്റെവിടെയെങ്കിലും വായിച്ച് അറിഞ്ഞിട്ടുള്ളവരും അല്ലാതെ തന്നെ അറിയുന്നവരും പൊറുക്കുക. എൻ്റെ അനുഭവത്തിൻ്റെ വെളിച്ചത്തിലാണ് ഈ കുറിപ്പ്. എന്തെങ്കിലും കൂട്ടിച്ചേർക്കാൻ ഉണ്ടെങ്കിൽ നിർദ്ദേശിച്ചാൽ അപ്രകാരം ചെയ്യാം.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8165" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8165</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> കാരവാൻ ടൂറിസവും കേരളവും</title>
		<link>http://niraksharan.in/?p=8093</link>
		<comments>http://niraksharan.in/?p=8093#comments</comments>
		<pubDate>Thu, 08 Dec 2022 12:13:51 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[ഇന്ത്യ]]></category>
		<category><![CDATA[കേരളം]]></category>
		<category><![CDATA[കേരളത്തിലെ റോഡുകൾ]]></category>
		<category><![CDATA[ഗതാഗതം]]></category>
		<category><![CDATA[നിയമം]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[പ്രതികരണം]]></category>

		<guid isPermaLink="false">http://niraksharan.in/?p=8093</guid>
		<description><![CDATA[വർഷങ്ങൾക്ക് മുൻപ് അബുദാബിയിൽ ഒരു സന്ദർശനത്തിന് ചെന്ന കാലം. അവിടത്തെ പത്രത്തിനോപ്പം (ഗൾഫ് ന്യൂസ് ആണോ ഖലീജ് ടൈംസ് ആണോയെന്ന് ഓർമ്മയില്ല) വരുന്ന വാരാന്ത്യപതിപ്പിൽ ഒരു ലേഖനവും ചിത്രങ്ങളുമുണ്ടായിരുന്നു. പന്ത്രണ്ട് വർഷത്തിലേറെയായി തങ്ങളുടെ ടൊയോട്ട പിക്കപ്പിൽ ലോകം മുഴുവൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ദമ്പതികളെപ്പറ്റിയുള്ള ലേഖനമായിരുന്നു അത്. പാശ്ചാത്യ രാജ്യത്ത് സാമാന്യം നല്ല ജോലിയും വരുമാനവും ഉണ്ടായിരുന്ന ആ ദമ്പതികൾ, ആലോചിച്ചുറപ്പിച്ച് തയ്യാറാക്കിയ പദ്ധതി പ്രകാരം ജോലിയെല്ലാം ഉപേക്ഷിച്ച് സമ്പാദ്യമെല്ലാം വിറ്റുപെറുക്കി ലോകം ചുറ്റാനിറങ്ങി. ഭൂഗോളത്തിന് തലങ്ങും വിലങ്ങും പലവട്ടം [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8093" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2022/12/66.jpg"><img class="aligncenter wp-image-8094 " src="http://niraksharan.in/wp-content/uploads/2022/12/66.jpg" alt="66" width="473" height="473" /></a><br />
<strong><span style="font-size: xx-large;">വ</span></strong>ർഷങ്ങൾക്ക് മുൻപ് അബുദാബിയിൽ ഒരു സന്ദർശനത്തിന് ചെന്ന കാലം. അവിടത്തെ പത്രത്തിനോപ്പം (ഗൾഫ് ന്യൂസ് ആണോ ഖലീജ് ടൈംസ് ആണോയെന്ന് ഓർമ്മയില്ല) വരുന്ന വാരാന്ത്യപതിപ്പിൽ ഒരു ലേഖനവും ചിത്രങ്ങളുമുണ്ടായിരുന്നു. പന്ത്രണ്ട് വർഷത്തിലേറെയായി തങ്ങളുടെ ടൊയോട്ട പിക്കപ്പിൽ ലോകം മുഴുവൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ദമ്പതികളെപ്പറ്റിയുള്ള ലേഖനമായിരുന്നു അത്.</p>
<p>പാശ്ചാത്യ രാജ്യത്ത് സാമാന്യം നല്ല ജോലിയും വരുമാനവും ഉണ്ടായിരുന്ന ആ ദമ്പതികൾ, ആലോചിച്ചുറപ്പിച്ച് തയ്യാറാക്കിയ പദ്ധതി പ്രകാരം ജോലിയെല്ലാം ഉപേക്ഷിച്ച് സമ്പാദ്യമെല്ലാം വിറ്റുപെറുക്കി ലോകം ചുറ്റാനിറങ്ങി. ഭൂഗോളത്തിന് തലങ്ങും വിലങ്ങും പലവട്ടം അവർ ചുറ്റിയടിച്ചു. റോഡ് മാർഗ്ഗം പോകാൻ പറ്റാത്ത ഭൂഖണ്ഡങ്ങളിൽ കപ്പലിൽ കയറ്റി വാഹനം കൊണ്ടുപോയി. തീനും കുടിയും കിടപ്പുമെല്ലാം മാറ്റങ്ങൾ വരുത്തി സജ്ജമാക്കിയ സ്വന്തം വാഹനത്തിൽത്തന്നെ. ലോകം മുഴുവൻ ചുറ്റിയെങ്കിലും ഒരിക്കൽ പോയിടത്ത് പിന്നേയും പലവട്ടം അവർ പോയിക്കൊണ്ടേയിരുന്നു.</p>
<p>അവർ സഞ്ചരിച്ച ദൂരം, വലത്തും വശത്തും ഇടത്തും വശത്തും ഓടിച്ച ദൂരങ്ങൾ, മാറ്റിയ ടയറുകളുടെ എണ്ണം, മാറ്റിയ ബ്രേക്ക് പാഡുകളുടെ കണക്ക്, എന്നിങ്ങനെ ആ യാത്രയെപ്പറ്റിയുള്ള കൗതുകകരമായ പല കാര്യങ്ങളും ആ ലേഖനത്തിലുണ്ടായിരുന്നു. അവർ യാത്ര തുടങ്ങിയ കാലത്തെ, നാൽപ്പതുകളിലെ അവരുടെ ചിത്രവും നര പടർന്നുകഴിഞ്ഞ നിലവിലെ ചിത്രവുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു.</p>
<p>യാദൃശ്ചികമായ തൊട്ടടുത്ത ദിവസം അബുദാബിയുടെ നിരത്തിൽ അവരെ കാണാനും സംസാരിക്കാനും എനിക്ക് ഭാഗ്യമുണ്ടായി. എൻ്റെ യാത്രാസ്വപ്നങ്ങളിൽ ഏവിയേഷൻ സ്പിരിറ്റ് കോരിയൊഴിച്ച മനുഷ്യന്മാരുടെ കൂട്ടത്തിൽ ആദ്യം വരുന്നത് ആ ദമ്പതികളാണ്. മൊബൈൽ ക്യാമറയും സെൽഫിയുമൊന്നും ഇല്ലാത്ത കാലമായതുകൊണ്ട് അവർക്കൊപ്പമുള്ള ഒരു ചിത്രമെടുക്കാൻ പറ്റാതെ പോയി.</p>
<p>അന്നവർ പറഞ്ഞ പ്രധാനപ്പെട്ട ഒരു കാര്യം, ലോകത്തെവിടെ പോയാലും അവരുടെ വാഹനത്തിൻ്റെ സർവ്വീസും റിപ്പയറുമൊക്കെ ടൊയോട്ടാ കമ്പനി സ്പോൺസർ ചെയ്തിരുന്നെന്നും, ഇന്ത്യയൊഴികെ മറ്റെല്ലായിടത്തും അവർക്ക് ആ സർവ്വീസ് കിട്ടിയെന്നുമാണ്. ഇന്ത്യക്കാരനെന്ന നിലയ്ക്ക് തലകുനിഞ്ഞ് പോയ ഒരു സന്ദർഭം.</p>
<p>ഇത്രയും പറഞ്ഞത് ആമുഖം തന്നെയായിരുന്നു. അവരെന്നിൽ ഒഴിച്ച് പോയ എണ്ണ ഇന്നും കത്തിത്തീർന്നിട്ടില്ല. കുറഞ്ഞ പക്ഷം ഇന്ത്യയെങ്കിലും അത്തരത്തിൽ മുഴുവനായി കാണണമെന്ന യാത്രാ പദ്ധതിക്ക് കോപ്പുകൂട്ടുന്നതിനിടയ്ക്ക് ഇന്നലെ കാണാനിടയായ ഒരു വാർത്ത ശരിക്കും നിരാശപ്പെടുത്തി.</p>
<p>അഞ്ച് രാജ്യങ്ങൾ പിന്നിട്ട് <a href="https://www.mathrubhumi.com/travel/news/caravan-tourism-world-tour-thekkady-1.8113029">റോഡ് മാർഗ്ഗം യൂറോപ്പിൽ</a> നിന്ന് 13 കാരവാനുകളിലായി ഇന്ത്യയിലെത്തി, തുടർന്ന് കേരളത്തിലേക്ക് കടന്ന് തേക്കടിയിൽ എത്തിയ 31 അംഗ യാത്രാസംഘത്തെപ്പറ്റിയായിരുന്നു ആ വാർത്ത. ഈ വാർത്ത വരുന്നതിന് ഒരാഴ്ച്ച മുൻപ്, ഇക്കൂട്ടർ ഇടപ്പള്ളി ലുലു മാളിൻ്റെ പരിസരത്ത് തമ്പടിച്ചിരിക്കുന്ന ചിത്രം സുഹൃത്ത് അലക്സ് Alex P Job എനിക്കയച്ച് തന്നിരുന്നു. രണ്ട് ദിവസം മുൻപ് കൊച്ചിയിൽ നിന്ന് ബാംഗ്ലൂർക്ക് മടങ്ങിയില്ലായിരുന്നെങ്കിൽ ആ സഞ്ചാരികളെ കണ്ട് അൽപ്പനേരം സംസാരിച്ചിരിക്കാൻ കട്ടായം ഞാൻ പോകുമായിരുന്നു.</p>
<p>ആ വാർത്തയുടെ അവസാനം പറഞ്ഞിരുന്ന കാര്യം ശരിക്കും മാനക്കേടുണ്ടാക്കി.</p>
<p><span style="color: #993300;">“ കേരളത്തിലേക്ക് പ്രവേശിച്ചപ്പോള്‍ മോട്ടോര്‍ വാഹനവകുപ്പ് മണിക്കൂറുകളോളം വഴിയില്‍ തടഞ്ഞതായി സഞ്ചാരികള്‍ പറഞ്ഞു. വാഹനത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി രൂപമാറ്റം വരുത്തി എന്നാരോപിച്ച് 10,000 രൂപ പിഴ ഈടാക്കാനും ശ്രമിച്ചു. ഒടുവില്‍ ടൂറിസം മന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത്. “</span></p>
<p>മന്ത്രിയുടെ ഓഫീസിൽ ഈ വിവരം എങ്ങനെയെത്തി എന്നത് വേറെ അന്വേഷിക്കണം. എത്തിയില്ലായിരുന്നെങ്കിൽ അവർ 10,000 രൂപ ഒടുക്കാതെ അവിടന്ന് തടിയൂരില്ലായിരുന്നു. ടൂറിസം മന്ത്രി റിയാസ്, കാരവൻ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന ഭരണാധികാരി ആയത് അവർക്ക് തുണയായി.</p>
<p>ഇതേപ്പറ്റിയുള്ള മാതൃഭൂമി വാർത്തയ്ക്കടിയിൽ താഴെ കാണുന്ന ഒരഭിപായം ഞാൻ രേഖപ്പെടുത്തുകയുണ്ടായി.</p>
<p><span style="color: #0000ff;">“ കാരവൻ ടൂറിസം പ്രോത്സാഹിപ്പിക്കാൻ ഒരു വശത്ത് ടൂറിസം മന്ത്രി. ഏത് രാജ്യത്തെ ടൂറിസ്റ്റ് വന്നാലും, ഇന്നാട്ടിലെ മോട്ടോർ വാഹന നിയമം പറഞ്ഞ് പണം പിടുങ്ങാൻ നിൽക്കുന്ന കർമ്മനിരതരും നിയമം കടുകിട തെറ്റിക്കാത്തവരുമായ ഉദ്യോഗസ്ഥ പുംഗവന്മാർ മറുവശത്ത്. ഇന്നാട്ടിൽ ടൂറിസം അൽപ്പമെങ്കിലും നടന്ന് പോകുന്നത് ഇവിടത്തെ പ്രകൃതി സൗന്ദര്യം കൊണ്ട് മാത്രമാണ്. അതും എത്ര നാളെന്ന് കണ്ടറിയണം. ഇങ്ങോട്ട് വരുന്നവരെ സത്യത്തിൽ പൂവിട്ട് പൂജിക്കണം.“</span></p>
<p>ആ അഭിപ്രായത്തെ അനുകൃലിച്ചും എതിർത്തും പലരും സംസാരിക്കുകയുണ്ടായി. സഭ്യമല്ലാത്ത രീതിയിലും ഒരാൾ എനിക്കെതിരെ കയർത്തു.. അത്തരം സ്ഥലങ്ങളിൽ കൂടുതൽ തർക്കിക്കാനും അവരുടെ നിലവാരത്തിൽ മറുപടി കൊടുക്കാനും എനിക്കാവില്ല. ആയതിനാൽ എതിർത്ത് സംസാരിച്ച ചിലർക്കുള്ള മറുപടി ഇവിടെ രേഖപ്പെടുത്തുന്നു.</p>
<p><strong>എതിർ സ്വരം 1:-</strong> “നിയമം നടപ്പിലാക്കണ്ടേ? ഈ വാഹനങ്ങൾ പോയി എവിടെയെങ്കിലും അപകടം ഉണ്ടാക്കിയാൽ അതും വാർത്തയാകില്ലേ ? അപ്പോൾ MVD യെ കുറ്റം പറയാൻ ഇതുപോലെ കുറേപ്പേർ ഉണ്ടാകില്ലേ ?</p>
<p><strong>മറുപടി 1:-</strong> അഞ്ച് രാജ്യങ്ങൾ കടന്ന് വരുന്ന വാഹനങ്ങളാണത്. അവർ പുറപ്പെടുന്ന രാജ്യങ്ങളിലെ നിയമങ്ങൾ കൃത്യമായി പാലിച്ച് ഉണ്ടാക്കിയിട്ടുള്ള വാഹനങ്ങളാകും അതെന്ന് ഒരു സംശയവും വേണ്ട. കടന്നുപോകുന്ന എല്ലാ രാജ്യങ്ങളിലേയും മോട്ടോർ വാഹനനിയമം പഠിച്ച് അതിനനുസരിച്ച് കാരവാനുകൾ ഉണ്ടാക്കി ഒരാൾക്കും ലോകം ചുറ്റാനാവില്ല. അവരുടെ വാഹനങ്ങൾ അപകടകരമായ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് മാത്രമേ പരിശോധിക്കേണ്ടതുള്ളൂ. അതല്ല ഇവിടത്തെ നിയമം കട്ടായം പാലിച്ചിരിക്കണമെന്നാണെങ്കിൽ ഒരൊറ്റ വിദേശ കാരവാനും കേരളത്തിലേക്കോ ഇന്ത്യയിലേക്കോ പ്രവേശിപ്പിക്കാനാവില്ല. അവരുടെ നിയമങ്ങളും നിബന്ധനകളുമാകില്ല നമ്മുടേത് എന്നത് തന്നെ കാരണം. മാത്രമല്ല ബാക്കി നാല് രാജ്യത്തുമില്ലാത്ത എന്ത് പ്രത്യേക നിയമമാണ് വാഹനങ്ങളുടെ കാര്യത്തിൽ ഈ കൊച്ചുസംസ്ഥാനത്തിനുള്ളത് ? ആ നിയമം അനുശാസിച്ച് കുറഞ്ഞ പക്ഷം ഇന്നാട്ടിലെ വാഹനങ്ങളെങ്കിലും നിരത്തിലോടുന്നുണ്ടോ ? അവരെ ഇതുപോലെ കൃത്യമായി പിടിച്ച് ഫൈനടിപ്പിക്കുന്നുണ്ടോ ? ലൈറ്റ് മോട്ടോർ വാഹനങ്ങളിൽ (തൽക്കാലം അത് മാത്രം പറയാം) കമ്പനിയിൽ നിന്ന് ഇറങ്ങുന്നതിൽ കൂടുതലായി പിടിപ്പിക്കുന്ന ഏതൊരു സംവിധാനവും നിയമലംഘനമാണെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഹോൺ, ക്രാഷ് ഗാർഡുകൾ, എക്ട്രാ ലൈറ്റുകൾ ഒക്കെ ഈ കണക്കിൽ പെടും. മുഖ്യമന്ത്രി സഞ്ചരിക്കുന്ന കറുത്ത കാറിൽ പിടിപ്പിച്ചിട്ടുള്ള എക്ട്രാ സംവിധാനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ നിയമം നടപ്പിലാക്കണമെന്ന് ഘോഷിക്കുന്നവർ ആരെങ്കിലും ? ഈയിടെ ഒരു എം. എൽ. എ. യുടെ സ്വകാര്യ കാർ അപകടത്തിൽപ്പെട്ടതിൻ്റെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. അതിൽ പിടിപ്പിച്ചിരുന്ന അധികപ്പറ്റ് ഹോണുകൾ മാത്രം നിരത്തിലുണ്ടാക്കിയിട്ടുള്ള ശബ്ദമലിനീകരണം എത്ര ഭീകരമായിരുന്നെന്ന് വല്ല ഊഹവുമുണ്ടോ നിയമം നടപ്പിലാക്കണമെന്ന് വാദിക്കുന്നവർക്ക്. ഇപ്പറഞ്ഞതൊക്കെ നമ്മുടെ നിരത്തിൽ സ്ഥിരമായി ചീറിപ്പായുന്ന വാഹനങ്ങളാണ്. യൂറോപ്പിൽ നിന്ന് ഇവിടത്തെ നിബന്ധനകൾ അറിയാതെ വന്നവർ രണ്ടാഴ്ച്ച കഴിഞ്ഞ് മടങ്ങിപ്പോകും. അവർക്ക് മോശം അനുഭവം ഇന്ത്യയിൽ ഉണ്ടായി എന്നറിഞ്ഞാൽ മറ്റ് വിദേശ കാരവാനുകൾ ഈ വഴി വരാതാകും. ആയതിനാൽ, കാരവൻ പാർക്കുകൾക്ക് ടെൻഡർ കൊടുത്ത് നിർമ്മാണവും തുടങ്ങിക്കഴിഞ്ഞ സംസ്ഥാനത്ത്, കാരവൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന മന്ത്രി, ഉദ്യോഗസ്ഥർക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകണമെന്ന് അഭ്യർത്ഥനയുണ്ട്. ഇതേ വാഹനങ്ങൾ മൈസൂർ കടന്ന് പോയപ്പോൾ അവർക്ക് പൊലീസ് എസ്ക്കോർട്ട് ഉണ്ടായിരുന്നെന്ന കമൻ്റും മാതൃഭൂമി വാർത്തക്കടിയിൽ കാണാം. അത്രേമൊന്നും ചെയ്തില്ലെങ്കിലും സംസ്ഥാനാതിർത്ഥിയിൽ പിടിച്ചിട്ട് പീഡിപ്പിക്കരുത്.</p>
<p>അവരോടിക്കുന്ന വാഹനങ്ങളിൽ പലതും ഇന്ത്യയിൽ മരുന്നിന് പോലും ഇല്ലാത്തതാണെന്ന് ചിത്രങ്ങൾ നോക്കിയാൽ മനസ്സിലാകും. അതുകൊണ്ടുതന്നെ ആ വാഹനങ്ങളുടെ മോഡിഫിക്കേഷൻ സംബന്ധിച്ച് ഒരു ലിഖിത ധാരണകളും ഈ രാജ്യത്തെ സംസ്ഥാനങ്ങളിൽ ഉണ്ടാകണമെന്നില്ല.</p>
<p>അവരായിട്ട് ഇന്നാട്ടിൽ വന്ന്, അവരുടെ പിശക് കാരണം അപകടമുണ്ടാകാനുള്ള സാദ്ധ്യത തുലോം തുച്ഛമാണ്. ലേൻ ട്രാഫിക്ക്, ഇൻഡിക്കേറ്റർ ഉപയോഗം, റിയർ വ്യൂ മിറർ ഉപയോഗം, സൈഡ് മിറർ ഉപയോഗം, സിഗ്നലുകൾ അനുസരിക്കൽ എന്നിവയൊന്നും ഒരുതരത്തിലും പാലിക്കാത്ത, ഏത് ഇടവഴിയിൽ നിന്നും 100 കിലോമീറ്റർ വേഗതയിൽ ഹൈവേകളിലേക്ക് ഇടംവലം നോക്കാതെ വാഹനം കുതിപ്പിക്കുന്ന, ലൈസൻസ് ഇല്ലാത്തവനും ലൈസൻസ് പ്രായം ആകാത്തവനുമൊക്കെ വാഹനമോടിക്കുന്ന, നേരെ ചൊവ്വേ നല്ല റോഡുകൾ ഇല്ലാത്ത, ഒരു പ്രദേശത്തുകൂടെ അപകടമൊന്നും കൂടാതെ മേൽപ്പറഞ്ഞ യൂറോപ്യന്മാർ വാഹനമോടിച്ച് കാഴ്ച്ചകൾ കണ്ട് പിരിയുന്ന ദിവസം വാളയാർ അതിർത്തി വരെ ചെന്ന് ധീരതയ്ക്കുള്ള അവാർഡ് ഒരെണ്ണം കൊടുത്ത് പൊന്നാടയും പുതപ്പിച്ച് അവരെ യാത്രയാക്കുകയാണ് സംസ്ഥാനം ചെയ്യേണ്ടത്.</p>
<p><strong>എതിർസ്വരം 2:-</strong> “സൗദിയിൽ ജോലി ചെയ്യുന്ന ലൈസൻസ് ഇല്ലാത്ത ഞാൻ, അവിടെ ഒരു വാഹനത്തിൻ്റെ ഡ്രൈവർ സീറ്റിൽ വെറുതെ കയറി ഇരുന്നതിന് ഫൈനടിച്ചിട്ടുണ്ട്. അതുപോലെ എല്ലാ രാജ്യങ്ങളിലേയും നിയമങ്ങൾ അവിടെ ചെല്ലുന്നവർ അനുസരിച്ചേ പറ്റൂ.“</p>
<p><strong>മറുപടി 2:-</strong> സൗദിയിൽ ജോലി ചെയ്യുന്ന ഒരാൾ അന്നാട്ടിലെ സ്ഥിര താമസക്കാരൻ കൂടെയാണ്. ആ നാട്ടിലെ നിയമങ്ങളെപ്പറ്റി മിനിമം ധാരണകൾ അയാൾക്ക് ഉണ്ടായിരിക്കണം. ഏതെങ്കിലും ഒരു സ്ഥാപനത്തിലെ വിസിറ്റർ കസേരയിൽ അല്ലാതെ, ഔദ്യോഗിക സീറ്റിൽ ചെന്നിരിക്കുമ്പോൾ ആ സ്ഥാപനത്തിൻ്റെ ജോലിക്കാരനാണെന്ന് കാണിക്കുന്ന വിസ (പത്താക്ക) കൈയിൽ ഇല്ലെങ്കിൽ, പിടിച്ച് ഫൈനടിക്കുകയും ജയിലിൽ ഇടുകയും വിസ ക്യാൻസൽ ചെയ്ത് ഡീ പോർട്ട് ചെയ്യുകയുമൊക്കെ മിക്കവാറും അറബ് രാജ്യങ്ങളിലെ രീതികളാണ്. അതുപോലെയല്ല ഒന്നോ രണ്ടോ ആഴ്ച്ചകൾ സ്വന്തം വാഹനത്തിൽ സഞ്ചാരികളായി ഏതെങ്കിലും രാജ്യത്തുകൂടെ കടന്ന് പോകുന്നവർ. പോകുന്ന എല്ലാ രാജ്യങ്ങളിലേയും എല്ലാ നിയമങ്ങളും അവർ അറിഞ്ഞിരിക്കണമെന്നില്ല. അവർക്ക് കടന്ന് പോകാനുള്ള സൗകര്യം ചെയ്ത് കൊടുക്കുകയാണ് വേണ്ടത്. പ്രത്യേകിച്ചും ടൂറിസം എന്ന പരിപാടിയിൽ നിന്ന് വല്ല വരുമാനവും ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ. അല്ലെങ്കിൽ കള്ളും ലോട്ടറിയും വിറ്റ്, കിറ്റ് വാങ്ങാനാവശ്യമായ പണം വായ്പ്പയെടുത്ത് തന്നെ മുന്നോട്ട് പോകേണ്ടി വരും.</p>
<p>ഇതിൽക്കൂടുതലൊന്നും പറയാനില്ല. പരത്തി പറയാനാണെങ്കിൽ പറഞ്ഞ് തീരുകയുമില്ല.</p>
<p><strong>വാൽക്കഷണം:-</strong> വാൻ ലൈഫ് ഫലപ്രദമായി നടപ്പിലാക്കുന്ന ഒരു സുഹൃത്തുമായി ഈയിടെ സംസാരിക്കാനിടയായി. കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും കാരവാൻ പോലുള്ള സംവിധാനങ്ങൾക്ക് പിടിവീഴുന്നില്ല എന്നാണദ്ദേഹം പറഞ്ഞത്. കേരള അതിർത്തിക്കുള്ളിലേക്ക് കടന്നയുടനെ കാരവനെ സാധാരണ വാഹനത്തിൻ്റെ കോലത്തിലാക്കിയാണ് അദ്ദേഹം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. ആ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. എന്നുവെച്ച് വാഹനത്തിൽ എന്ത് കോപ്രായവും കാണിച്ച്, അമിത വേഗത്തിൽ പായുന്ന ഈ-ബുൾ ജെറ്റുകൾക്ക് പൂട്ടിടണ്ട എന്നല്ല. നിയമത്തിന്റെ പേരിൽ വിവേചനബുദ്ധിയെ മാറ്റിനിർത്തരുത്. അല്ലെങ്കിൽ കാരവൻ ടൂറിസം എപ്പോൾ കട്ടപ്പുറത്ത് കയറിയെന്ന് ചോദിച്ചാൽ മാത്രം മതി.<br />
&#8212;&#8212;&#8212;&#8212;&#8212;&#8212;&#8211;<br />
<span style="color: #0000ff;"><em>മാധ്യമം പത്രത്തിൻ്റെ ഓൺലൈനിൽ ഈ ലേഖനം വായിക്കാൻ <a href="https://www.madhyamam.com/hot-wheels/kerala-caravan-tourism-1104982?fbclid=IwAR1yvuzvvIbgAdnpEA4qNm0wHc3dSs3eHe4dbtQLiwDQgHRecX5HDeqrUKg">ഇവിടെ</a> ക്ലിക്ക് ചെയ്യുക.</em></span></p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8093" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8093</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> പ്രിവിലേജുകാരുടെ ലോകമാണിത്, സൂക്ഷിക്കുക!</title>
		<link>http://niraksharan.in/?p=8032</link>
		<comments>http://niraksharan.in/?p=8032#comments</comments>
		<pubDate>Sat, 22 Oct 2022 03:30:48 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അഴിമതി]]></category>
		<category><![CDATA[കക്ഷിരാഷ്ട്രീയം]]></category>
		<category><![CDATA[കേരളത്തിലെ റോഡുകൾ]]></category>
		<category><![CDATA[ഗതാഗതം]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[വ്യക്തികൾ]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=8032</guid>
		<description><![CDATA[വാഹനമോടിക്കുമ്പോൾ എനിക്കൊരു തല്ലിപ്പൊളി സ്വഭാവമുണ്ടായിരുന്നു, പത്ത് പതിനഞ്ച് വർഷം മുൻപ് വരെ. ഒരു ഡ്രൈവറെ പരിചയപ്പെട്ടതിന് ശേഷം സ്വിച്ചിട്ടത് പോലെ ആ സ്വഭാവം മാറിക്കിട്ടി. സത്യം പറഞ്ഞാൽ അത് എൻ്റെ മോശം സ്വഭാവമായിരുന്നില്ല, പക്ഷേ ജീവഹാനി വരെ സംഭവിച്ചേക്കാമെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ഞാനതിനെ തല്ലിപ്പൊളി സ്വഭാവം എന്ന് വിശേഷിപ്പിച്ചത്. ഒരു മുഖവുര കഴിഞ്ഞു. ഇനി ആ സ്വഭാവം എന്തായിരുന്നെന്നും, ആ ഡ്രൈവർ ആരായിരുന്നെന്നും വിശദമാക്കാം. നമ്മൾ മര്യാദയ്ക്ക് ഇടത് വശത്തുകൂടെ ഓടിച്ച് പോകുമ്പോൾ, എതിർ വശത്തുനിന്ന് ഒരുത്തൻ ലൈറ്റിട്ട് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8032" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2022/10/77.jpg"><img class="aligncenter wp-image-8033 " src="http://niraksharan.in/wp-content/uploads/2022/10/77.jpg" alt="77" width="474" height="516" /></a><br />
<strong><span style="font-size: xx-large;">വാ</span></strong>ഹനമോടിക്കുമ്പോൾ എനിക്കൊരു തല്ലിപ്പൊളി സ്വഭാവമുണ്ടായിരുന്നു, പത്ത് പതിനഞ്ച് വർഷം മുൻപ് വരെ. ഒരു ഡ്രൈവറെ പരിചയപ്പെട്ടതിന് ശേഷം സ്വിച്ചിട്ടത് പോലെ ആ സ്വഭാവം മാറിക്കിട്ടി. സത്യം പറഞ്ഞാൽ അത് എൻ്റെ മോശം സ്വഭാവമായിരുന്നില്ല, പക്ഷേ ജീവഹാനി വരെ സംഭവിച്ചേക്കാമെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ഞാനതിനെ തല്ലിപ്പൊളി സ്വഭാവം എന്ന് വിശേഷിപ്പിച്ചത്. ഒരു മുഖവുര കഴിഞ്ഞു. ഇനി ആ സ്വഭാവം എന്തായിരുന്നെന്നും, ആ ഡ്രൈവർ ആരായിരുന്നെന്നും വിശദമാക്കാം.</p>
<p>നമ്മൾ മര്യാദയ്ക്ക് ഇടത് വശത്തുകൂടെ ഓടിച്ച് പോകുമ്പോൾ, എതിർ വശത്തുനിന്ന് ഒരുത്തൻ ലൈറ്റിട്ട് ഹോണടിച്ച് അവൻ്റെ മുന്നിലുള്ള വാഹനത്തെ ഓവർടേക്ക് ചെയ്യാനായി നമ്മുടെ വശത്തേക്ക് ഇരച്ച് തള്ളി വരുമ്പോൾ ഒരുവിധപ്പെട്ടവർ വാഹനം സൈഡൊതുക്കി കൊടുക്കും. റോഡിൽ നിന്ന് പുറത്തേക്ക് ഇറങ്ങിക്കൊടുക്കുന്നവരെ പോലും ഞാൻ കണ്ടിട്ടുണ്ട്. (ഇപ്പോൾ ഞാനുമത് ചെയ്യും) ഞാൻ പക്ഷേ എൻ്റെ വാഹനം കടുകിട മാറ്റാറില്ലായിരുന്നു. അവസാനം ആർത്തലച്ച് വന്നവൻ ടയർ തേയുന്ന വിധം ബ്രേക്ക് ചവിട്ടുക തന്നെ ചെയ്യും. അതൊക്കെ ഒരിക്കൽപ്പോലും ഒരപകടത്തിൽ അവസാനിക്കാതെ പോയത് ഭാഗ്യമാണെന്ന് ഇപ്പോൾ നല്ല ബോദ്ധ്യമുണ്ട്.</p>
<p>അങ്ങനെയിരിക്കുമ്പോളാണ് മേൽപ്പടി ടാക്സി ഡ്രൈവറെ പരിചയപ്പെട്ടത്. അയാൾ കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിൻ്റെ ഡ്രൈവറായിരുന്നു. ഈ രാഷ്ട്രീയക്കാരൻ പിന്നീട് പാർലിമെൻ്റ് മെമ്പർ വരെയായി. അദ്ദേഹം ഇപ്പോൾ ജീവച്ചിരിപ്പില്ലാത്തതുകൊണ്ട് പേര് പറയാൻ ഉദ്ദേശിക്കുന്നില്ല. നമുക്ക് തൽക്കാം അദ്ദേഹത്തെ എം. പി. എന്ന് വിളിക്കാം.</p>
<p>എം.പി. എറണാകുളത്തുനിന്ന് തിരുവനന്തപുരം വരെ സ്വന്തം കാറിൽ പോകില്ല. എം. പി. ആകുന്നതിന് മുൻപും അതാണ് പതിവ്. ഡ്രൈവർ അദ്ദേഹത്തെ എറണാകുളം റെയിൽ വേ സ്റ്റേഷനിൽ വിടും. എം.പി. അവിടന്ന് തീവണ്ടിയിൽ തിരുവനന്തപുരത്ത് എത്തുന്നതിന് മുൻപ് ഡ്രൈവർ വാഹനമോടിച്ച് തിരുവനന്തപുരം റെയിൽ വേ സ്റ്റേഷനിൽ ചെന്ന് അദ്ദേഹത്തെ കാത്തുനിൽക്കണം. ലോക്കൽ ഓട്ടങ്ങൾക്കായാണ് വാഹനം തിരുവനന്തപുരത്ത് എത്തിക്കാൻ ഡ്രൈവർക്ക് ഡ്യൂട്ടി. തിരിച്ച് വരുമ്പോഴും കോഴിക്കോട് വരെ പോകേണ്ടി വന്നാലുമൊക്കെ ഇത് തന്നെ കൂത്ത്. ഈ മാനദണ്ഡം പാലിക്കാൻ പറ്റുന്നില്ലെങ്കിൽ, അതായത് തീവണ്ടി ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് ഡ്രൈവർ വാഹനവുമായി അവിടെ എത്തിയില്ലെങ്കിൽ, ഡ്രൈവറുടെ ജോലി പോകും.</p>
<p>തീവണ്ടി എറണാകുളത്തു നിന്ന് തിരുവനന്തപുരത്ത് എത്തുന്നതിന് മുൻപ് അത്രയും ദൂരം വാഹനമോടിച്ച് ചെല്ലുക അത്ര എളുപ്പമുള്ള പണിയല്ല. എവിടെയെങ്കിലും ഒന്നുരണ്ട് ബ്ലോക്ക് കിട്ടിയാൽ അതിനനുസരിച്ച് വേഗത കൂട്ടേണ്ടി വരും, ബാക്കിയുള്ള ദൂരം. പക്ഷേ, ഒരു സൗകര്യം എം.പി. ഡ്രൈവർക്ക് ചെയ്ത് കൊടുത്തിട്ടുണ്ട്. വഴിയിൽ ഏത് പൊലീസുകാരൻ കൈ കാണിച്ചാലും നിർത്തേണ്ടതില്ല. ഫൈനടിച്ചാലോ പിടിച്ചിട്ടാലോ തന്നെ വിളിക്കുക, ബാക്കി താൻ നോക്കിക്കോളാം. എം.പി.യുടെ വാഹനം എന്ന് പറയുമ്പോൾത്തന്നെ പൊലീസുകാർ ഒഴിവാകുമെന്നതാണ് വസ്തുത. പിന്നെയുള്ളത് എന്നെപ്പോലെ വാഹനം മാറ്റിക്കൊടുക്കാത്ത ചില ചീള് കേസുകൾ മാത്രമാണ്. പക്ഷേ, കല്യാണം കഴിച്ചതോടെ താൻ ചെയ്യുന്ന പണിയുടെ അപകടം മനസ്സിലാക്കിയ ഡ്രൈവർ ആ ജോലി വിട്ടു. പകരം കല്യാണം കഴിക്കാത്ത, ജീവനിൽ കൊതിയില്ലാത്ത മറ്റാരോ ആ ജോലിയിൽ കയറിയിട്ടുണ്ടാകുമെന്ന് ഉറപ്പ്.</p>
<p>എന്തായാലും, ഈ ഡ്രൈവർ പറഞ്ഞത് കേട്ട് ഞാൻ ശരിക്കും ഞെട്ടി. ഇയാൾ എൻ്റെ എതിരെ വാഹനവുമായി ഒരിക്കൽപ്പോലും വന്നിട്ടില്ലാത്തതുകൊണ്ടാണ് ഞാനിപ്പോഴും ജീവനോടെ ഇരിക്കുന്നതെന്ന ബോദ്ധ്യമെനിക്കുണ്ടായി. ഞാൻ വാഹനം മാറ്റുമെന്ന് അവസാനം നിമിഷം വരെ അയാൾ കരുതും, ഞാനൊട്ട് മാറ്റുകയുമില്ലെങ്കിൽ അപകടം ഉറപ്പ്. ഇത്തരത്തിൽ പല എം.പി.മാരുടേയും പൊലീസ് പിടിക്കാത്ത കക്ഷിരാഷ്ട്രീയക്കാരുടേയും വാഹനങ്ങൾ നിരത്തിലൂടെ പായുന്നുണ്ട്. അതിലൊന്നും ചെന്ന് പെടാതിരുന്നത് അരിയെത്താത്തതുകൊണ്ട് മാത്രമാണ്. എളുപ്പം ചാകണ്ട എന്ന് വെച്ച് ഞാനെൻ്റെ സ്വഭാവം മാറ്റി. ഇപ്പോൾ ഏതൊരു വാഹനം എതിരെ ചീറി വന്നാലും ഞാൻ റോഡിൽ നിന്ന് വെളിയിൽ കടന്ന് നിർത്തിയിടാൻ വരെ തയ്യാറാണ്. ചുവരുണ്ടെങ്കിലേ ചിത്രമെഴുതാൻ പറ്റൂ ദാസാ.</p>
<p>ഇത്രയും പറഞ്ഞത് വേറൊരു മുഖവുരയായിരുന്നു. സത്യത്തിൽ വിഷയം രണ്ട് വരിയിൽ പറയാനുള്ളതേയുള്ളൂ. പറഞ്ഞുവന്നത്&#8230;..</p>
<p>പ്രിവിലേജ് ഉള്ളവർ, അധികാരം ഉള്ളവർ, അധികാരത്തിലും പ്രിവിലേജിലും പിടിയുള്ളവർ, ഇപ്പറഞ്ഞ ഇടങ്ങളെല്ലാം സ്വന്തം ആവശ്യത്തിനായി പ്രയോജനപ്പെടുത്താനോ ഇതൊക്കെ വരുതിയിൽ കൊണ്ടുവരാനോ കഴിവുള്ളവർ എന്നിങ്ങനെ ഒരുപറ്റം ആൾക്കാരുണ്ട് ഇന്നാട്ടിൽ. അവർക്ക് ഇത്തരം വിഷയങ്ങളും നിയമങ്ങളും ഒന്നും ഒരു പ്രശ്നമേയല്ല. പൊലീസ് കണ്ണടയ്ക്കും, അല്ലെങ്കിൽ അവരുടെ ചൊൽപ്പടിക്ക് നിൽക്കും. ശ്രീരാം വെങ്കിട്ടരാമൻ എന്ന ഐ. എ. എസ്. ഉദ്യോഗസ്ഥൻ മദ്യപിച്ച് വാഹനമോടിച്ച് ബഷീർ എന്ന മാദ്ധ്യമപ്രവർത്തകനെ കൊന്നിട്ടും അയാളുടെ രക്തപരിശോധന 10 മണിക്കൂറിലധികം വൈകിപ്പിച്ചതും അയാളെ മനപ്പൂർവ്വമുള്ള നരഹത്യ എന്ന വകുപ്പിൽ നിന്നും ഊരിയെടുത്തതുമെല്ലാം ഈ പ്രിവിലേജ് അയാൾക്കുള്ളതുകൊണ്ടാണ്. ഒരു സാധാരണക്കാരൻ മദ്യപിച്ച് വാഹനമോടിച്ച് ഒരാളെ കൊലപ്പെടുത്തിയാൽ മദ്യലഹരി ഇറങ്ങുന്നതിന് മുൻപ്, പൊലീസ് രക്തപരിശോധന നടത്തിയിരിക്കും. ഒരുതരത്തിലും ഊരിപ്പോരാൻ ആകില്ല.</p>
<p>ആയതിനാൽ ഇത്തരം ആൾക്കാരുടേതാണ് വാഹനമെന്ന് അൽപ്പമെങ്കിലും സംശയം തോന്നിയാൽ, റോഡിൽ നിന്ന് തൊട്ടടുത്തുള്ള തോട്ടിലേക്കോ കാണയിലേക്കോ ചാടിയിട്ടായാലും സ്വന്തം ജീവൻ രക്ഷിച്ചുകൊള്ളുക. അവർ പ്രിവിലേജ് ഉള്ളവരാണ്, നമുക്കതില്ല. അവർക്കിതെല്ലാം ചെയ്തതിന് ശേഷവും നമ്മളെ ഭരിച്ച് ഉദ്ധരിക്കാനുള്ളതാണ്. അതിനായിട്ടെങ്കിലും നമ്മൾ ജീവനോടെയിരിക്കണം.</p>
<p>മദ്യപിച്ച് വാഹമോടിക്കുന്ന ഇത്തരം പ്രിവിലേജുകാരെ കുടുക്കാനായി കുറേ നാൾ മുൻപ് കേരള പൊലീസ് ഒരു പുതിയ അടവ് കൊണ്ടുവന്നു. അത് ശരിക്കും വിജയിക്കുകയും ചെയ്തു. മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ, പ്രിവിലേജുകാർ അവർക്ക് പരിചയമുള്ള ഏതെങ്കിലും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന് ഫോൺ ചെയ്ത്, പിടിച്ച പൊലീസുകാരന് ഫോൺ കൈമാറും. അവർ തമ്മിൽ സംസാരിച്ച് പ്രിവിലേജുകാരൻ തടിയൂരും. ഇതായിരുന്നു പതിവ്. ഈ പരിപാടി കാരണം പ്രിവിലേജുകാർ മദ്യപിച്ച് വാഹനമോടിച്ചാലും അവരെ പിടിക്കാൻ പറ്റില്ലെന്നായപ്പോൾ, പിടിച്ച ഉടനെ പൊലീസുകാർ കണ്ട്രോൾ റൂമിൽ വിളിച്ച് പിടിക്കപ്പെട്ട ആളുടെ പേരും വണ്ടി നമ്പറും മറ്റും അവിടെ രേഖപ്പെടുത്താൻ തുടങ്ങി. പിടിക്കപ്പെട്ട പ്രിവിലേജുകാരൻ മുതിർന്ന പൊലീസുകാരനെ വിളിക്കുന്ന സമയത്തിനകം കണ്ട്രോൾ റൂമിലെ രജിസ്റ്ററിൽ മറ്റൊരു മദ്യപാനി ഡ്രൈവറുടെ പേർ അടുത്ത വരിയിൽ എഴുതപ്പെടും. അങ്ങനെ സംഭവിച്ചുപോയാൽ അതിന് മുകളിലുള്ള പേർ നീക്കം ചെയ്യാനാവില്ലല്ലോ! ഈ നിസ്സഹായത പറഞ്ഞ് കീഴുദ്യോഗസ്ഥൻ തടിയൂരും. സത്യത്തിൽ എല്ലാ പൊലീസുകാരും ചേർന്ന് നടപ്പിലാക്കിയ ഒരു ഗംഭീര കുടുക്കായിരുന്നു അത്.</p>
<p>ഇത് പ്രാബല്യത്തിൽ വന്നതിന് ശേഷം കേരളത്തിൽ ഒരു പ്രത്യേക ജോലി അവസരം തന്നെ സൃഷ്ടിക്കപ്പെട്ടു. മദ്യപിക്കാനായി ബാറുകളിലേക്ക് വാഹനമോടിച്ച് പോയവർക്കും മദ്യപാന സദസ്സുകൾ കഴിഞ്ഞ് മടങ്ങുന്ന പ്രിവിലേജുകാർ അടക്കമുള്ള റിസ്ക്ക് എടുക്കാൻ താൽപ്പര്യമില്ലാത്ത എല്ലാ മദ്യപാനികൾക്കും വേണ്ടി രാത്രികാലങ്ങളിൽ, താൽക്കാലിക ഡ്രൈവർമാരുടെ സേവനം വ്യാപകമായി ലഭ്യമാകാൻ തുടങ്ങി. ദൂരത്തിനനുസരിച്ച് 200 രൂപ മുതൽ മുകളിലേക്ക് അവർ ചാർജ്ജ് ചെയ്യും. അവർ രണ്ടുപേർ ബൈക്കിൽ വരും. അതിലൊരാൾ പ്രിവിലേജുകാരൻ്റെ വാഹനമോടിക്കും. ബൈക്കിൽ രണ്ടാമൻ പിന്നാലെ വരും. പ്രിവിലേജുകാരനെ വീട്ടിൽ വിട്ട് പണവും വാങ്ങി അവർ രണ്ടുപേരും ബൈക്കിൽ മടങ്ങും. ഈ ജോലിയവസരം ഉള്ളതുകൊണ്ട്, എല്ലാ പ്രമുഖ ബാറുകൾക്ക് മുന്നിലും, വിളിച്ചാൽ ഒന്നോ രണ്ടോ മിനിറ്റുകൾക്കുള്ളിൽ ഡ്രൈവർമാർ എത്തിയിരിക്കും. ഇതൊക്കെ ഇന്നാട്ടിൽ അത്യാവശ്യം മദ്യപിക്കുന്നവർക്ക് അറിയാത്ത കാര്യങ്ങളൊന്നുമല്ല. അറിയാത്തവർക്ക് വേണ്ടി ചില അണിയറ രഹസ്യങ്ങൾ പറഞ്ഞെന്ന് മാത്രം.</p>
<p>പക്ഷേ, ഒന്നോർക്കുക. പിടിക്കപ്പെടുന്ന മദ്യപാനിയായ ഡ്രൈവർ സ്വയം ഒരു വലിയ ഉദ്യോഗസ്ഥനോ, പിടിച്ച പൊലീസുകാരന് നേരിട്ടറിയുന്ന ഒരു പ്രിവിലേജുകാരനോ ആണെങ്കിൽ കണ്ട്രോൾ റൂമിലേക്കൊന്നും വിളി പോകില്ല. എല്ലാം ആ സ്പോട്ടിൽത്തന്നെ തീർപ്പാക്കപ്പെടും. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ശ്രീരാം വെങ്കിട്ടരാമൻ ഐ.എ.എസ്.</p>
<p>പറഞ്ഞുവന്ന കാര്യം ഒരിക്കൽക്കൂടെ ഊട്ടിയുറപ്പിച്ച് പറയട്ടെ. ഇത് പ്രിവിലേജുകാരുടെ നാടാണ്, അവരുടെ ലോകമാണ്. അതില്ലാതാകണമെങ്കിൽ അഴിമതി ഇല്ലാതാകണം, കൈക്കൂലി ഇല്ലാതാകണം, സ്വജനപക്ഷപാതം ഇല്ലാതാകണം. ഇതൊക്കെ സംഭവിക്കണമെങ്കിൽ ആദ്യം കോഴിക്ക് മുല വരണം. ആയതിനാൽ എല്ലാവരും ഒന്നോ രണ്ടോ കോഴിയെ വളർത്തുന്നത് നല്ലതാണ്. അഴിമതി, സ്വജനപക്ഷപാതം, കൈക്കൂലി, പ്രിവിലേജ് ഇത്യാദി കാര്യങ്ങൾ ഇല്ലാതായോ എന്ന് സ്വയം ബോദ്ധ്യപ്പെടാമല്ലോ!</p>
<p><strong>വാൽക്കഷണം:-</strong> കൊച്ചിയിൽ പക്ഷേ, നേവിക്കാർ മദ്യപിച്ച് വെള്ളമടിച്ച് പിടിക്കപ്പെടുന്ന സാഹചര്യത്തിൽ, സാക്ഷാൽ ഫ്ലീറ്റ് അഡ്മിറൽ ഇടപെട്ടാലും കേരള പൊലീസ് വഴിവിട്ട് ഒന്നും ചെയ്യില്ല. അത് വേറൊരു കഥയാണ്. ഒന്നുരണ്ട് സിനിമകളിൽ ആ കഥകൾ വന്നിട്ടുള്ളതുമാണ്.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=8032" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=8032</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഒരു നായദിനക്കുറിപ്പ് !</title>
		<link>http://niraksharan.in/?p=7979</link>
		<comments>http://niraksharan.in/?p=7979#comments</comments>
		<pubDate>Fri, 26 Aug 2022 11:02:14 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[അനുഭവം]]></category>
		<category><![CDATA[ഓർമ്മക്കുറിപ്പുകൾ]]></category>
		<category><![CDATA[കേരളത്തിലെ റോഡുകൾ]]></category>
		<category><![CDATA[നാട്ടുകാഴ്‌ച്ച]]></category>
		<category><![CDATA[പരിസ്ഥിതി]]></category>
		<category><![CDATA[പ്രതികരണം]]></category>
		<category><![CDATA[വിമർശനം]]></category>
		<category><![CDATA[സാമൂഹികം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7979</guid>
		<description><![CDATA[ഇന്ന് (26 ആഗസ്റ്റ്) അന്താരാഷ്ട്ര നായദിനം ആണത്രേ ! നായയുടെ ഭാഗവും കടികൊണ്ടവൻ്റെ ഭാഗവും പലപ്പോഴായി ഞാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏറ്റവും അവസാനം പോസ്റ്റ് ചെയ്ത ഒരു നായക്കുറിപ്പിന് കിട്ടിയ വിമർശനങ്ങളും ഈയടുത്ത് തെരുവ് നായ്ക്കൾ കാരണം ടിപ്പർ ലോറിക്കടിയിൽപ്പെട്ട് യുവതി കൊല്ലപ്പെട്ട സംഭവവും കൊച്ചിയിലെ സോൾസ് ഓഫ് കൊച്ചിൻ്റെ ഓട്ടക്കാരെ നായ ഓടിച്ചിട്ടെന്ന് അയൺ മാൻ ജോബി പോൾ പോസ്റ്റിട്ടതുമൊക്കെ പരിഗണിച്ച്, തെരുവുനായ വിഷയത്തിൽ എൻ്റെ നിലപാട് കൃത്യമായി രേഖപ്പെടുത്തുകയാണ് ഈ കുറിപ്പിൽ. ആദ്യം തെരുവ് [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7979" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2022/08/1212.jpg"><img class="aligncenter wp-image-7980 " src="http://niraksharan.in/wp-content/uploads/2022/08/1212.jpg" alt="1212" width="443" height="443" /></a><br />
<strong><span style="font-size: xx-large;">ഇ</span></strong>ന്ന് (26 ആഗസ്റ്റ്) അന്താരാഷ്ട്ര നായദിനം ആണത്രേ ! നായയുടെ ഭാഗവും കടികൊണ്ടവൻ്റെ ഭാഗവും പലപ്പോഴായി ഞാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏറ്റവും അവസാനം പോസ്റ്റ് ചെയ്ത ഒരു നായക്കുറിപ്പിന് കിട്ടിയ വിമർശനങ്ങളും ഈയടുത്ത് തെരുവ് നായ്ക്കൾ കാരണം ടിപ്പർ ലോറിക്കടിയിൽപ്പെട്ട് യുവതി കൊല്ലപ്പെട്ട സംഭവവും കൊച്ചിയിലെ സോൾസ് ഓഫ് കൊച്ചിൻ്റെ ഓട്ടക്കാരെ നായ ഓടിച്ചിട്ടെന്ന് അയൺ മാൻ <a href="https://www.facebook.com/joby.paul.10/posts/pfbid02aqBURBZ7JvdDb88TZS135kThPLvjG7DFgjkNEjVFzGMAU7rBSEnZ4zDYf7oDyyx3l">ജോബി പോൾ പോസ്റ്റി</a>ട്ടതുമൊക്കെ പരിഗണിച്ച്, തെരുവുനായ വിഷയത്തിൽ എൻ്റെ നിലപാട് കൃത്യമായി രേഖപ്പെടുത്തുകയാണ് ഈ കുറിപ്പിൽ.</p>
<p>ആദ്യം തെരുവ് നായ്ക്കളിൽ നിന്ന് എനിക്ക് നേരിട്ടിട്ടുള്ള പ്രശ്നങ്ങൾ കുറിക്കാം. എറണാകുളം ജില്ലയിൽ, മാരത്തോണും സൈക്കിളിങ്ങുമായി ബന്ധപ്പെട്ടാണ് രണ്ട് പ്രാവശ്യം തെരുവ് നായ്ക്കളിൽ നിന്ന് ആക്രമണം നേരിടേണ്ടി വന്നത്.</p>
<p>കൊച്ചിയിൽ സ്പൈസ് കോസ്റ്റ് മാരത്തോൺ സമയത്ത് ഓട്ടക്കാർക്ക് വഴി കാട്ടാനായി അവർക്ക് മുന്നേ സൈക്കിൾ ബ്രിഗേഡിനെ നിയോഗിക്കാറുണ്ട്. അത്തരത്തിൽ ഒരു പ്രാവശ്യം സൈക്കിൾ ബ്രിഗേഡിൽ പോകേണ്ടി വന്നു എനിക്ക്. നേരം വെളുത്ത് തുടങ്ങിയിട്ടേയില്ല. മുന്നിൽ സൈക്കിളിൽ ഞാൻ. എനിക്ക് പിന്നാലെ, Early Birds എന്ന കാറ്റഗറിയിലെ ഓട്ടക്കാരിൽ താരതമ്യേന വേഗം കൂടിയ രണ്ട് പേർ. അവർക്ക് ഒരുപാട് പിന്നിലായി സൈക്കിൾ ബ്രിഗേഡിൻ്റെ മറ്റൊരംഗം. അദ്ദേത്തിൻ്റെ മുന്നിലും പിന്നിലുമൊക്കെയായി ഏർളി ബേർഡ്സിൻ്റെ ഇരുപതോളം ഓട്ടക്കാർ. മിക്കവാരും എല്ലാവരും വിദേശികളും അൻപത് വയസ്സ് കഴിഞ്ഞവരും. അത്തരക്കാർക്ക് വേണ്ടിയാണ് ഏർളി ബേർഡ് എന്ന കാറ്റഗറി തന്നെ കൊച്ചിൻ മാരത്തോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്</p>
<p>സൈക്കിളിൻ്റെ മുന്നിലും പിന്നിലുമുള്ള ബ്ലിങ്ക് ചെയ്യുന്ന ലൈറ്റുകൾ നായ്ക്കൾക്ക് അധികം പരിചയമില്ലാത്ത ഒന്നാണ്. അതുപോലെ തന്നെ സൈക്കിളിസ്റ്റുകളുടെ വേഷവും. ഒരു സ്ക്കൂട്ടർ യാത്രികനെയോ കാൽനടക്കാരനെയോ ആക്രമിക്കുന്നതിൽ കൂടുതലായി ദീർഘദൂര സൈക്കിളിസ്റ്റുകളെ വളർത്ത് നായ്ക്കൾ പോലും നോട്ടമിടാറുണ്ട് എന്നാണെൻ്റെ നിഗമനം.</p>
<p>തോപ്പുംപടി കഴിഞ്ഞ് ഒരു ഇടവഴിയിലേക്ക് കടന്നതും ഇരുട്ടിൽ നിന്ന് രണ്ട് നായ്ക്കൾ ചാടി വീണു. കടി കിട്ടി കിട്ടിയില്ല എന്ന ദൂരത്ത് നായ്ക്കളുണ്ട്. ഓട്ടക്കാർ രണ്ട് പേർ എനിക്ക് ഏകദേശം ഇരുപതടി പിന്നിൽ. ഞാൻ സൈക്കിളിൽ നിന്ന് ചാടിയിറങ്ങി, സൈക്കിൾ എനിക്കും നായക്കൾക്കും ഇടയിൽ പിടിച്ചു. കടിക്കാനോ മറ്റോ ശ്രമിച്ചാൽ സൈക്കിൾ വെച്ച് തടുക്കുകയും അടിക്കുകയും തന്നെ. എന്തുവന്നാലും അന്യനാട്ടിൽ നിന്ന് വന്നിരിക്കുന്ന ഓട്ടക്കാരെ നായ്ക്കൾ ആക്രമിക്കാൻ പാടില്ല. അത് മാരത്തോണിൻ്റെ തന്നെ ശോഭകെടുത്തിയെന്ന് വരും. നായ്ക്കൾ കുരച്ചുകൊണ്ടേയിരുന്നു. പക്ഷേ അവറ്റകൾ ഇങ്ങോട്ട് ചാർജ്ജ് ചെയ്യുന്നില്ലെന്ന് കണ്ടപ്പോൾ ഞാൻ അങ്ങോട്ട് ചാർജ്ജ് ചെയ്യാൻ തുടങ്ങി. അതോടെ അവർ പിൻവാങ്ങി. നായ്ക്കൾ നിൽക്കുന്ന സ്ഥലത്തുനിന്ന് ഓട്ടക്കാരെ കടത്തിവിട്ട്, അവർക്ക് തൊട്ട് പിന്നാലെ ഞാനും അവിടന്ന് രക്ഷപ്പെട്ടു.</p>
<p>രണ്ടാമത്തെ ആക്രമണം ഉണ്ടായത്, ഒരിക്കൽ മുനമ്പത്തുനിന്ന് വരാപ്പുഴ വഴി കാക്കനാട്ടേക്ക് പോകുമ്പോളാണ്. സമയം രാത്രി 11 മണി കഴിഞ്ഞുകാണും. ഞാൻ ഒറ്റയ്ക്കാണ്. പെട്ടെന്ന് വരാപ്പുഴയിലെ ഒരു ഗ്യാസ് സ്റ്റേഷൻ്റെ പരിസരത്ത് തമ്പടിച്ചിരുന്ന നായ്ക്കൾ എനിക്ക് നേരെ കുരച്ചുകൊണ്ട് റോഡിലേക്ക് കുതിച്ചു. എനിക്ക് വേണമെങ്കിൽ സ്പീഡ് കൂട്ടി സ്ഥലം വിടാനുള്ള സമയമുണ്ട്. പക്ഷേ വെപ്രാളത്തിൽ കാല് സൈക്കിളിൻ്റെ പെഡലിൽ നിന്ന് തെന്നി; ബാലൻസ് പോയി. സമനില കൈവരിച്ചപ്പോഴേക്കും നായ്ക്കൾ നാലഞ്ചെണ്ണം തൊട്ടുപിന്നിൽ. ഏത് നിമിഷവും വലതുകാലിന് കടിക്കുമെന്ന മട്ടിൽ ഒരുത്തൻ കുതിക്കുന്നുണ്ട്. പെട്ടെന്ന് എല്ലാവരും പിൻവലിഞ്ഞതായി എനിക്ക് മനസ്സിലായി. പിന്നാലെ വന്നിരുന്ന ഒരു ലോറിക്കാരനാണ് രക്ഷകനായത്. അയാൾ നായ്ക്കൾക്കിടയിലേക്ക് ലോറി ഓടിച്ചുകയറ്റിയതൊന്നും ഞാൻ കാണുന്നതേയില്ല. “സൂക്ഷിച്ച് പോ ചേട്ടാ. റോഡ് മുഴുവൻ നായ്ക്കളാണ്&#8221; എന്ന് പറഞ്ഞ് ലോറിക്കാരൻ പോയി.</p>
<p>ഇനി വളർത്ത് നായ്ക്കളോടും തെരുവ് നായ്ക്കളോടുമുള്ള നിലപാട് വ്യക്തമാക്കാം. ബാല്യത്തിൽ എൻ്റെ വീട്ടിൽ ഒരേസമയം ഒന്നിലധികം നായ്ക്കൾ ഉണ്ടായിരുന്നു. ഈയടുത്ത കാലത്താണ് തറവാട്ടിലെ അവസാന നായ വിട്ടുപിരിഞ്ഞത്. (പിന്നീടൊരു നായയെ പലകാരണങ്ങൾ കൊണ്ടും വളർത്തിയിട്ടില്ല) അതുകൊണ്ടുതന്നെ നായ്ക്കൾ എന്താണെന്നും എങ്ങനെയാണെന്നും അവറ്റകളുടെ നന്ദി എന്താണെന്നുമൊക്കെ സാമാന്യം നല്ല ബോദ്ധ്യമുണ്ട്.</p>
<p>തെരുവ് നായ്ക്കളിലേക്ക് വരുമ്പോൾ, അതുങ്ങളിങ്ങനെ പെറ്റുപെരുകി പൊതുജനത്തിന് മുഴുവൻ പ്രശ്നമുണ്ടാക്കുന്നതിനെതിരെ പലവട്ടം പോസ്റ്റിട്ടുണ്ട് ഞാൻ. എന്നെ ആക്രമിക്കുന്ന തെരുവ നായയെ പല്ലും നഖവും ഉപയോഗിച്ച് തിരിച്ച് നേരിടുമെന്നും തച്ച് കൊല്ലുമെന്നും തന്നെയാണ് അന്നൊക്കെ പറഞ്ഞത്. ഇന്നും അതുതന്നെ പറയുന്നു. അതിൻ്റെ പേരിൽ നായപ്രേമികളുടെ വിമർശനവും കേൾക്കേണ്ടി വന്നിട്ടുണ്ട്.</p>
<p>പക്ഷേ, ഏറ്റവും അവസാനം (8 ആഗസ്റ്റ്) തെരുവ് നായ്ക്കളെപ്പറ്റി ഞാൻ പറഞ്ഞത്, അവറ്റകൾക്ക് തറവാട് വീടിൻ്റെ മുന്നിൽ തീറ്റകൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ്. ആ മറുവശത്തിനും കേട്ടു ഒരുപാട് വിമർശനങ്ങൾ. വൈകീട്ട് ഏഴ് മണിയോടെ അരഡസണിലധികം തെരുവ് നായ്ക്കൾ ഗേറ്റിന് മുന്നിൽ കുത്തിയിരുപ്പ് തുടങ്ങും. ഭക്ഷണം കൊണ്ടുവെക്കുമ്പോൾ പേടിച്ച് മാറിനിൽക്കും. നമ്മൾ ദൂരേക്ക് മാറിയാൽ മാത്രം ഭക്ഷണം കഴിക്കാൻ വരും. അവരിൽ ഊന്നിനെപ്പോലും ഒന്ന് തൊടാൻ സമ്മതിക്കില്ല. ഭക്ഷണശേഷം പലപ്പോഴും ഗേറ്റിന് മുന്നിൽ കാവൽ കിടക്കും, ചിലപ്പോൾ ഉടൻ തന്നെ സ്ഥലം വിടുകയും ചെയ്യും.</p>
<p>തെരുവ് നായ്ക്കൾക്ക് എതിരെ സംസാരിക്കുന്നവരോട് തെരുവ് നായ്ക്കളുടെ ആക്രമണം നേരിട്ടിട്ടുള്ള ഒരാളായിട്ടും എനിക്ക് പറയാനുള്ളത്, വീടിന് മുന്നിൽ വിശന്ന് വലഞ്ഞ് വരുന്നത് തെരുവുനായ ആയാലും അതിന് ഭക്ഷണം കൊടുക്കാതിരിക്കാൻ ആവില്ല. ആ വഴി പോകുന്ന മറ്റുള്ളവർക്ക് ഇതേ നായ്ക്കൾ പ്രശ്നമുണ്ടാക്കുന്നുണ്ടായിരിക്കാം. പക്ഷേ, ആ ശല്യം ഞങ്ങൾ ഭക്ഷണം കൊടുത്തില്ലെങ്കിലും ഉണ്ടാകാം. ഭക്ഷണം കൊടുക്കുന്നതുകൊണ്ട് കുറഞ്ഞപക്ഷം ഞങ്ങളെങ്കിലും ആക്രമണത്തിൽ നിന്ന് രക്ഷനേടുന്നുമുണ്ട്. മൊത്തത്തിൽ എല്ലാവരുടേയും രക്ഷ ഉറപ്പാക്കേണ്ടത് അധികാരികളാണ്, സർക്കാരാണ്, ഞങ്ങളല്ല.</p>
<p>മാത്രമല്ല, ഞങ്ങളോ ആ തെരുവിലുള്ള മറ്റാരെങ്കിലുമോ ഭക്ഷണം കൊടുത്തില്ലെങ്കിൽ, വിശപ്പകറ്റാൻ എവിടെന്നെങ്കിലും നായ്ക്കൾ ഭക്ഷണം കണ്ടെത്തും. (വായ കീറിപ്പോയില്ലേ ?) അത് ചിലപ്പോൾ ഏതെങ്കിലും പുരയിടത്തിലെ കോഴിയാകാം. ഞങ്ങളുടെ വളപ്പിൽ വളർത്തിയിരുന്ന മുയലിനെ തെരുവ് നായ്ക്കൾ കൊണ്ടുപോയ അനുഭവവും ഉണ്ട്. നായ്ക്കൾ ധാരാളമായി പച്ചമാംസം കഴിക്കാൻ തുടങ്ങിയാൽ ഒരപകടം പതിയിരിക്കുന്നുണ്ടെന്ന് എവിടെയോ വായിച്ച ഓർമ്മയുണ്ട്. അതിൻ്റെ ആധികാരികത ഉറപ്പില്ലെങ്കിലും അതിൽ പറയുന്നത് ഇപ്രകാരമാണ്. ഒരുപാട് പിന്നോട്ടുള്ള കാലത്തിൽ നിന്ന് ഇതുവരെയുള്ള വിലയിരുത്തലാണത്.</p>
<p>മനുഷ്യനോട് ഇണങ്ങി, വേവിച്ച മാസം കഴിക്കാൻ തുടങ്ങിയതോടെ നായ്ക്കളുടെ ശൗര്യസ്വഭാവത്തിൽ കുറവ് വന്നിട്ടുണ്ട്. പച്ചമാസം സ്ഥിരമായി കഴിക്കാൻ തുടങ്ങുന്നതോടെ ആ പഴയ സ്വഭാവത്തിലേക്ക് നായ്ക്കൾ മടങ്ങാനുള്ള സാദ്ധ്യത കൂടുന്നു പോലും! ചെന്നായ്ക്കളെപ്പോലെ ആക്രമണസ്വഭാവം ഉണ്ടായി വരുന്നത്രേ! ഇപ്പറഞ്ഞത് ശരിയാണെങ്കിൽ തെരുവ് നായ്ക്കൾ എവിടന്നെങ്കിലും കോഴിയേയോ മുയലിനേയോ പിടിച്ച് പച്ചയ്ക്ക് തിന്നുന്നതിനും ഭേദമല്ലേ അതിന് വേവിച്ച ആഹാരം നൽകുന്നത്.</p>
<p>ബാംഗ്ലൂർ ജീവിതം തുടങ്ങിയതിന് ശേഷം ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം, കേരളത്തിലേത് പോലെ ധാരാളം തെരുവ് നായ്ക്കൾ ഇവിടെയും ഉണ്ടെങ്കിലും നായ്ക്കളുടെ ആക്രമണത്തെപ്പറ്റി കാര്യമായി ഒരു പരാതിയോ വാർത്തയോ കേട്ടിട്ടില്ല എന്നതാണ്. മാത്രമല്ല, തെരുവ് നായ്ക്കൾക്ക് ആരെങ്കിലുമൊക്കെ ബിസ്ക്കറ്റോ മറ്റ് ഭക്ഷണമോ ഒക്കെ കൊടുക്കുന്നതും കാണാറുണ്ട്. ബാംഗ്ലൂരിലെ തെരുവ് നായ്ക്കൾക്ക് കേരളത്തിലെ തെരുവ് നായ്ക്കളെ അപേക്ഷിച്ച് കുറവ് മാംസാഹാരം കിട്ടുന്നത് കൊണ്ടാണോ അതോ മാംസാഹാരം തന്നെ കിട്ടാത്തതുകൊണ്ടാണോ അതോ ബാംഗ്ലൂരിലെ ജനങ്ങൾ കേരളജനതയേക്കാൾ വലിയ നായപ്രേമികൾ ആയതുകൊണ്ടാണോ ഈ വ്യത്യാസമെന്ന് പഠനം നടത്തേണ്ടതുണ്ട്. ആധികാരികമായി എന്തെങ്കിലും പറയാൻ ഞാനാളല്ല. എൻ്റേത് ചില നിരീക്ഷണങ്ങൾ മാത്രം. അത് തെറ്റാകാം ശരിയുമാകാം.</p>
<p>എന്തായാലും എൻ്റെ നിലപാട് ചുരുക്കത്തിൽ പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം. തെരുവ് നായയോ അല്ലെങ്കിൽ വളർത്ത് നായയോ തന്നെയോ അകാരണമായി എന്നെ ആക്രമിച്ചാൽ അതേ നിമിഷം തിരിച്ചാക്രമിച്ചിരിക്കും. ജീവരക്ഷാർത്ഥം എന്നൊക്കെ പറയില്ലേ, അത് തന്നെ സംഭവം. അതിനിയിപ്പോൾ മനുഷ്യൻ ആക്രമിച്ചാലും അങ്ങനെ തന്നെ. എന്നുവെച്ച് വിശക്കുന്ന ഏതൊരു ജീവിക്കും ഭക്ഷണം കൊടുക്കുന്നതിൽ നിന്ന് പിന്മാറാനുമാവില്ല.</p>
<p>തെരുവ് നായ്ക്കളെ നിയന്ത്രിക്കേണ്ടതും വന്ധ്യംകരിക്കേണ്ടതും ഒഴിവാക്കേണ്ടതും എവിടെയെങ്കിലും ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി തള്ളണമെങ്കിൽ അങ്ങനെ ചെയ്യേണ്ടതുമൊക്കെ സർക്കാരിൻ്റേയും ഭരണകൂടത്തിൻ്റേയും ഉത്തരവാദിത്തമാണ്. അങ്ങനെയുള്ള പലപണികൾക്കും കൂടെ ചേർത്താണ് നമ്മൾ കരമടക്കുന്നത്.</p>
<p>#എല്ലാ_നായ്ക്കൾക്കും_ഒരു_ദിനമുണ്ട്.<br />
#എല്ലാവർക്കും_നായദിനാശംസകൾ.<br />
#എല്ലാം_നായ്ക്കൾക്കും_നിങ്ങളുടെ_ദിനാശംസകൾ.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7979" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7979</wfw:commentRss>
		<slash:comments>0</slash:comments>
		</item>
		<item>
		<title> ഒറ്റ ദിവസം കൊണ്ട് കുതിരാൻ്റെ പരിപ്പെടുത്തു !</title>
		<link>http://niraksharan.in/?p=7810</link>
		<comments>http://niraksharan.in/?p=7810#comments</comments>
		<pubDate>Fri, 21 Jan 2022 10:35:19 +0000</pubDate>
		<dc:creator><![CDATA[Manoj Ravindran]]></dc:creator>
				<category><![CDATA[കേരളത്തിലെ റോഡുകൾ]]></category>
		<category><![CDATA[ഗതാഗതം]]></category>
		<category><![CDATA[നിയമം]]></category>
		<category><![CDATA[നിയമലംഘനം]]></category>
		<category><![CDATA[പ്രതികരണം]]></category>

		<guid isPermaLink="false">http://niraksharan.in/?p=7810</guid>
		<description><![CDATA[ടിപ്പറിൻ്റെ പിൻഭാഗം ഉയർത്തി വെച്ച് ഓടിച്ച് കുതിരാനിലെ ക്യാമറകളും ലൈറ്റുകളും നശിപ്പിച്ചിരിക്കുന്നു എന്ന വാർത്തയുമായി ബന്ധപ്പെടുത്തി ചില സംശയങ്ങളും അഭിപ്രായങ്ങളും പരിഹാസങ്ങളുമുണ്ട്. ടണലിൽ ഇത്രയധികം ക്യാമറകൾ ഉണ്ടായിട്ട് അതിൽ ഒന്നിൽപ്പോലും ടിപ്പറിൻ്റെ നമ്പർ പതിഞ്ഞില്ലത്രേ ! പിന്നെന്തോന്നിന് അത്രേം ക്യാമറകൾ ?! ഓ&#8230; ക്ഷമിക്കണം, അത്രേം ക്യാമറകൾ പിടിപ്പിക്കുമ്പോൾ വേണ്ടപ്പെട്ടവർക്ക് കിട്ടുന്ന കമ്മീഷൻ്റെ കണക്ക് പെട്ടെന്നോർത്തില്ല. ആദ്യത്തെ ലൈറ്റിലോ ക്യാമറയിലോ വാഹനം തട്ടുമ്പോൾ, അങ്ങനൊരു തട്ടൽ നടന്നു എന്ന് മനസ്സിലാകില്ലേ ടിപ്പർ ഡ്രൈവർക്ക് ? മനസ്സിലാകുമ്പോഴേക്കും വാഹനം [&#8230;]]]></description>
				<content:encoded><![CDATA[<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7810" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like><!-- Place this tag where you want the +1 button to render. -->
<div id="googleplussharebutton">
<div id="gp" class="g-plusone" data-annotation="inline" data-width="300"></div>

<!-- Place this tag after the last +1 button tag. -->
<script type="text/javascript">
  window.___gcfg = {lang: 'en'};

  (function() {
    var po = document.createElement('script'); po.type = 'text/javascript'; po.async = true;
    po.src = 'https://apis.google.com/js/plusone.js';
    var s = document.getElementsByTagName('script')[0]; s.parentNode.insertBefore(po, s);
  })();
</script>
</div><p><a href="http://niraksharan.in/wp-content/uploads/2022/01/Screenshot_20220121-152342.jpg"><img class="aligncenter wp-image-7811 " src="http://niraksharan.in/wp-content/uploads/2022/01/Screenshot_20220121-152342.jpg" alt="Screenshot_20220121-152342" width="442" height="763" /></a><br />
<strong><span style="font-size: xx-large;">ടി</span></strong>പ്പറിൻ്റെ പിൻഭാഗം ഉയർത്തി വെച്ച് ഓടിച്ച് കുതിരാനിലെ ക്യാമറകളും ലൈറ്റുകളും നശിപ്പിച്ചിരിക്കുന്നു എന്ന വാർത്തയുമായി ബന്ധപ്പെടുത്തി ചില സംശയങ്ങളും അഭിപ്രായങ്ങളും പരിഹാസങ്ങളുമുണ്ട്.</p>
<p>ടണലിൽ ഇത്രയധികം ക്യാമറകൾ ഉണ്ടായിട്ട് അതിൽ ഒന്നിൽപ്പോലും ടിപ്പറിൻ്റെ നമ്പർ പതിഞ്ഞില്ലത്രേ ! പിന്നെന്തോന്നിന് അത്രേം ക്യാമറകൾ ?! ഓ&#8230; ക്ഷമിക്കണം, അത്രേം ക്യാമറകൾ പിടിപ്പിക്കുമ്പോൾ വേണ്ടപ്പെട്ടവർക്ക് കിട്ടുന്ന കമ്മീഷൻ്റെ കണക്ക് പെട്ടെന്നോർത്തില്ല.</p>
<p>ആദ്യത്തെ ലൈറ്റിലോ ക്യാമറയിലോ വാഹനം തട്ടുമ്പോൾ, അങ്ങനൊരു തട്ടൽ നടന്നു എന്ന് മനസ്സിലാകില്ലേ ടിപ്പർ ഡ്രൈവർക്ക് ? മനസ്സിലാകുമ്പോഴേക്കും വാഹനം 90 അടിയോളം മുന്നോട്ട് പൊയ്ക്കഴിഞ്ഞു കാണും എന്നാണ് ഉത്തരമെങ്കിൽ. അസാമാന്യ വേഗത്തിലായിരിക്കണം ടിപ്പറിൻ്റെ പാച്ചിൽ. അത് പിന്നെ അവരുടെ ഒരു അവകാശമാണല്ലോ ! അതല്ലെങ്കിൽ ടിപ്പർ ഡ്രൈവർ നല്ല ഒന്നാന്തരം പൊടിയടിക്കാരനാണ്. ആ പൊടി ഏതാണെന്ന് കണ്ടെത്തി, അതിൻ്റെ ഉറവിടം ഇല്ലാതാക്കാനെങ്കിലും ശ്രമിക്കണം അധികൃതർ. വേറെ പലതരത്തിലും അത് ഗുണം ചെയ്യും.</p>
<p>ബോധപൂർവ്വം ക്യാമറകൾ തകർക്കാൻ വേണ്ടിയുള്ള ഓട്ടിക്കലായിരുന്നാലും, മുകളിൽപ്പറഞ്ഞത് പോലെ കാര്യം അറിഞ്ഞപ്പോഴേക്കും വാഹനം 90 മീറ്റർ സഞ്ചരിച്ചുകഴിഞ്ഞിരുന്നെങ്കിലും പൊടിയാണ് കാരണഭൂതമെങ്കിലും, ഡ്രൈവറേയും വാഹനത്തേയും കണ്ടെത്തി രണ്ടിൻ്റേം ലൈസർസും രജിസ്ടേഷനും റദ്ദാക്കാൻ അധികാരികൾ തയ്യാറാകുമോ ?</p>
<p>10 ലക്ഷം രൂപയുടെ നാശനഷ്ടമാണ് വിലയിരുത്തുന്നത്. ആ തുകയും, ലൈറ്റും ക്യാമറകളും വീണ്ടും പിടിപ്പിക്കാനുള്ള ചിലവും കമ്മീഷനുമെല്ലാം അടക്കം നാശമുണ്ടാക്കിയ ടിപ്പറുകാരനെ കണ്ടെത്തി അയാളിൽ നിന്ന് തന്നെ ഈടാക്കുമെന്നും പൊതുജനത്തിൻ്റെ കടക്കെണിപ്പെട്ടിയിലേക്ക് ഈ തുക പിന്നെയും അടിച്ചേൽപ്പിക്കില്ല എന്നും പ്രതീക്ഷിക്കാമല്ലോ അല്ലേ ?</p>
<p>കുതിരാനിലെ രണ്ടാമത്തെ ടണൽ തുറന്ന് കൊടുത്തത് ഇന്നലെയാണ്. അതായത്, പൂർണ്ണ അർത്ഥത്തിൽ, ടണൽ ഉപയോഗപ്രദമാക്കിയതിൻ്റെ അടുത്ത ദിവസം തന്നെ അതിൻ്റെ പരിപ്പെടുത്തിരിക്കുന്നു. എത്ര കർമ്മോത്സുകരായ ജനത !</p>
<p>ഒരു ജനതയ്ക്ക് അവരർഹിക്കുന്ന ഭരണകർത്താക്കളെയേ കിട്ടൂ എന്ന് കേട്ടിട്ടുണ്ട്. എന്നതുപോലെ, ഒരു ജനതയ്ക്ക് അവരർഹിക്കുന്ന പൊതുസൗകര്യങ്ങളേ നൽകാൻ പാടുള്ളൂ എന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്. നേരാം വണ്ണം വാഹനമോടിക്കാനും ട്രാഫിക്ക് നിയമങ്ങൾ പാലിക്കാനും പറ്റുന്ന എത്ര ഡ്രൈവർമാർ നിരത്തിലുണ്ടെന്ന് കണ്ടെത്താനായി, 3 വർഷത്തിൽ ഒരിക്കലെങ്കിലും റീ ടെസ്റ്റ് ഏർപ്പാടാക്കിയാൽ, നിരത്ത് കാലിയായിക്കിട്ടും. ഇപ്പോഴുള്ള സൗകര്യങ്ങൾ ധാരാളം മതിയാകും അടുത്ത 50 കൊല്ലത്തേക്ക്. അങ്ങനെയൊന്ന് ആലോചിക്കാൻ പറ്റുമോ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റിന് ?</p>
<p><strong>വാൽക്കഷണം:-</strong> കുതിരാൻ ടണലിൽ ഇതിനകം കണ്ട് തുടങ്ങിയിരിക്കുന്ന ചോർച്ച അപകടകരമാണെന്നും കല്ലിടിഞ്ഞ് വീഴാൻ സാദ്ധ്യതയുണ്ടെന്നും അതുണ്ടാക്കിയവർ തന്നെ പറയുന്നുണ്ട്. പാലാരിവട്ടം പാലത്തിൻ്റെ അവസ്ഥ ഉണ്ടാകാതിരുന്നാൽ മലയാളിയുടെ ഭാഗ്യം.</p>
<div id="fb-root"></div>
<script>(function(d, s, id) {
  var js, fjs = d.getElementsByTagName(s)[0];
  if (d.getElementById(id)) return;
  js = d.createElement(s); js.id = id;
  js.src = "//connect.facebook.net/en_GB/all.js#xfbml=1";
  fjs.parentNode.insertBefore(js, fjs);
}(document, "script", "facebook-jssdk"));</script>
<fb:like href="http://niraksharan.in/?p=7810" font="arial" action="like" layout="standard" send="1" width=""  colorscheme="light" show_faces="1"  style="background:#FFFFFF;padding-top:0px;
padding-right:0px;
padding-bottom:0px;
padding-left:0px;
margin-top:0px;
margin-right:0px;
margin-bottom:0px;
margin-left:0px;
"></fb:like>]]></content:encoded>
			<wfw:commentRss>http://niraksharan.in/?feed=rss2&#038;p=7810</wfw:commentRss>
		<slash:comments>0</slash:comments>
		</item>
	</channel>
</rss>
